മസലുകൾ (അംസാൽ) 16

מִשְׁלֵי (Mishlei)

16 1ബശർ അഫ്കാർ[a] 16.1 അഫ്കാർ - മശ്രൂഉകൾ തസവ്വുറാക്കുന്നു; ആഖിർ പൈസലാ റബ്ബുൽ ആലമീന്റേതത്രേ.

2ഒരുവനു തന്റെ നടപടികള്‍ അയ്ബല്ലാത്തതെന്നു തോന്നുന്നു; റബ്ബുൽ ആലമീൻ ഖൽബ് പരിശോധിക്കുന്നു.

3നിന്റെ പ്രയത്‌നം റബ്ബുൽ ആലമീന് അര്‍പ്പിക്കുക; നിന്റെ അഫ്കാർ[b] 16.3 അഫ്കാർ - മശ്രൂഉകൾ ഫലമണിയും.

4റബ്ബുൽ ആലമീൻ ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു; മുസീബത്തു യൌമിനുവേണ്ടി അവിടുന്ന് ത്വാലിഹിനെയും[c] 16.4 ത്വാലിഹിനെയും - ശർറുടയവരെയും സൃഷ്ടിച്ചു.

5കിബ്ർ കാണിക്കുന്നവരോടു റബ്ബുൽ ആലമീന്‌ ബുഗ്ളാണ്; അവര്‍ക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീര്‍ച്ച.

6ഇഖ് ലാസും അമാനത്തുമാണ് അധര്‍മത്തിനു പരിഹാരം; തഖ് വാ ശർറില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.

7ഒരുവന്റെ സബീലുകള്‍ റബ്ബുൽ ആലമീന് പ്രീതികരമായിരിക്കുമ്പോള്‍ അദുവ്വുകള്‍പോലും അവനോട് ഇണങ്ങിക്കഴിയുന്നു.

8അദ് ലോടെ നേടിയ ചെറിയ ആദായമാണ് ളുൽമ് വഴി നേടിയ വലിയ ആദായത്തെക്കാള്‍ അഹ്സൻ.

9ബശർ തന്റെ സബീൽ ആലോചിച്ചു വയ്ക്കുന്നു; അവന്റെ ഖദമുകളെ നിയന്ത്രിക്കുന്നത് റബ്ബുൽ ആലമീനാണ്.

10മലിക്കിന്റെ ലിസാനില്‍ റബ്ബിന്റെ നിശ്ചയം കുടികൊള്ളുന്നു; വിധിക്കുമ്പോള്‍ അവന് തെറ്റുപറ്റുകയില്ല.

11ശരിയായ കയ് ലും വസ്നും റബ്ബുൽ ആലമീൻ നിയന്ത്രിക്കുന്നു; സഞ്ചിയിലുള്ള കട്ടികള്‍ അവിടുന്ന്‌ നിശ്ചയിക്കുന്നു.

12സൂഉ അമലുകള്‍ മലിക്കുമാര്‍ വെറുക്കുന്നു; അദ്ൽ അർശിനെ[d] 16.12 അർശിനെ - കുർസിയ്യിനെ ഉറപ്പിക്കുന്നു.

13അദ് ലോടെയുള്ള ഖൌൽ മലിക്കിനെ ഫറഹിലാക്കുന്നു; നേരുപറയുന്നവനെ അവന്‍ മഹബ്ബത്ത് വെക്കുന്നു.

14മലിക്കിന്റെ ഗളബ് മൌത്തിന്റെ മുർസലാണ്; ഹകീമിന് അതു ശമിപ്പിക്കാന്‍ കഴിയും.

15മലിക്കിന്റെ രിളയില്‍ നഫ്സ് കുടികൊള്ളുന്നു; രിളൽമലിക്ക് റബീഇൽ മത്വർ പൊഴിക്കുന്ന സഹാബുകളെപ്പോലെയാണ്.

16ഹിക്മത്ത് ലഭിക്കുന്നതു ദഹബ് കിട്ടുന്നതിനെക്കാള്‍ ഖയ്റാണ്[e] 16.16 ഖയ്റാണ് - അഫ്ളലാണ് ; മഅ്റഫത്ത് ഫിള്ളത്തിനെക്കാള്‍ അഫ്ളലും.

17സാദിഖുകളുടെ ത്വരീഖ് ശർറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു; സ്വന്തം ത്വരീഖ് കാക്കുന്നവന്‍ ഹയാത്ത് സലാമത്താക്കുന്നു.

18കിബ്ർ ഹലാക്കിന്റെ മുന്നോടിയാണ്; അഹന്ത അധഃപതനത്തിന്റെയും.

19മുതകബ്ബിറുകളോടു ചേര്‍ന്നു ഗനീമത്ത് മുതല്‍ പങ്കുവയ്ക്കുന്നതിനെക്കാള്‍ നല്ലത് മുതവാളിയായി മിസ്കീനോടൊപ്പം കഴിയുകയാണ്.

20റബ്ബിന്റെ കലാം ഇക്രാമാക്കുന്നവന്‍ റൂഹിയ്യ ഉയർച്ച നേടും; റബ്ബുൽ ആലമീനിൽ ആശ്രയിക്കുന്നവന്‍ നസീബുള്ളവന്‍.

21ഖൽബിൽ ഹിക്മത്തുള്ളവന്‍ ഹകീമെന്ന് അറിയപ്പെടുന്നു. ഖൽബിൽ നിന്നുള്ള കലാം കൂടുതല്‍ അനുനയിപ്പിക്കുന്നു.

22ഹുൽമ്[f] 16.22 ഹുൽമ് - ഹിക്മ ലഭിച്ചവന് അതു ഹയാത്തിന്റെ യമ്പൂആണ്; ഹമാഖത്ത് ജാഹിലിനുള്ള [g] 16.22 ജാഹിലിനുള്ള - സഫീഹിനുള്ള ശിക്ഷയത്രേ.

23ഹകീമിന്റെ നഫ്സ്‌ കലിമത്തുകളെ യുക്തിയുക്തമാക്കുന്നു; അങ്ങനെ അതിനു തഹ്ളീളീഖുവ്വത്ത് സാഇദാക്കുന്നു.

24ഖൽബിൽ നിന്നുള്ള കലാം തേനറപോലെയാണ്; അത് റൂഹിനു ഹുൽവും സുർറത്തിന്[h] 16.24 സുർറത്തിന് - അസ്ഥികൾക്ക്, ജിസ്മിന് സ്വിഹ്ഹത്തുള്ളതാണ്.

25സഹീഹെന്നു തോന്നിയ സബീൽ മൌത്തിലേക്കു നയിക്കുന്നതാവാം.

26ജൂഅ് ആമിലിനെക്കൊണ്ട് കൂടുതല്‍ അമൽ ചെയ്യിക്കുന്നു; അത് അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

27ഖീമത്ത് കെട്ടവന്‍ ശർറ് നിരൂപിക്കുന്നു; അവന്റെ ഖൌൽ പൊള്ളുന്ന നാർ പോലെയാണ്.

28അഖ്ൽ മുഅവ്വജ്[i] 16.28 അഖ്ൽ മുഅവ്വജ് - സൂഉ അഖ്ൽ കലഹം പരത്തുന്നു; നമീമത്തുകാരന്‍ ഉറ്റ സ്വദീഖുകളെ ഭിന്നിപ്പിക്കുന്നു.

29ളാലിം ജാറിനെ വശീകരിച്ച് അപഥത്തിലേക്കു നയിക്കുന്നു.

30കണ്ണിറുക്കുന്നവന്‍ മുആമറ നടത്തുന്നു; ശഫത്തു കടിക്കുന്നവന്‍ ശർറിനു സബീലൊരുക്കുന്നു.

31നരച്ച ശൃ്ർ തംജീദിന്റെ[j] 16.31 തംജീദിന്റെ - മജ്ദിന്റെ താജാണ്; സുകൃതപൂര്‍ണമായ ഹയാത്ത്കൊണ്ടാണ് അതു കൈവരുന്നത്.

32സ്വാബിർ കരുത്തനെക്കാളും, നഫസിനെ നിയന്ത്രിക്കുന്നവന്‍ മദീനത്ത് പിടിച്ചെടുക്കുന്നവനെക്കാളും അഫ്ളലാണ്.

33അംറുകള്‍ തീരുമാനിക്കാന്‍ കുറിയിടുന്നവരുണ്ട്; ആഖിർ ഫൈസല റബ്ബുൽ ആലമീന്റേതാണ്.


Footnotes