അൽ-സബൂർ 7
അദ്ൽനുവേണ്ടിയുള്ള ദുആ
7 1എന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ, അങ്ങില്‍ ഞാന്‍ മൽജഅ് തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന് എന്നെ രക്ഷിക്കണമേ, മഗ്ഫിറത്തിലാക്കണമേ!
2അല്ലെങ്കില്‍ , സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.
3എന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍ , ഞാന്‍ ശർറ് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ,
4ഞാന്‍ എന്റെ സുഹൃത്തിനു ശർറ് സമറത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ , അകാരണമായി അഅ്ദാഇനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍ ,
5അഅ്ദാഅ് എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്റെ റൂഹിനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ.
6യാ റബ്ബേ, ഗളബോടെ എഴുന്നേല്‍ക്കണമേ! എന്റെ അഅ്ദാഇനുകളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്‍ക്കണമേ! റബ്ബേ, ഉണരണമേ! അവിടുന്ന് ഒരു ഖിയാമത്ത് ഫർളാക്കിയിട്ടുണ്ടല്ലോ.
7ഉമ്മത്തുകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു അഅ് ലയിൽ ശാമിഖായ അർശിൽ അവിടുന്ന് ഉപവിഷ്ടനാകണമേ!
8റബ്ബ്ൽ ആലമീൻ ഖൌമുകളെ വിധിക്കുന്നു; യാ റബ്ബേ, എന്റെ അദ്ൽനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ!
9ആദിലായ മഅബൂദ്, മനസ്‌സുകളെയും ഖൽബുകളെയും പരിശോധിക്കുന്നവനേ, ശർറായവരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും ആദിലുകൾക്ക് പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!
10ഖൽബിൽ ഇഖ് ലാസായവരെ രക്ഷിക്കുന്ന മഅബൂദാണ് എന്റെ പരിച.
11മഅബൂദ് ആദിലായ ന്യായാധിപനാണ്; അവിടുന്നു ദിനംപ്രതി രോഷം കൊള്ളുന്ന മഅബൂദാണ്.
12ഇൻസാൻ മനസ്‌സു തിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച് സാബിത്തായിരിക്കുന്നു.
13അവിടുന്നു തന്റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.
14ഇതാ, ശർറായവൻ തിന്‍മയെ ഗര്‍ഭം ധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു.
15അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച ഹുഫ്റിൽ താന്‍തന്നെ വീഴുന്നു.
16അവന്റെ ശർറ് അവന്റെ റഅ്സില്‍ത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയില്‍ത്തന്നെ തറയുന്നു.
17റബ്ബ്ൽ ആലമീന്റെ അദ്ൽനൊത്തു ഞാന്‍ അവിടുത്തേക്കു ശുക്ർ പറയും; അത്യുന്നതനായ റബ്ബ്ൽ ആലമീന്റെ ഇസ്മിനു ഞാന്‍ ഹംദ് ചെയ്യും