അൽ-സബൂർ 18תְּהִלִּים (Tehillim)
വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം
18 1യാ റബ്ബ്ൽ ആലമീൻ! എന്റെ ഖുവ്വത്തിന്റെ ഉറവിടമേ, ഞാന്‍ അങ്ങയിൽ ഹുബ്ബ് വെക്കുന്നു.
2അങ്ങാണ് എന്റെ രക്ഷാ ഹജറും ഖൽഅയും മുൻഖിദും, എന്റെ മഅബൂദും എനിക്ക് മൽജഅ് തരുന്ന സഖ്റയും, എന്റെ ജുന്നത്തും രക്ഷാ ശൃംഗവും അഭയ കേന്ദ്രവും.
3ഹംദിനര്‍ഹനായ റബ്ബ്ൽ ആലമീനെ ഞാന്‍ ഇസ്തിഹാഗാസ നടത്തുന്നു; അവിടുന്ന് എന്നെ അഅ്ദാഉകളില്‍ നിന്നു സലാമത്താക്കും.
4മരണപാശം എന്നെ ചുറ്റി, ഹലാക്കിന്റെ മാഅ് ഒഴുക്കുകൾ എന്നെ ളർബ് ചെയ്ത്.
5പാതാളപാശം എന്നെ വരിഞ്ഞു മുറുക്കി, മൌത്തിന്റെ കുരുക്ക് എന്റെമേല്‍ ഇതാ സാഖിത്വാകുന്നു.
6ളീഖില്‍ ഞാന്‍ റബ്ബ്ൽ ആലമീനെ ഇസ്തിഹാഗാസ നടത്തി; എന്റെ മഅബൂദിനോടു ഞാന്‍ സഹായത്തിനായി ബുകാഇലായി; അവിടുന്നു ബൈത്തുള്ളയിൽ നിന്ന് എന്റെ ത്വലബ് സംആക്കി; എന്റെ ബുകാഅ് അവിടുത്തെ ഉദുനുകളിലെത്തി.
7റബ്ബ്ൽ ആലമീന്റെ ഗളബിൽ അർള് ഞെട്ടിവിറച്ചു; ജബലുകളുടെ അസാസുകള്‍ മുൻസഇജായി,
8അവിടുത്തെ അൻഫില്‍ നിന്നു ദുഖാനുയര്‍ന്നു; ഫമില്‍ നിന്നു സംഹാരാഗ്‌നി ഖുറൂജായി; ജംറുകള്‍ കത്തിജ്വലിച്ചു.
9സമാഅ് മായിലാക്കി അവിടുന്ന് നാസിലായി വന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു ഖദം തസ്ബീത്ത് ചെയ്തു.
10കെരൂബിനെ മർകബാക്കി അവിടുന്നു പറന്നു; രീഹിന്റെ ജനാഹുകളില്‍ അവിടുന്നു പാഞ്ഞുവന്നു.
11ള്വലമത്ത് കൊണ്ട് അവിടുന്ന് ഇഗ്ശാഅ് ചമച്ചു; മാഅ് മംലൂ ആയ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി.
12അവിടുത്തെ അമാമിൽ ലഹബാക്കുന്ന നൂറാനിയത്തിൽ നിന്നു ഹജർമഴയും നാർക്കനലും സഹാബുകൾ ഭേദിച്ചു അർളിൽ സാഖിത്തായി.
13റബ്ബ്ൽ ആലമീൻ സമാഅ്ൽ റഅ്ദ് മുഴക്കി, അഅ് ലാന്റെ സൌത്ത് മുഴങ്ങിക്കേട്ടു, ഹജർമഴയും നാർക്കനലും പൊഴിഞ്ഞു.
14അവിടുന്ന് സഹ്മയച്ച് അവരെ തഫ്രീഖാക്കി; ബർഖുകൾകൊണ്ട് അവരെ പായിച്ചു.
15യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ശാസനയാല്‍ , അങ്ങയുടെ അൻഫില്‍ നിന്നുപുറപ്പെട്ട നിശ്വാസത്താല്‍ , ബഹ്റിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; അർളിന്റെ അസാസുകള്‍ അനാവൃതമായി.
16അലാഇൽ നിന്നു യദ്നീട്ടി അവിടുന്ന് എന്നെ പിടിച്ചു; മിയാഹ് കസീറത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
17ഖവിയ്യായ അഅ്ദാഇനില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്റെ ഖുവ്വത്തിനതീതരായിരുന്നു.
18ബലിയ്യത്തുകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു, റബ്ബ്ൽ ആലമീൻ എനിക്ക് അഭയമായിരുന്നു.
19അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില്‍ റാളിയായതിനാല്‍ എനിക്ക് മഗ്ഫിറത്ത് നൽകി.
20എന്റെ അദ്ൽനൊത്തവിധം റബ്ബ്ൽ ആലമീൻ എനിക്കു സമറത്ത് അതാആക്കി; എന്റെ യദുകളുടെ നിര്‍മലതയ്ക്കുചേര്‍ന്ന വിധം എനിക്കു ബദൽ തന്നു.
21റബ്ബ്ൽ ആലമീന്റെ സബീലിൽ ഞാന്‍ ഉറച്ചു നിന്നു; ശർറ്ചെയ്ത് എന്റെ മഅബൂദില്‍ നിന്നു ഞാന്‍ ബഈദായി പോയില്ല.
22അവിടുത്തെ അംറുകള്‍ എന്റെ ഖുദ്ദാമിലുണ്ടായിരുന്നു; അവിടുത്തെ ഹുകുമുകൾ ഞാന്‍ ലംഘിച്ചില്ല.
23അവിടുത്തെ അമാമിൽ ഞാന്‍ കാമിലായിരുന്നു; കുറ്റങ്ങളില്‍ നിന്നു ഞാന്‍ ബഈദായി നിന്നു.
24എന്റെ അദ് ലും യദുകളുടെ ഇഖ് ലാസും കണ്ടു റബ്ബ്ൽ ആലമീൻ എനിക്കു സമറത്ത് അതാആക്കി.
25അമാനത്തായവനോട് അങ്ങ് അമാനത്ത് പുലര്‍ത്തുന്നു; ഇഖ് ലാസിനോടു ഇഖ് ലാസായി മുആശമറത്താക്കുന്നു.
26ത്വാഹിറിനോടു ത്വാഹിറായും ശർറായവനോട് ക്രൂരമായും അങ്ങു മുആശമറത്താക്കുന്നു.
27മുതവാളിഉകളെ അങ്ങ് വിടുവിക്കുന്നു, ഖിബ്റൻമാരെ അങ്ങ് വീഴ്ത്തുന്നു.
28അങ്ങ് എന്റെ മിഷ്കാത്ത് കൊളുത്തുന്നു; എന്റെ മഅ്ബൂദായ റബ്ബ്ൽ ആലമീൻ എന്റെ ള്വലമത്തകറ്റുന്നു.
29അവിടുത്തെ മദദാല്‍ ഞാന്‍ ജുന്ദ് നിരയെ ഭേദിക്കും; എന്റെ മഅ്ബൂദിന്റെ മദദാല്‍ ഞാന്‍ ഖൽഅ ചാടിക്കടക്കും;
30മഅ്ബൂദിന്റെ ത്വരീഖ് കാമിലാണ്; റബ്ബ്ൽ ആലമീന്റെ മൌഊദ് നിറവേറും; തന്നില്‍ മൽജഅ് തേടുന്നവര്‍ക്ക് അവിടുന്നു തുർസാണ്.
31റബ്ബ്ൽ ആലമീനല്ലാതെ മഅ്ബൂദ് ആരുണ്ട്? നമ്മുടെ മഅബൂദല്ലാതെ രക്ഷാശില എവിടെയുണ്ട്?
32അവിടുന്നു ഖുവ്വത്ത്കൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ ത്വരീഖ് സലാമത്താക്കുന്നു.
33അവിടുന്ന് എന്റെ രിജ് ലുകള്‍ക്കു മാന്‍ പേടയുടെ സരിആയി അതാആക്കി; അലിയ്യാ ജബലുകളില്‍ എന്നെ മുഹസിനത്തായവനായി നിറുത്തി.
34എന്റെ യദുകളെ അവിടുന്നു ഹർബ് ചെയ്യാൻ പഠിപ്പിച്ചു; എന്റെ യദുകള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന്‍ കഴിയും.
35അങ്ങ് എനിക്കു നജാത്തിന്റെ ജുന്നത്ത് അതാആക്കി; അവിടുത്തെ യമീൻയദ് എന്നെ താങ്ങി നിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.
36എന്റെ സബീൽ അങ്ങു വാസിആക്കി; എന്റെ രിജ് ലുകള്‍ വഴുതിയില്ല.
37എന്റെ അഅ്ദാഉകളെ ഞാന്‍ തബഅ് ചെയ്തു പിടിച്ചു; അവരെ ഹലാക്കാക്കും വരെ ഞാന്‍ റുജൂആയില്ല.
38എഴുന്നേല്‍ക്കാനാവാത്ത വിധം അവരെ ഞാന്‍ ഹലാക്കാക്കി; അവര്‍ എന്റെ ഖദംതഹ്ത്തില്‍ ഞെരിഞ്ഞു.
39ജിഹാദിനായി ഖുവ്വത്ത്കൊണ്ട് അങ്ങ് എന്റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.
40എന്റെ അഅ്ദാഉകളെ അങ്ങു ഹിജ്റ ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ ഹലാക്കാക്കി.
41മദദിനു വേണ്ടി അവര്‍ ബുകാഇലായി; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, റബ്ബ്ൽ ആലമീനോട് അവര്‍ ബുകാഇലായി; അവിടുന്ന് ഇജാബത്ത് നൽകിയില്ല.
42രീഹില്‍ പറക്കുന്ന ധൂളിപോലെ ഞാന്‍ അവരെ പൊടിച്ചു; അസ്സഖത്തിലെ ത്വീനുൽ അസ് വാഖുപോലെ കോരിക്കളഞ്ഞു.
43ഖൌമിന്റെ കലഹത്തില്‍ നിന്ന് അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ഖൌമുകളുടെ മാലിക്കാക്കി; എനിക്ക് ഗരീബായിരുന്ന ഖൌമ് എന്നെ ഖിദ്മത്ത് ചെയ്തു.
44എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവര്‍ എന്നെ ഇത്വാഅത്ത് ചെയ്ത്; മറ്റുള്ള കൌമുകൾ എന്നോടു കേണിരന്നു.
45അന്യ ഖൌമുകള്‍ക്കു ശജാ അറ്റു; ഖൽഅകളില്‍ നിന്നു ഇർതിആശോടെ അവര്‍ ഖാരിജായിവന്നു.
46റബ്ബ്ൽ ആലമീൻ ജീവിക്കുന്നു; എന്റെ രക്ഷാശില മുബാറക്കാകട്ടെ; എന്റെ നജാത്തിന്റെ മഅബൂദിന് മദ്ഹ് ചൊല്ലട്ടെ.
47മഅ്ബൂദ് എനിക്കുവേണ്ടി നിഖ്മത്ത് ചെയ്തു; ഖൌമുകളെ എനിക്ക് അധീനമാക്കി.
48അഅ്ദാഉകളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; അഅ്ദായിനുകള്‍ക്കുമേല്‍ എന്നെ മർഫൂആക്കി; ളാലിമുകളില്‍ നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.
49ആകയാല്‍ യാ റബ്ബ്ൽ ആലമീൻ, ഖൌമുകളുടെ നടുവിൽ ഞാന്‍ അങ്ങേക്കു കൃതജ്ഞതാ തഹ്മീദ് നശീദാക്കും; അങ്ങയുടെ ഇസ്മിന് മദ്ഹ് ചൊല്ലും.
50തന്റെ മലിക്കിന് അവിടുന്നു കബീറായ ഫലാഹ് നല്‍കുന്നു: തന്റെ മസീഹിനോട് അബദിയായി റഹ്മത്ത് കാണിക്കുന്നു; ദാവൂദിനോടും അവന്റെ ഔലാദിനോടും തന്നെ.