മത്തി 26  

ഈസാ അൽ മസീഹിനെ ഖതിൽ ആലോചന

26 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ച ബഅ്ദായായി ശിഷ്യന്‍മാരോടു പറഞ്ഞു: 2രണ്ടു യൌമിൽ കഴിഞ്ഞ് പെസഹായാണെന്നു നിങ്ങള്‍ക്കറഫായല്ലോ. ഇബ്നുല്‍ ഇന്‍സാന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പിക്കപ്പെടും.

3പ്രധാന പുരോഹിതന്‍മാരും ജന ഹാകിമുകളും ഖയഫര്‍ എന്നു ഇസ് മുള്ള പ്രധാനാചാര്യന്‍െറ കൊട്ടാരത്തില്‍ സമ്മേളിച്ച്, 4ഈസാ അൽ മസീഹിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന് ആലോചിച്ചു. 5അവര്‍ പറഞ്ഞു: ഈദ് യൌമിൽ വേണ്ടാ; അന്നാസ് ബഹളമുണ്ടാക്കും.

ബഥാനിയായിലെ തൈലാഭിഷേകം

6ഈസാ അൽ മസീഹ് ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്‍െറ ബൈത്തില്‍ ഇരിക്കുമ്പോള്‍, 7വിലയേറിയ സുഗന്ധ തൈലം നിറച്ച ഒരു വെണ്‍കല്‍ പാത്രവുമായി ഒരു ഹുറുമ നബിയെ സമീപിച്ചു. അവിടുന്നു ഒചീനിക്കാനിരിക്കുമ്പോള്‍, അവള്‍ സൈത്തെണ്ണ ഈസാ അൽ മസീഹിൻറെ ശിരസ്സില്‍ ഒഴിച്ചു.

8ഇതു കണ്ടു ശിഷ്യന്‍മാര്‍ അളബിൽ പറഞ്ഞു: എന്തിന് ഈ പാഴ്ചെലവ്? 9ഈ സുഗന്ധ തൈലം ജയ്യിദായ വിലയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ?

10ഈസാ അൽ മസീഹ് ഇതു ഫഹ്മാക്കി അവരോടു പറഞ്ഞു: എന്തിനു നിങ്ങള്‍ ഈ മർഅത്തിനെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കു വേണ്ടി ഒരു ജയ്യിദായ കാര്യം ചെയ്തിരിക്കുന്നു. 11മിസ്കീനുകൾ ദാഇമായി നിങ്ങളോടു കൂടെയുണ്ട്. ഞാനാകട്ടെ ദാഇമായി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. 12എന്‍റെ മയ്യത്ത ് നിസ്കാരത്തിനുള്ള ഒരുക്കമായിട്ടാണ് ഇവള്‍ എന്‍െറ ശരീരത്തില്‍ തൈലം പൂശിയത്. 13ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: ദുനിയാവില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്‍െറ വഞ്ചന

14പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്കറിയോത്താ പ്രധാന ഇമാംമാരുടെ അടുത്തു ചെന്നു ചോദിച്ചു: 15ഞാന്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതുവെള്ളി നാണയങ്ങള്‍ മൌഊദ് ചെയ്തു. 16അപ്പോള്‍ മുതല്‍ അവന്‍ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.

ഫുസ്ഹ് ആചരിക്കുന്നു

17പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ഒന്നാം യൌമിൽ സ്വഹാബികൾ ഈസാ അൽ മസീഹിന്‍െറ അടുത്തു വന്നു ചോദിച്ചു: അങ്ങക്കു ഫുസ്ഹ് എവിടെ ഒരുക്കണമെന്നാണ് അവിടുന്നു ആഗ്രഹിക്കുന്നത്?

18ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ മദീനയിൽ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: മുഅല്ലീം പറയുന്നു, എന്‍െറ വഖ്ത് സമാഗതമായി; ഞാന്‍ എന്‍െറ സാഹബാക്ടുകളോടുകൂടെ നിന്‍െറ ബൈത്തിൽ ഫുസ്ഹ് ആചരിക്കും. 19ഈസാ അൽ മസീഹ് നിര്‍ദേശിച്ചതു പോലെ സ്വഹാബികൾ ഫുസ്ഹ് ഒരുക്കി.

20വൈകുന്നേരമായപ്പോള്‍ അവിടുന്നു പന്ത്രണ്ടു സാഹബാക്ടൊകളോടൊത്ത് ഭക്ഷണത്തിനിരുന്നു. 21ഭക്ഷിച്ചുകൊണ്ടിരിക്കെ, അവിടുന്നു പറഞ്ഞു: ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.

22അവര്‍ അതീവ ദുഃഖിതരായി; റബ്ബേ, അതു ഞാന്‍ അല്ലല്ലോ എന്ന് ഓരോരുത്തരും ഈസാ അൽ മസീഹിനോട് ചോദിക്കാന്‍ തുടങ്ങി.

23അവിടുന്നു ഇജാപത്ത് പറഞ്ഞു: എന്നോടു കൂടെ പാത്രത്തില്‍ യദ് മുക്കുന്നവന്‍ എന്നെ ഒറ്റിക്കൊടുക്കും. 24ഇബ്നുല്‍ ഇന്‍സാന്‍, എഴുതപ്പെട്ടിരിക്കുന്നതു പോലെ പോകുന്നു. എന്നാല്‍, മനുഷ്യ പുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!

25അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അദ്ദേഹത്തോടു ചോദിച്ചു: മുഅല്ലീം, അതു ഞാനോ? അവിടുന്നു പറഞ്ഞു: നീ പറഞ്ഞു കഴിഞ്ഞു.

ജദീദായ അഹ്ദ്

26അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈസാ അൽ മസീഹ് ഖുബ്ബൂസെടുത്ത് ആശീര്‍വദിച്ചു മുറിച്ച് സ്വഹാബികൾക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍െറ ശരീരമാണ്.

27ബഅ്ദായായി പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്നു ശുർബ് ചെയ്യുവിന്‍. 28ഇതു മഅ്ഫിറത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍െറ രക്തമാണ്. 29ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ പിതാവിന്‍െറ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു ശുർബ് ചെയ്യുന്ന യൌമിൽ വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.

30സ്തോത്ര ബൈത്ത് ആലപിച്ച ബഅ്ദായായി അവര്‍ ഒലിവുമലയിലേക്കു പോയി.

സഫ് വാൻ ഗുരുവിനെ നിഷേധിക്കും

31ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഈ ലൈലത്തിൽ നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.

32എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ട ബഅ്ദായായി നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകും.

33അപ്പോള്‍ സഫ് വാൻ അദ്ദേഹത്തോടു പറഞ്ഞു. എല്ലാവരും അങ്ങില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല.

34ഈസാ അൽ മസീഹ് പറഞ്ഞു: ഹഖായി ഞാന്‍ നിന്നോടു പറയുന്നു, ഈ ലൈലത്തിൽ കോഴി കൂകുന്നതിനു മുമ്പു നീ എ ന്നെ മൂന്നു മർറത്ത് നിഷേധിച്ചു പറയും.

35സഫ് വാൻ പറഞ്ഞു: അങ്ങയോടുകുടെ മയ്യത്താകേണ്ടി വന്നാല്‍പ്പോലും ഞാന്‍ അങ്ങയെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ സാഹാബികളും പറഞ്ഞു.

ഗത്സേമനിയില്‍ ദുആ ചെയ്യുന്നു

36ബഅ്ദായായി ഈസാ അൽ മസീഹ് അവരോടൊത്ത് ഗത്സേമനി എന്ന സ്ഥലത്തെത്തി. നബി സ്വഹാബികളോടു പറഞ്ഞു: ഞാന്‍ പോയി ദുആ ചെയ്യും വരെ നിങ്ങള്‍ ഇവിടെ ഇരിക്കുക. 37ഈസാ അൽ മസീഹ് സഫ് വാനെയും സെബദിയുടെ ഇരുപുത്രന്‍മാരെയും കൂടെക്കൊണ്ടു പോയി, ദുഃഖിക്കാനും അസ്വസ്ഥനാകാനും തുടങ്ങി. 38ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.

39ഈസാ അൽ മസീഹ് അല്‍പ ബുഅ്ദ് മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു ദുആ ഇരന്നു: എന്‍െറ യാ അബ്ബീ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്‍െറ മുറാദ് പോലെയല്ല; അവിടുത്തെ മുറാദ് പോലെയാകട്ടെ.

40ബഅ്ദായായി ഈസാ അൽ മസീഹ് സ്വഹാബികളുടെ ഖരീബിലേക്കു വന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. ഈസാ അൽ മസീഹ് സഫ് വാനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ? 41പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു ദുആ ഇരക്ന്‍കുവിൻ; റൂഹ് സന്നദ്ധമെങ്കിലും ജിസ്മ് ബലഹീനമാണ്.

42രണ്ടാം പ്രാവശ്യവും ഈസാ അൽ മസീഹ് പോയി ദുആ ചെയ്തു: എന്‍െറ യാ അബ്ബീ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ മുറാദ് നിറവേറട്ടെ!

43ഈസാ അൽ മസീഹ് വീണ്ടും വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ അയ്നുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.

44ഈസാ അൽ മസീഹ് അവരെ വിട്ടു മൂന്നാം പ്രാവശ്യവും പോയി അതേ ദുആ ആവര്‍ത്തിച്ചു. 45പിന്നെ ഈസാ അൽ മസീഹ് സ്വഹാബികളുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങള്‍ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, വഖ്ത് അടുത്തിരിക്കുന്നു. ഇബ്നുല്‍ ഇന്‍സാന്‍ പാപികളുടെ യദുകളില്‍ ഏല്‍പിക്കപ്പെടുന്നു. 46എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കുന്നു

47ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാന ഇമാംമാരുടെയും ജന പ്രമാണികളുടെയും ഖരീബില്‍ നിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു. 48ഒറ്റുകാരന്‍ അവര്‍ക്ക് ഈ അടയാളം നല്‍കിയിരുന്നു. ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക. 49അവന്‍ പെട്ടെന്ന് ഈസാ അൽ മസീഹിന്‍െറ അടുത്തുചെന്ന്, മുഅല്ലീം, സ്വസ്തി എന്നു പറഞ്ഞ് ഈസാ അൽ മസീഹിനെ ചുംബിച്ചു.

50ഈസാ അൽ മസീഹ് അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് ഈസാ അൽ മസീഹിനെ പിടിച്ചു. 51ഈസാ അൽ മസീഹിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, സയ്ഫ് ഊരി പ്രധാന ഇമാമിന്‍െറ സേവകനെ വെട്ടി, അവന്‍െറ ഉദ്ൻ ഛേദിച്ചുകളഞ്ഞു.

52ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: സയ്ഫ് ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ ഹലാക്കാകും. 53എനിക്ക് എന്‍െറ പിതാവിനോട് ത്വലബ് ചെയ്യാൻ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന് എനിക്കു തന്‍െറ മലക്കുകലുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? 54അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന മുഖദ്ദിസ്സായ ലിഖിതം എങ്ങനെ നിറവേറും?

55ഈസാ അൽ മസീഹ് ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങള്‍ എന്നെ ബന്ധിക്കുവാന്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല. 56പ്രവാചകന്‍മാരുടെ ലിഖിതങ്ങള്‍ കാമിലാകാന്‍ വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ സാഹബാക്കളെല്ലാം ഈസാ അൽ മസീഹിനെ വിട്ട് ഓടിപ്പോയി.

ന്യായാധിപസംഘത്തിനു മുമ്പില്‍

57ഈസാ അൽ മസീഹിനെ പിടിച്ചു ബന്ധിച്ചവര്‍ പ്രധാന ഇമാമായ കയ്യാഫാസിന്‍െറ ഖരീബിലേക്ക് ഈസാ അൽ മസീഹിനെ കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശൈഖുമാരും സമ്മേളിച്ചിരുന്നു. 58പ്രധാനഇമാമിന്‍െറ മുറ്റം വരെ സഫ് വാൻ അദ്ദേഹത്തെ അല്‍പം ദൂരെയായി അനുഗമിച്ചു. ബഅ്ദായായി, അവന്‍ അകത്തുകടന്ന് ഖാതിമത്തിലായി എന്തെന്നു നള്റാന്‍ പരിചാരകന്‍മാരോടുകൂടെ ഇരുന്നു.

59പ്രധാന ഇമാമാംമാരും ന്യായാധിപസംഘം മുഴുവനും ഈസാ അൽ മസീഹിനെ മയ്യത്തിനേല്‍പിച്ചു കൊടുക്കേണ്ടതിന് അവനെതിരെ ശഹാദത്തുസ്സൂർ അന്വേഷിച്ചു. 60പല കള്ളസാക്ഷികള്‍ വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല. 61ഖാതിമത്തിലായി രണ്ടുപേര്‍ മുന്നോട്ടുവന്ന്, ഇപ്രകാരം പറഞ്ഞു: ഈ ബൈത്തുൽ മുഖദ്ദസ് നശിപ്പിക്കാനും മൂന്നു ദിവസംകൊണ്ടു നിര്‍മിക്കാനും എനിക്കു സാധിക്കും എന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

62പ്രധാന ഇമാം എഴുന്നേറ്റു നിന്ന് അദ്ദേഹത്തോടു ചോദിച്ചു: നിനക്കു മറുപടിയില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്? 63ഈസാ അൽ മസീഹാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ പ്രധാന ഇമാം ഈസാ അൽ മസീഹിനോടു പറഞ്ഞു: ജീവിക്കുന്ന റബ്ബുൽ ആലമീൻറെ ഇസ്മിൽ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോ എന്നു ഞങ്ങളോടു പറയുക.

64ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ഇബ്നുല്‍ ഇന്‍സാന്‍ ഖുവ്വത്തിന്റെ യമീനായി ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.

65അപ്പോള്‍ പ്രധാന ഇമാം അബായ കീറിക്കൊണ്ടു പറഞ്ഞു: ഇദ്ദേഹം അള്ദൂളാഹുവിനെതിരെ കദ്ദാബ് പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെ ക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങള്‍ ഇപ്പോള്‍ കേട്ടുവല്ലോ! 66നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അദ്ദേഹം മരണത്തിനര്‍ഹനാണ്.

67ബഅ്ദായായി അവര്‍ ഈസാ അൽ മസീഹിൻറെ വജ്ഹിന്മേൽ തുപ്പുകയും മസീഹിനെ അടിക്കുകയും ചെയ്തു. 68റബ്ബേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞു കൊണ്ട് മറ്റു ചിലര്‍ ഈസാ അൽ മസീഹിൻറെ കരണത്തടിച്ചു.

സഫ് വാൻ ഈസാ അൽ മസീഹിനെ തള്ളിപ്പറയുന്നു

69സഫ് വാൻ പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, നീയും ആ ഗലീലിക്കാരനായ യിശൂഅയോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

70നീ പറയുന്നതെന്താണെന്നു ഞാന്‍ അറഫാകുന്നില്ല എന്ന് അവരുടെയെല്ലാം മുമ്പാകെ അവന്‍ നിഷേധിച്ചു പറഞ്ഞു.

71അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ ഈസാ അൽ മസീഹിൻറെ കൂടെയായിരുന്നു.

72ഞാന്‍ ഈസാ അൽ മസീഹിനെ അറിയുകയില്ല എന്ന് അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു.

73കുറെ കഴിഞ്ഞപ്പോള്‍, അടുത്തു നിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്‍െറ സംസാരരീതി തന്നെ ഇതു തെളിയിക്കുന്നു.

74സഫ് വാനാകട്ടെ, ഞാന്‍ ആ ഇൻസാനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി. ഉടനെ കോഴി കൂകി. 75കോഴി കൂകുന്നതിനുമുമ്പ് മൂന്നു മർറത്ത് നീ എന്നെ നിഷേധിക്കും എന്ന് ഈസാ അൽ മസീഹ് പറഞ്ഞവാക്കുകള്‍ അപ്പോള്‍ സഫ് വാൻ ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഖൽബ് നൊന്തു കരഞ്ഞു.


Footnotes