മസലുകൾ (അംസാൽ) 17

מִשְׁלֵי (Mishlei)

17 1കലഹം നിറഞ്ഞ ബൈത്തിലെ മഅ്ദുബത്തിനെക്കാള്‍ ഖയ്റായത് സലാമത്തോടെ കഴിക്കുന്ന യാബിസത്തായ ലുഖ്മത്താണ്.

2ആഖിലായ അബ്ദ് സിഫ്റുൽഹയാ ആയി പ്രവര്‍ത്തിക്കുന്ന യജമാനന്റെ ഇബ്നിന്റെ മേല്‍ മുലൂകിയത്ത് നടത്തും; അവന്‍ ഇബ്ന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന് മീറാസുള്ളവനാകും.

3മൂശയില്‍ ഫിള്ളത്തും ഉലയില്‍ ദഹബും ശോധന ചെയ്യപ്പെടുന്നു; ഖൽബുകളെ പരിശോധിക്കുന്നത് റബ്ബുൽ ആലമീനാണ്.

4ശർറായവൻ സൂ ആയ കലാമുകള്‍ ശ്രദ്ധിക്കുന്നു; കാദിബ് ഗീബത്തിനു[a] 17.4 ഗീബത്തിനു - ഫസാദിനു ചെവികൊടുക്കുന്നു.

5മിസ്കീനുകളെ സുഖ്രിയ്യത്ത്[b] 17.5 മിസ്കീനുകളെ സുഖ്രിയ്യത്ത് - ഫഖീറന്മാരെ ഇസ്തിഹ്സാ ചെയ്യുന്നവന്‍ ഖാലിഖിനെ ഇസ്തിഹ്സാഅ് ചെയ്യുന്നു; മറ്റുള്ളവരുടെ ബലിയ്യത്തില്‍ സന്തോഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.

6ബനുൽബനീൻ ശയ്ഖുമാര്‍ക്കു താജ്; ബനൂന്റെ ഫഖ്ർ അബുമാരത്രേ.

7അഫ്ളലായ ഖൌൽ ജാഹിലിനു ചേരുകയില്ല; നിഫാഖിന്റെ കലാം ശരീഫായവര്‍ക്ക് അത്രപോലുമില്ല.

8രിശ്-വ ഹജറുൻകരീമാണെന്നത്രേ ഖബൂലാക്കുന്നവന്റെ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ ഫലാഹ്[c] 17.8 ഫലാഹ് - നജാഹ് നേടുന്നു.

9ശർറ് പൊറുക്കുന്നവന്‍ മുഹബത്ത് നേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍ സദീഖിനെ പിണക്കി അകറ്റുന്നു.

10ജാഹിലിനെ[d] 17:10 ജാഹിലിനെ - സഫീഹിനെ മിഅത്ത് അടിക്കുന്നതിനെക്കാള്‍ ആഖിലിനെ ഒന്നു ശകാരിക്കുന്നതു കൂടുതല്‍ ഉള്ളില്‍ തട്ടും.

11ശരീർൻ എപ്പോഴും മുതമരിദാണ്; ക്രൂരനായ ഒരു മുർസൽ അവനെതിരായി അയയ്ക്കപ്പെടും.

12ജാഹിലിനെ അവന്റെ ഹമാഖത്തില്‍[e] 17:12 ജാഹിലിനെ അവന്റെ ഹമാഖത്തില്‍ - സഫീഹിനെ അവന്റെ സഫാഹത്തിൽ നേരിടുന്നതിനെക്കാള്‍ എളുപ്പം, കുഞ്ഞുങ്ങള്‍ മോഷ്ടിക്കപ്പെട്ടഒരു പെണ്‍കരടിയെ നേരിടുകയാണ്.

13നഫ്ഇനു ബദലായി ളുർറ് ചെയ്യുന്നവന്റെ ബൈത്തിൽ നിന്ന് ശർറ് വിട്ടകലുകയില്ല.

14കലഹത്തിന്റെ ഇബ്തിദാ ഇത്വ് ലാഖുൽ മാഅ് പോലെയാണ്; കലഹം തുടങ്ങുന്നതിനു മുന്‍പുതന്നെ അത് ഒഴിവാക്കിക്കൊള്ളുക.

15ശർറായവരുടെ ഫഅ് ലുകളെ ന്യായീകരിക്കുന്നവനും, സാലിഹുകളില്‍ ജറീമത്ത് ചുമത്തുന്നവനും, ഒന്നുപോലെ റബ്ബിനെ വെറുപ്പിക്കുന്നു.

16ജാഹിലിനു മാലുണ്ടായിട്ടെന്തു മൻഫഅത്ത്? അവനു ഹിക്മത്ത് വിലയ്ക്കു വാങ്ങാന്‍ കഴിയുമോ?

17സ്വദീഖ് എപ്പോഴും സ്വദീഖ് തന്നെ; ആഫത്തില്‍ ശരീക്കാകാൻ ജനിച്ചവനാണു അഖ്.

18അദീമുൽ ഫഹ്മ് ജിറാന് വഅ്ദ കൊടുക്കുകയും ളമാൻ[f] 17:18 ളമാൻ - റഹ്ന് നില്‍ക്കുകയും ചെയ്യുന്നു.

19ശരീഅത്ത് നിഷേധകന്‍ കലഹപ്രിയനാണ്; ബാബ് ഉയര്‍ത്തിപ്പണിയുന്നവന്‍ ഹലാക്ക് ക്ഷണിച്ചു വരുത്തുന്നു.

20ളീഖായ നഫ്സുള്ളവൻ ബറഖത്ത് പ്രാപിക്കുകയില്ല; സൂഉൽ കലാം നടത്തുന്നവന്‍ ആഫത്തില്‍ സാഖിത്താകുന്നു.

21സഫീഹായ ഇബ്ന് അബിന്റെ ദുഃഖമാണ്; ജാഹിലിന്റെ[g] 17:21 ജാഹിലിന്റെ - സഫീഹിന്റെ അബിന് ഒരിക്കലും സുറൂറില്ല.

22സുറൂറുള്ള ഖൽബ് സ്വിഹ്ഹത്ത് നൽകുന്നതാണ്; തളര്‍ന്ന നഫ്സ്‌ സ്വിഹ്ഹത്ത് കെടുത്തുന്നു.

23അദ്ൽന്റെ ത്വരീഖ് തെറ്റിക്കാന്‍ ശർറായവർ സിർറായി രിശ്-വ വാങ്ങുന്നു.

24ആഖിൽ ഹിക്മത്തിലേക്ക് തവജ്ജുഹ് ചെയ്തിരിക്കുന്നു; ജാഹിലിന്റെ നള്ർ അങ്ങുമിങ്ങും അലഞ്ഞു തിരിയുന്നു.

25സഫീഹായ ഇബ്ന് അബിനു ദുഃഖവും ഉമ്മായ്ക്കു മുർറുമാണ്.

26സാലിഹിന്റെ മേല്‍ ജുർമാനചുമത്തുന്നതു ഖയ്റല്ല; അഫ്ളലായവനെ തല്ലുന്നതു ജരീമത്താണ്.

27ഖൌൽ നിയന്ത്രിക്കുന്നവന്‍ ഹകീമാണ്; സകീനത്തായ മനസ്‌സുള്ളവന്‍ ആഖിലത്രേ.

28സുകൂത്ത് പാലിക്കുന്ന സഫീഹ് പോലും ഹകീമെന്നു കരുതപ്പെടുന്നു; അവന്‍ ഫമ് പൂട്ടിയിരുന്നാല്‍ ആഖിലെന്നു കണക്കാക്കപ്പെടുന്നു.


Footnotes