സദൃശ്യവാക്യങ്ങൾ 3

מִשְׁלֵי (Mishlei)

റബ്ബുൽ ആലമീനോടു കൂറ്


3 1ഇബ്നേ, എന്റെ ശരീഅത്തിനെ മറന്നുകളയരുത്; നിന്റെ ഖൽബ് എന്റെ ഔസ്യത്തുകൾ ഹിഫാളത്ത് ചെയ്യട്ടെ.

2അവ നിനക്കു ത്വൂലു അയ്യാമും ഹയാത്തിന്റെയും സലാമത്തിന്റെയും സനത്തുകളും നല്‍കും.

3റഹ്മത്തും അമാനത്തും[a] 3.3 അമാനത്തും - ഹഖും നിന്നെ വിട്ട് പോകാതിരിക്കട്ടെ. അവയെ നിന്റെ ഉനുഖിൽ അണിയുക; ഖൽബിന്റെ ലൌഹിൽ മക്തൂബാക്കുകയും ചെയ്യുക.

4അങ്ങനെ നീ അള്ളാഹുവിന്റെയും നാസിന്റെയും നള്റിൽ[b] 3.4 നള്റിൽ - അഅ് യുനിൽ നഅ്മത്തും ഫിത്വ്നത്തും നേടും.

5റബ്ബുൽ ആലമീനിൽ ബികുല്ലിഖൽബിക നീ തവക്കുലാക്കുക; സ്വന്തം ഫഹ്മിനെ ഇഅ്താമാദ് ചെയ്യുകയുമരുത്.

6നിന്റെ എല്ലാ ത്വരീഖുകളും ഇലാഹി വിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,

7ആലിമാണെന്നു[c] 3.7 ആലിമാണെന്നു - ഹകീമെന്നു സ്വയം ഭാവിക്കരുത്; റബ്ബിനെ ഭയപ്പെട്ട് ശർറില്‍ നിന്ന് തജന്നുബാകുക.

8അത് നിന്റെ സുർറത്തിന് ശിഫാഉം ഇളാമിന് സിഖാഉം നല്‍കും.

9റബ്ബിനെ നിന്റെ മാലുകൊണ്ടും, നിന്റെ എല്ലാ ഗല്ലത്തുകളുടെയും ബാക്കൂറാത്തുകൊണ്ടും ഇക്രാം ചെയ്യുക.

10അപ്പോള്‍ നിന്റെ ഖജാനകൾ ശബ്ഉകൊണ്ടു നിറയുകയും നിന്റെ മിഅ്സ്വാറുകളില്‍ മ്സ്ത്വാർ നിറഞ്ഞു കവിയുകയും ചെയ്യും.

11റബ്ബുൽ ആലമീന്റെ തഅ്ദീബിനെ ഇസ്തിഖാർ ചെയ്യരുത്; അവിടുത്തെ അംറില്‍ മലൽ തോന്നുകയുമരുത്.

12എന്തെന്നാല്‍, അബ് അസീസായ ഇബ്നിനെ എന്നപോലെ, റബ്ബുൽ ആലമീൻ താന്‍ ഹുബ്ബ് വെക്കുന്നവനെ ശാസിക്കുന്നു.

ഹിക്മത്ത് അമൂല്യം


13ഹിക്മത്ത് നേടുന്നവനും ഇൽമ് ലഭിക്കുന്നവനും നസീബുള്ളവനാണ്.

14എന്തെന്നാല്‍, അവളെ തിജാറത്ത് ചെയ്യൽ ഫിള്ളത്തിന്റെ തിജാറത്തിനേക്കാൾ ഖയ്റാണ്. രിബ്ഹാകട്ടെ ഖാലിസ്വായ ദഹബിനേക്കാൾ ഖയ്റാണ്.

15അവള്‍ ലുഅ് ലുഅത്തുകളെക്കാള്‍ അസ്മനാണ്; നിങ്ങളുടെ ജൌഹറുകളൊന്നും അവള്‍ക്കു മുസാവിയല്ല.

16അവളുടെ യമീനായ യദില്‍ ത്വൂലുഅയ്യാമും യസാറായ യദിൽ ഗിനയും ശറഫും[d] 3.16 ശറഫും - മജ്ദും സ്ഥിതിചെയ്യുന്നു.

17അവളുടെ സബീലുകൾ[e] 3.17 സബീലുകൾ - ത്വരീഖുകൾ നഅ്മത്തുകളും ഹിയയുടെ മസ് ലുകൾ സലാമുമാണ്.

18അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക് അവള്‍ ഹയാത്തിന്റെ ശജറാണ്; അവളെ മുറുകെപ്പിടിക്കുന്നവര്‍ മഗ്ബൂത്വെന്നു വിളിക്കപ്പെടുന്നു.

19റബ്ബുൽ ആലമീൻ ഹിക്മത്തിനാൽ അർളിനെ തഅ്സീസ് ചെയ്തു; ഫഹ്മിനാല്‍ സമാഇനെ തസ്ബീത്ത് ചെയ്തു.

20അവിടുത്തെ ഇൽമിനാൽ ലുജ്ജകൾ പൊട്ടിപ്പുറപ്പെട്ടു; സഹാബുകൾ നദാ പൊഴിക്കുന്നു,

21ഇബ്നേ, അന്യൂനമായ റഅ് യും തദ്ബീറും പുലര്‍ത്തുക; അവ നിന്റെ നള്റില്‍നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ.

22അവ നിന്റെ റൂഹിനു ഹയാത്തും ഉനുഖിന് ഹിൽയത്തുമായിരിക്കും.

23അങ്ങനെ നീ നിന്റെ സബീലിൽ സലീമായി നടക്കും; നിന്റെ ഖദമിടറുകയില്ല.

24നീ ആമിനായിരിക്കും; നിനക്കു സുഖമായ നൌമ് ലഭിക്കുകയും ചെയ്യും.

ജിറാനോടുള്ള ഹഖുകള്‍


25കിടിലംകൊള്ളിക്കുന്ന വാഖിഅകൾകൊണ്ടോ ശർറായവരുടെ ശർറ് കണ്ടോ നീ ഭയപ്പെടരുത്.

26റബ്ബുൽ ആലമീൻ നിന്റെ മൽജആയിരിക്കും; നിന്റെ രിജ്ൽ കുടുക്കില്‍പ്പെടാതെ അവിടുന്ന് കാത്തുകൊള്ളും.

27നിനക്കു ചെയ്യാന്‍ കഴിവുള്ള ഖയ്ർ,അതു ലഭിക്കാന്‍ ഹഖുള്ളവര്‍ക്കു മംനൂ ആക്കരുത്.

28ജിറാന്‍ ചോദിക്കുന്ന വസ്തു നിന്റെ മിൽകിലുണ്ടായിരിക്കേ, പോയി വീണ്ടും വരുക, നാളെത്തരാം എന്നു പറയരുത്.

29നിന്നെ വിശ്വസിച്ചു ആമിനായി പാര്‍ക്കുന്ന ജാറായ സ്വാഹിബിനെതിരേ ശർറ് ചെയ്യാൻ ആലോചിക്കരുത്.

30ശർറ് ചെയ്യാത്തവനായ ഒരു ഇൻസാനുമായി ഒരു സബബുമില്ലാതെ മുഖാസമത്ത് അരുത്.

31ളാലിമുകളുടെ നമാഇൽ ഹാസിദാകുകയോ അവന്റെ ത്വരീഖ് മുഖ്താറാക്കുകയോ അരുത്.

32ളാല്ലുകളെ റബ്ബുൽ ആലമീൻ വെറുക്കുന്നു; സാദിഖുകളോട്[f] 3.32 സാദിഖുകളോട് - ഇസ്തിഖാമത്തുള്ളവരോട് അവിടുന്ന് വിലായത്ത് പുലര്‍ത്തുന്നു.

33ശർറായവരുടെ ബൈത്തിനുമേല്‍ റബ്ബുൽ ആലമീന്റെ ലഅ്നത്ത് പതിക്കുന്നു; എന്നാല്‍, ആദിലുകളുടെ[g] 3.33 ആദിലുകളുടെ - സിദ്ദീഖുകളുടെ മസ്കനിനെ അവിടുന്ന് മുബാറക്കാക്കുന്നു.

34മുസ്തഹ്സിഈങ്ങളെ അവിടുന്ന്‌ ഇസ്തിഹ്സാഅ് ചെയ്യുന്നു; മുതവാളിഉകളുടെ മേല്‍ റഹ്മത്ത് പൊഴിക്കുന്നു.

35ആലിമുകള്‍[h] 3.35 ആലിമുകള്‍ - ഹകീമുകൾക്ക് മജ്ദ് മിറാസായി കിട്ടും; ഹംഖുകൾക്ക് ഹിവാൻ ലഭിക്കും.


Footnotes