മസലുകൾ (അംസാൽ) 18מִשְׁלֵי (Mishlei)
18 1മുഅ്തസിൽ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചു നില്‍ക്കാന്‍ പഴുതു നോക്കുന്നു.
2ജാഹിലിനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഫഹ്മാക്കുന്നതില്‍ താത്പര്യമില്ല.
3ശരീരോടൊപ്പം ഇഹ്തിഖാറും ഹവാനോടൊപ്പം ആറും വന്നു കൂടുന്നു.
4ഇൻസാന്റെ ഖൌൽ അമീഖത്തായ മിയാഹാണ്; ഇൽമിന്റെ തഹ്ത് മുൻദഫിഖായ നഹ്റും.[a] 18:4 ഇൽമിന്റെ തഹ്ത് മുൻദഫിഖായ നഹ്റും. - ഹിക്മത്തിനറെ നബ്അ് മുൻദഫിഖായ നഹ്റും
5ശർറുടയവനോട് പക്ഷപാതം കാണിക്കുന്നതോ സാലിഹിന് അദ്ൽ നിഷേധിക്കുന്നതോ ഖയ്റല്ല.
6ജാഹിലിന്റെ ശഫത്തുകൾ കലഹത്തിനു വഴിതെളിക്കുന്നു; അവന്റെ ഖൌൽ ചാട്ടയടിയെ ക്ഷണിച്ചുവരുത്തുന്നു.
7സഫീഹിന്റെ ലിസാൻ അവനെ ഹലാക്കാക്കുന്നു; അവന്റെ ശഫത്തുകൾ അവനു കെണിയാണ്.
8നമീമത്തുകാരന്റെ ഖൌൽ ഹുൽവുള്ള ലുഖ്മകള്‍ പോലെയത്രേ; അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
10റബ്ബുൽ ആലമീന്റെ ഇസ്മ് ഖവിയ്യായ[b] 18:10 ഖവിയ്യായ - ഹസ്വീനായ ഒരു ബുർജാണ്; ആദിൽ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു.
11മാലാണു ഗനിയ്യിന്റെ ഖവിയ്യായ മദീന; ഉയര്‍ന്ന ഖൽഅത്തുപോലെ അത് അവനെ സംരക്ഷിക്കുന്നു.
12കിബ്ർ ഹലാക്കിന്റെ മുന്നോടിയാണ്; തവാളുഅ് ബഹുമതിയുടെയും.
13സുആൽ മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ് ഇജാപത്ത് പറയുന്നത് ഹമാഖത്തും[c] 18:13 ഹമാഖത്തും - സഫാഹത്തും അദബുകേടുമാണ്.
14നശാത്വുള്ള നഫ്സ് മറള് സഹിക്കുന്നു; തളര്‍ന്ന നഫ്സിനെ ആര്‍ക്ക് താങ്ങാന്‍ കഴിയും?
15ആഖിൽ ഇൽമു നേടുന്നു; ഹിക്മത്തുള്ളവർ ഇൽമിനു കാതോര്‍ക്കുന്നു.
16ഹദിയ്യ കൊടുക്കുന്നവന് വലിയവരുടെ അടുക്കല്‍ പ്രവേശനവും സ്ഥാനവും ലഭിക്കുന്നു.
17മറ്റൊരാള്‍ സുആൽ ചെയ്യുന്നതു വരെ, ദഅ് വാ ഉന്നയിക്കുന്നവന്‍ പറയുന്നതാണ് ന്യായമെന്നു തോന്നും.
18ഖർഅത്ത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു; അത് അശദ്ദായ അദുവ്വുകളെ തീരുമാനത്തിലെത്തിക്കുന്നു.
19അഖ് മദദിനുള്ളവന്‍ ഉറപ്പുള്ള മദീനപോലെയാണ്; എന്നാല്‍ കലഹം ഇരുമ്പഴികള്‍പോലെ അവരെ പിടിച്ചകറ്റുന്നു.
20അധരഫലം ഉപജീവനമാര്‍ഗം നേടിക്കൊടുക്കുന്നു; ശഫത്തുകൾ രിളാ വിളയിക്കുന്നു.
21ഹയാത്തിനെ ഹലാക്കാക്കാനും പുലര്‍ത്താനും ലിസാനിന് കഴിയും; അതിനെ മഹബ്ബത്ത് വെക്കുന്നവന്‍ അതിന്റെ സമർ ഭുജിക്കണം.
22അഫ്ളലായ സൌജത്തിനെ കണ്ടെത്തുന്നവന്‍ നസീബുള്ളവന്‍; അതു റബ്ബുൽ ആലമീന്റെ ബറകത്താണ്.
23ഫഖീർ ദുആ ഇരക്കുന്നു; ഗനിയ്യുമാര്‍ ദലീളായിയി ഇജാബ നല്‍കുന്നു.
24ചിലര്‍ ഹബീബുകളെന്ന് നടിക്കും; ചിലര്‍ അഖിനെക്കാള്‍ ഉറ്റവരാണ്.