അൽ-വഹിയു 20  

അൽഫ് വര്‍ഷത്തെ ഭരണം

20 1ജന്നത്തില്‍ നിന്ന് ഒരു മലക്ക് ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ യദില്‍ ജഹന്നത്തിന്റെ താക്കോലും കബീറായ ഒരു ചങ്ങലയും ഉണ്ട്. 2അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സൈത്താനും ഇബിലീസുമായ ഖദീമായ സര്‍പ്പത്തെ - പിടിച്ച് അൽഫ് വര്‍ഷത്തേക്കു ബന്ധനത്തിലാക്കി. 3അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതില്‍ അടച്ചു മുദ്രവച്ചു. അൽഫ് സനത്ത് തികയുവോളം ഖൌമുകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനു വേണ്ടിയാണിത്. തദനന്തരം അല്‍പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.

4പിന്നെ ഞാന്‍ കുറെ സിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു ഹിസാബാക്കാന്‍ സുൽത്താനിയത്ത് നല്‍കപ്പെട്ടിരുന്നു. കൂടാതെ, ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനും അള്ളാഹുവിൻറെ വചനത്തിനും നല്‍കിയ സാക്ഷ്യത്തെ പ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ റൂഹുകളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ഇബാദത്ത് ചെയ്യുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര ഖുബൂലാക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ഹയാത്ത് പ്രാപിക്കുകയും അൽഫ് സനത്ത് കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനോടുകൂടി വാഴുകയും ചെയ്തു. 5ഇതാണ് ഒന്നാമത്തെ അസ്തിആദത്ത്. മൌത്തായവരില്‍ അവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ഹയാത്ത് പ്രാപിച്ചില്ല. 6ഒന്നാമത്തെ അസ്തിആദത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ അള്ളാഹുവിന്റെയും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെയും ഇമാംമാരായിരിക്കും. അവര്‍ അവനോടുകൂടെ അൽഫ് സനത്ത് വാഴുകയും ചെയ്യും.

ഇബിലീസിനു ലഭിച്ച അദാബ്

7എന്നാല്‍, അൽഫ് സനത്ത് തികയുമ്പോള്‍ ശൈത്താൻ ബന്ധനത്തില്‍ നിന്നു മോചിതനാകും. 8അർളിന്റെ നാലുകോണുകളിലുമുള്ള ഖൌമുകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്തുവരും. ജൂജ്, മാജൂജ് എന്നിവയെ ജിഹാദിനായി അവന്‍ ഒന്നിച്ചുകൂട്ടും. അവരുടെ അദദ് കടല്‍പ്പുറത്തെ മണല്‍ത്തരികളോളം ആയിരിക്കും. 9അവര്‍ ഭൂതലത്തില്‍ കയറി വന്നു ഖിദ്ദീസുകളുടെ പാളയവും പിരിശപ്പെട്ട മദീനത്തും വളഞ്ഞു. എന്നാല്‍, ജന്നത്തില്‍നിന്ന് അഗ്‌നിയിറങ്ങി അവരെ വിഴുങ്ങി. 10അവരെ വഴിതെറ്റിക്കുന്ന ഇബിലീസാകട്ടെ, മൃഗവും ദജ്ജാലും വസിച്ചിരുന്ന ഗന്ധകാഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും.

അവസാന ഹുകുമ

11ഞാന്‍ വെണ്‍മയേറിയ ഒരു കബീറായ സിംഹാസനവും അതില്‍ ഇരിക്കുന്നവനെയും കണ്ടു. അവന്റെ ഹള്റത്തിൽ നിന്നു അർളും സമാഉം ഓടിയകന്നു. അവയ്ക്ക് ഒരു സങ്കേതവും ലഭിച്ചില്ല. 12മരിച്ചവരെല്ലാവരും, അക്ബറും ചെറിയവരും, സിംഹാസനത്തിനു മുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു. 13തന്നിലുണ്ടായിരുന്ന മൃതരെ ബഹ്റ് വിട്ടുകൊടുത്തു. മൌത്തും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു. 14മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്‌നിത്തടാകം. 15ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക് എറിയപ്പെട്ടു.


Footnotes