സദൃശ്യവാക്യങ്ങൾ 5

מִשְׁלֵי (Mishlei)

സാനിയയെ സൂക്ഷിക്കുക

5 1ഇബ്നേ, എന്റെ ഹിക്മത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ കലിമത്തുകള്‍ക്ക്‌ ഉദ്ൻ കൊടുക്കുകയും ചെയ്യുക.

2അപ്പോള്‍ നീ ഹിൽമ്[a] 5.2 ഹിൽമ് - തദാബീർ കാത്തുസൂക്ഷിക്കുകയും നിന്റെ ശഫത്ത് ഇൽമു [b] 5.2 ഇൽമു - മഅ് രിഫത്തിനെ സംരക്ഷിക്കുകയും ചെയ്യും.

3ഫാജിറത്തായ[c] 5.3 ഫാജിറത്തായ - സാനിയത്തായ മർഅയുടെ ശഫത്ത് അസൽ പൊഴിക്കുന്നു; അവളുടെ കലിമത്തുകള്‍ തൈലത്തെക്കാള്‍ അൻഅമാണ്.

4എന്നാല്‍, ഒടുവില്‍ അവള്‍ അഫ്സൻതീൻ പോലെ കയ്പുള്ളവളും രണ്ടു തലയും ഹാദ്ദായ സയ്ഫുപോലെ മൂര്‍ച്ചയുള്ളവളുമായിത്തീരും.

5അവളുടെ രിജ് ലുകൾ മൌത്തിലേക്കിറങ്ങുന്നു; അവളുടെ ഖദമുകള്‍ ഹാവിയയിലേക്കുള്ള ത്വരീഖിലാണ്.

6അവള്‍ ഹയാത്തിന്റെ[d] 5.6 ഹയാത്തിന്റെ - റൂഹിന്റെ ത്വരീഖ് ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവള്‍ അത് അറിയുന്നുമില്ല.

7ആകയാല്‍, യാ ബനിയ്യ, ഞാന്‍ പറയുന്നതു സംആക്കുവിന്‍. എന്റെ കലിമത്തുകളില്‍ നിന്ന് തെറ്റരുത്.

8അവളില്‍ നിന്ന് അകന്നു മാറുവിന്‍. അവളുടെ ബാബിങ്കൽ ചെല്ലരുത്.

9ചെന്നാല്‍ മറ്റുള്ളവരുടെ നള്റില്‍ നിന്റെ സൽപ്പേര് നഷ്ടപ്പെടുകയും നിന്റെ ഉംറ് ഖസ്വത്തുൽ ഖൽബുടയവർ കട്ടെടുക്കുകയും ചെയ്യും.

10അജ്നബികൾ നിന്റെ മാൽ മതിയാവോളം കട്ടെടുക്കുകയും നിന്റെ മിഹ്നത്തിന്റെ നതീജ അവരുടെ ബൈത്തിലെത്തുകയും ചെയ്യും.

11അജ്നബികൾ നിന്റെ മാൽ മതിയാവോളം കട്ടെടുക്കുകയും അങ്ങനെ ഹയാത്തിന്റെ അന്ത്യത്തില്‍ ജിസ്മ് ക്ഷയിച്ച് എല്ലും തോലുമായി നീ ഞരങ്ങിക്കൊണ്ടു പറയും:

12ഞാന്‍ എത്രമാത്രം തഅ്ദീബ്[e] 5.12 തഅ്ദീബ് - അദബ് വെറുത്തു! എന്റെ ഖൽബ് എത്രമാത്രം തൌബീഖിനെ മക്കാറാക്കി!

13ഞാന്‍ എന്റെ ശൈഖന്‍മാരുടെ ഖൌൽ സംആക്കുകയോ വാഇളുകള്‍ക്കു ഉദ്ൻകൊടുക്കുകയോ ചെയ്തില്ല.

14മുജ്തമഇനു മുന്‍പില്‍ ഞാന്‍ തീര്‍ത്തും ഹലാക്കായവനെപ്പോലെയായി.

15നിന്റെ ബഅ്റില്‍ നിന്ന്,നിന്റെ യമ്പൂയില്‍ നിന്നു മാത്രമേ മാഅ് ശുർബാവൂ.

16നിന്റെ യമ്പൂഉകളെ അജ്നബകളുടെ നാട്ടിലും ജദ് വാലുകളെ ശാരിഉകളിലും ഇഫാളത്താക്കിക്കളയുകയോ?

17അവനിന്റെ അടുത്തുള്ള അജ്നബിക്കുവേണ്ടിയാവാതെ നിനക്കുവേണ്ടി മാത്രമായിരിക്കട്ടെ.

18നിന്റെ തഹ്ത്[f] 5.18 തഹ്ത് - യമ്പൂഅ് , നിന്റെ ശബാബിലെ സൌജത്ത്, മുബാറകത്തായിരിക്കട്ടെ; അവളില്‍ ഫറഹായിരിക്കുക.

19അവള്‍ സീനത്തുള്ളൊരു മാന്‍പേട,ജമീലത്തായ മാന്‍പേട തന്നെ; അവളുടെ മുഹബത്ത് നിന്നെ ദഇമായി സുറൂർ കൊണ്ടു നിറയ്ക്കട്ടെ. അവളുടെ ഇശ്ഖ് നിന്നെ എപ്പോഴും സക്ർ പിടിപ്പിക്കട്ടെ.

20ഇബ്നേ, നീ ഫാജിറത്തായ മർഅയ്ക്കു വഴിപ്പെടുകയും സാനിയത്തിന്റെ സദ് യിനെ പുണരുകയും ചെയ്യുന്നതെന്തിന്?

21ഇൻസാന്റെ അമലുകളെല്ലാം റബ്ബ് കാണുന്നു. അവിടുന്ന് അവന്റെ സബീലുകളെ ഇംതിഹാൻ ചെയ്യുന്നു.

22സൂഉ അമലുകൾ[g] 5.22 സൂഉ അമലുകൾ - സയ്യിഅത്തായ അമലുകൾ ശർറായവനെ കെണിയില്‍വീഴ്ത്തുന്നു; സ്വന്തം മഅ്സിയത്തിന്റെ ശബക്കത്തിൽ അവന്‍ കുരുങ്ങുന്നു.

23അദബില്ലാത്ത സബബാൽ അവന്‍ മൌത്താകുന്നു; വലിയ ഹമാഖത്ത് സബബായി അവന്‍ ഹലാക്കാകുന്നു.


Footnotes