സദൃശ്യവാക്യങ്ങൾ 2מִשְׁלֵי (Mishlei)
ഇൽമിന്റെ
[a] 2.1 ഇൽമിന്റെ - ഹിക്മത്തിന്റെ സത്ഫലങ്ങള്‍2 1ഇബ്നേ, എന്റെ കലാം കേള്‍ക്കുകയും എന്റെ ഒസ്യത്തുകൾ കാത്തു സൂക്ഷിക്കുകയും ചെയ്യുക;
2നീ ഹിക്മത്തിനു ഉദ്ൻ കൊടുക്കുകയും ഇൽമിന്റെ നേരേ നിന്റെ ഖൽബിനെ ചായിക്കുകയും ചെയ്യുക.
3മഅ് രിഫത്തിന്റെ ഇൽമിനു വേണ്ടി ദുആ ഇരക്കുക; ഫഹ്മിനു വേണ്ടി ഇസ്തിഹാഗാസ നടത്തുക.
4നീ അതിനെ ഫിള്ളത്തെന്നപോലെ തേടുകയും കൻസുകളെന്നപോലെ ത്വലബാക്കുകയും ചെയ്യുക.
5അപ്പോള്‍ നീ തഖ് വയെന്തെന്നു ഫഹ്മാക്കുകയും അള്ളാഹുവിനെക്കുറിച്ചുള്ള മഅ് രിഫത്ത് നേടുകയും ചെയ്യും.
6എന്തെന്നാല്‍, റബ്ബുൽ ആലമീൻ ഹിക്മത്ത് നല്‍കുന്നു; അവിടുത്തെ ഫമില്‍ നിന്ന് മഅ് രിഫത്തും ഫഹ്മും പുറപ്പെടുന്നു.
7അവിടുന്ന് സാദിഖുകൾക്കായി ഒരു കുറവുമില്ലാത്ത ഹിക്മത്ത് കരുതിവയ്ക്കുന്നു; സദഖ ചെയ്യുന്നവര്‍ക്ക് അവിടുന്ന് ജുന്നത്തായി പ്രവര്‍ത്തിക്കുന്നു.
8അവിടുന്ന് അദ്ൽന്റെ ത്വരീഖുകള്‍ സംരക്ഷിക്കുന്നു; തന്റെ മുത്തഖീങ്ങളുടെ[b] 2.8 മുത്തഖീങ്ങളുടെ - ഖിദ്ദീസുകളുടെ ത്വരീഖ് കാത്തുസൂക്ഷിക്കുന്നു.
9അപ്പോള്‍ നീ അദ് ലും ഹഖും ഇസ്തിഖാമത്തും എല്ലാ നല്ല സബീലുകളും ഫഹ്മാക്കും.
10ഹിക്മത്ത് നിന്റെ ഖൽബിൽ നിറയുകയും ഇൽമ് റൂഹിനെ ഫറഹാക്കുകയും ചെയ്യും.
11ഹിൽമ് നിന്നെ കാത്തുകൊള്ളുകയും ഇൽമ് നിന്നെ സംരക്ഷിക്കുകയും ചെയ്യും.
12ളലാലത്തില്‍ നിന്നും ശർറ് പറയുന്നവരില്‍ നിന്നും അതു നിന്നെ മോചിപ്പിക്കും.
13അവരാകട്ടെ ളലാമിന്റെ സബീലുകളിൽ നടക്കാൻ സാദിഖിന്റെ സബീലുകൾ മത്രൂക്കാക്കുന്നു.
14അവര്‍ ശർറ് ചെയ്യുന്നതില്‍ സുറൂറാകുകയും അതിന്റെ ഫാഹിശത്തിൽ ഫറഹാകുകയും ചെയ്യുന്നു.
15അവരുടെ സബീലുകള്‍ കുടിലമാണ്; അവര്‍ സ്വിറാത്തുൽ മുസ്തഖീൻ വിട്ടുനടക്കുന്നു.
16നീ ഫാജിറത്തായ മർഅയില്‍നിന്ന്, സാനിയയുടെ ചാടുവാക്കുകളില്‍നിന്ന് രക്ഷപ്പെടുക.
17അവള്‍ തന്റെ ശബാബിലെ സാഹിബിനെ മത്റൂക്കാക്കുകയും തന്റെ മഅ്ബൂദിന്റെ അഹ്ദ് മറക്കുകയും ചെയ്യുന്നു.
18അവളുടെ ബൈത്ത് മൌത്തില്‍ താഴുന്നു; അവളുടെ സബീൽ ളില്ലുകളുടെ ആലമിലേക്കു കൊണ്ടുപോകുന്നു.
19അവളുടെ അടുത്തേക്കു പോകുന്നവര്‍ റുജൂ ആകുന്നില്ല; ഹയാത്തിന്റെ ത്വരീഖുകള്‍ തദാറക്കാക്കുന്നുമില്ല.
20അതിനാല്‍, നീ സാലിഹീങ്ങളുടെ സബീലിൽ സഞ്ചരിക്കുക; ആദിലുകളുടെ ത്വരീഖല്‍ നിന്ന് തെറ്റരുത്.
21സാദിഖുകൾ അർളിൽ പാർക്കുകയും സദഖ കൊടുക്കുന്നവർ അവിടെ നിലനില്‍ക്കുകയും ചെയ്യും.
22ശർറായവരാകട്ടെ അർളിൽനിന്ന് മുറിച്ച്മാറ്റപ്പെടും; ചതിയൻമാർ പിഴുതെറിയപ്പെടും.