സദൃശ്യവാക്യങ്ങൾ 6

מִשְׁלֵי (Mishlei)

മുഖ്തലിഫായ നസീഹത്തുകൾ

6 1ഇബ്നേ, നീ ജിറാനു വേണ്ടി ജാമ്യം നില്‍ക്കുകയോ അജ്നബിക്കു വേണ്ടി വഅ്ദ കൊടുക്കുകയോചെയ്തിട്ടുണ്ടോ?

2നീ നിന്റെ കലാമിനാല്‍ കുരുക്കിലാവുകയോ കലിമത്തുകളാല്‍ കുടുങ്ങിപ്പോവുകയോ ചെയ്തിട്ടുണ്ടോ?

3എങ്കില്‍, ഇബ്നേ, നീ ജിറാന്റെ പിടിയില്‍ പെട്ടിരിക്കുന്നതു കൊണ്ട്, അഹ്റബാവാന്‍[a] 6.3 അഹ്റബാവാന്‍ - സലാമത്താകാൻ ഇങ്ങനെ ചെയ്യുക: ഉടനെ ചെന്ന് ജിറാനോട്‌ നിര്‍ബന്ധമായി ത്വലബാക്കുക.

4നിന്റെ അയ്നുകള്‍ക്ക് നൌമോ കണ്‍പോളകള്‍ക്ക് സിനത്തോ അനുവദിക്കരുത്.

5സ്വയ്യാദില്‍ നിന്നു ളബ് യിനെപ്പോലെയും ഉസ്ഫൂറിനെപ്പോലെയും സലാമത്തായികൊള്ളുക.

6കസ്ലാനായ ഇൻസാനേ, നംലിന്റെ ഫിഅ്ൽ കണ്ട് ഹകീമാവുക.

7ഖാഇദോ അരീഫോ മലിക്കോ ഇല്ലാതെ

8അതു സ്വയ്ഫ് സമാനിൽ കലവറയൊരുക്കി കൊയ്ത്തു കാലത്ത് ത്വആം ശേഖരിച്ചു വയ്ക്കുന്നു.

9കസ്ലാനേ, നീ എത്രനാള്‍ സാബിത്തായിരിക്കും? നീ എപ്പോഴാണ് നൌമത്തില്‍ നിന്ന് ഉണരുക?

10കുറച്ചുകൂടി നൌമത്തിലാകാം; ഖലീലായ നേരം കൂടി മയങ്ങാം; കൈയും കെട്ടിയിരുന്ന് അല്‍പംകൂടെ വിശ്രമിക്കാം.

11നതീജ, ഫഖ്റ് ആബിറു സബീലിനെപ്പോലെയും നാദിറായി കൊള്ളക്കാരനെപ്പോലെയും നിന്റെ മുന്‍പിലെത്തും.

12ഖയ്റില്ലാത്ത ശർറുടയവന്‍ കുടില സംസാരവുമായി ചുറ്റി നടക്കുന്നു.

13അവന്‍ അയ്നു കൊണ്ട് അലാമത്ത് കാട്ടുകയും റിജ് ലുകൊണ്ടു തോണ്ടുകയും ഇസ്ബഉ കൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

14അവന്‍ തുടര്‍ച്ചയായി തഫ്രീഖ് വിതച്ചുകൊണ്ട്, വഴിപിഴച്ച ഖൽബോടെ ശർറിനു സൌകര്യമൊരുക്കുന്നു.

15അതിന്റെ സബബാൽ പെട്ടെന്ന് അവന്റെ മേല്‍ ഖത്വർ വാഖി ആകും; ലഹ്ളത്തിനുള്ളില്‍ അവന്‍ ഷിഫയില്ലാത്തവിധം ഹലാക്കിലായിപോകും.

16റബ്ബുൽ ആലമീൻ വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്; ഏഴാമതൊന്നുകൂടി അവിടുന്ന്‌ രിജ്സായി കരുതുന്നു.

17തകബ്ബുർ കലര്‍ന്ന അയ്ന്, കദിബ് പറയുന്ന ലിസാൻ, ബരീആയ ദമ് ചൊരിയുന്ന യദ്,

18സൂഉ[b] 6.18 സൂഉ - സയ്യിഅത്തായ അമലുകൾ നിനയ്ക്കുന്ന ഖൽബ്, ശർറായതിലേക്കു പായുന്ന രിജ് ലുകൾ,

19അഫലഹ്[c] 6.19 അഫലഹ് - കദിബ് പറഞ്ഞു കൂട്ടുന്ന ശാഹിദുസ്സൂർ, അഖുമാര്‍ക്കിടയില്‍ തഫ്രിഖത്ത് വിതയ്ക്കുന്നവന്‍.

ദാമ്പത്യത്തിന്റെ അമാനത്ത്


20ഇബ്നേ, നിന്റെ ഉപ്പാന്റെ ഒസ്യത്ത് കാത്തുകൊള്ളുക; ഉമ്മാന്റെ നസ്വീഹത്ത് നിരസിക്കയുമരുത്.

21അവയെ നിന്റെ ഖൽബിൽ ദായിമായി ഉറപ്പിച്ചുകൊള്ളുക; അവനിന്റെ ഉനുഖിൽ ധരിക്കുക.

22നടക്കുമ്പോള്‍ അവ നിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും; ഉണരുമ്പോള്‍ നിന്നെ നസീഹത്ത് ചെയ്യും.

23എന്തെന്നാല്‍, ഒസ്യത്ത് മിസ്ബാഹും നസീഹത്ത് നൂറുമാണ്; തഅലീമിന്റെ അദബുകളാകട്ടെ ഹയാത്തിന്റെ ത്വരീഖും.

24അവ ഫസാദാക്കിയ[d] 6.24 ഫസാദാക്കിയ - സയ്യിഅ ആയ മർഅയില്‍നിന്ന്,സാനിയയുടെ മൃദുലഭാഷണത്തില്‍നിന്ന്, നിന്നെ കാത്തുസൂക്ഷിക്കുന്നു.

25അവളുടെ സീനത്ത് നീ മോഹിക്കരുത്. നള്റിന്റെ സഹ്മ് കൊണ്ട് നിന്നെ പിടിയിലമര്‍ത്താന്‍ അവളെ അനുവദിക്കയുമരുത്.

26എന്തെന്നാല്‍, സാനിയയ്ക്ക് ഒരപ്പക്കഷണം മതി കൂലി. സാനിയയാവട്ടെ ഒരുവന്റെ ഹയാത്തിനെത്തന്നെ ഒളിവില്‍ വേട്ടയാടുന്നു.

27ഉടുപ്പു കത്താതെ ജയ്ബില്‍ നാറു കൊണ്ടുനടക്കാന്‍ ആര്‍ക്കു കഴിയും?

28അല്ലെങ്കില്‍ രിജ് ലു പൊള്ളാതെ, കനലിനു മീതേ നടക്കാന്‍ കഴിയുമോ?

29അതുപോലെ, ജിറാന്റെ സൌജത്തിനെ പ്രാപിക്കുന്നവനും അവളെ തൊടുന്നവനും അദാബേല്‍ക്കാതിരിക്കുകയില്ല.

30ജൂഅടക്കാന്‍ ഒരുവന്‍ മോഷ്ടിച്ചാല്‍ ഖൌമ് അവനെ വെറുക്കുകയില്ലായിരിക്കാം.

31എങ്കിലും, പിടിക്കപ്പെട്ടാല്‍, അവന്‍ ഏഴു ളഅ്ഫ് ബദൽ കൊടുക്കേണ്ടിവരും; വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.

32സിനാ ചെയ്യുന്നവൻ അദീമുൽഅഖ്ൽ ആകുന്നു; അവന്‍ തന്നെത്തന്നെ ഹലാക്കാക്കുകയാണ്.

33ളർബും ഖിസ് യുമാണ് അവനു ലഭിക്കുക. അവന്റെ ദില്ലത്ത് ഇസാലത്ത് ചെയ്യപ്പെടുകയില്ല.

34എന്തെന്നാല്‍, ഹസദ് റജുലിനെ ഗള്ബാനാക്കുന്നു; സഅ്ർ ചെയ്യുമ്പോള്‍ അവന്‍ റഅ്ഫത്ത് കാട്ടുകയില്ല.

35അവന്‍ ഫിദ് യയൊന്നും ഖബൂലാക്കുകയില്ല. എത്ര വലിയ ഹദിയ്യകളും അവനെ ഫിത്നയിലാക്കുകയില്ല.


Footnotes