അൽ-സബൂർ 66
66 1അര്‍ള് മുഴുവനുമേ, അല്ലാഹുവിനോട് ആനന്ദപൂര്‍വം നിദാഅ് നടത്തുക
2അവന്‍റെ ഇസ്മിന്‍റെ ജലാൽ പാടിപ്പുകഴ്ത്തുക. അവന്‍റെ ഹംദ് മഹത്തരമാക്കുക.
3അല്ലാഹുവിനോട് പറയുക, എത്ര ഗംഭീരം നിന്‍റെ അമലുകൾ! നിന്‍റെ ഖവ്വത്തിന്റെ മാഹാത്മ്യത്തിലൂടെ നിന്‍റെ അഅ്ദാഅ്ഇനുകൾ തന്നെത്താന്‍ നിനക്ക് കീഴടങ്ങും
4അര്‍ള് മുഴുവനും നിനക്ക് ഇബാദത്ത് ചെയ്യും, നിനക്ക് തസ്ബീഹ് ചൊല്ലും. നിന്‍റെ ഇസ്മിനെ അവർ ഹംദ് ചെയ്യും
5വരൂ, കാണുവിന്‍ അല്ലാഹുവിന്റെ അമലുകൾ. ആദം[a] യഥാർത്ഥ ഹീബ്രു: אָדָ֧ם (’āḏām) മക്കള്‍ക്കായി അവന്‍ ചെയ്യുന്ന അമലുകളില്‍ അവന്‍ ഗംഭീരനാണ്.
6കരയെ അവന്‍ വരണ്ടുണങ്ങിയതാക്കി. അവർ നദിയിലൂടെ നടന്നുപോയി. അവിടെ അവനില്‍ നാം ആനന്ദിക്കും.
7എന്നെന്നേക്കും അവന്‍റെ ഖുവ്വത്തുകൊണ്ട് നാം ഭരിക്കുന്നു. അവന്‍റെ അയ്നുകള്‍ ഉമ്മത്തുകളെ കാണുന്നു. കലാപകാരികളെ സ്വയം പൊങ്ങാന്‍ അനുവദിക്കരുത്
8ഞങ്ങളുടെ അല്ലാഹുവേ, നിന്‍റെ ഉമ്മത്തിന് ബർകത്ത് നൽകൂ. അവന്‍റെ ഹംദിന്‍റെ സൌത്ത് കേള്‍ക്കപ്പെടാന്‍ ഇടവരുത്തൂ.
9ആരാണ് ജീവിച്ചിരിക്കുന്നവര്‍ക്കിടയില്‍ നമ്മുടെ റൂഹിനെ പരിപാലിക്കുന്നത്? ആരാണ് നമ്മുടെ കാലുകൾ നീങ്ങാന്‍ അനുവദിക്കാത്തത്?
10എന്തെന്നാൽ, ഇലാഹേ, നീ ഞങ്ങളെ പരീക്ഷിച്ചു. വെള്ളി ശുദ്ധീകരിക്കുന്നതുപോലെ നീ ഞങ്ങളെ ശുദ്ധീകരിച്ചു.
11നീ ഞങ്ങളെ വലയിലിട്ടു. ഞങ്ങളുടെ മുതുകുകളില്‍ നീ വാത്സല്യമിട്ടു.
12ആളുകളെ നീ ഞങ്ങളുടെ തലയിൽ കയറി സവാരിചെയ്യാന്‍ വിട്ടു. നാറിലൂടെയും മാഇലൂടെയും ഞങ്ങൾ കടന്നുപോയി. എന്നാല്‍ ഞങ്ങളെ പുറത്തുകൊണ്ടുവന്ന് നീ ഞങ്ങളെ സമ്പന്നമായ നിര്‍വൃതിയിലെത്തിച്ചു.
13ഹര്‍ഖിന്‍റെ[b] 66.13 ഹര്‍ഖിന്‍റെ ഹര്‍ഖിന്‍റെ ഖുര്‍ബാനിയുമായി- (ഹോമയാഗം എന്നതിന് ഇഹ്റാഖ് ഖുർബാനി എന്നും ഉപയോഗിച്ചിട്ടുണ്ട്. Deutronomy 12:13, 14, 27, 31) ഖുര്‍ബാനിയുമായി നിന്‍റെ ബൈത്തില്‍ ഞാൻ പോകും. എന്‍റെ നേര്‍ച്ചകള്‍ക്ക് ഞാൻ പണം കൊടുക്കും
14ഞാൻ മശഖ്ഖത്തിലായിരുന്നപ്പോള്‍ എന്‍റെ ശഫത്തുകള്‍ ഉച്ചരിച്ച, എന്‍റെ വായ് മൊഴിഞ്ഞ നേര്‍ച്ചകള്‍
15കൊഴുത്ത മൃഗങ്ങളുടെ ഹര്‍ഖിന്‍റെ ഖുര്‍ബാനി ഞാൻ നിനക്ക് അര്‍പ്പിക്കും, മുട്ടനാടുകളുടെ സുഗന്ധത്തോടെ
16വന്നു കേള്‍ക്കൂ, അല്ലാഹുവെ ഭയക്കുന്നവരേ. എന്‍റെ റൂഹിനുവേണ്ടി അവന്‍ ചെയ്തത് ഞാൻ പ്രഖ്യാപിക്കും.
17എന്‍റെ ഫമുകൊണ്ട്[c] 66.17 ഫമുകൊണ്ട് ഫമുകൊണ്ട് (വയ്, ചുണ്ട്) ഞാൻ അവനോട് കരഞ്ഞുപറഞ്ഞു. എന്‍റെ ലിസാൻകൊണ്ട് അവന്‍ വാഴ്ത്തപ്പെട്ടു.
18ഞാൻ എന്‍റെ ഖല്‍ബില്‍ ജരീമത്ത്[d] 66.18 ജരീമത്ത് (ഖതീഅ) മഅ്സിയത്ത് പരിഗണിക്കുന്നുവെങ്കില്‍ അല്ലാഹു കേള്‍ക്കുകയില്ല.
19പക്ഷേ തീര്‍ച്ചയായും അല്ലാഹു എന്നെ കേട്ടു. എന്‍റെ ദുആയുടെ സൌത്ത് അവന്‍ ശ്രദ്ധിച്ചു.
20എന്‍റെ ദുആ തള്ളിക്കളയാതിരിക്കുന്ന, തന്‍റെ റഹ്മത്ത് എന്നില്‍ നിന്ന് തിരിച്ചുകളയാതിരിക്കുന്ന അല്ലാഹു ബറക്കത്തുടയവന്‍