ലൂക്കാ 16  

Κατὰ Λουκᾶν (Kata Loukan)

അവിശ്വസ്തനായ കാര്യസ്ഥന്‍

16 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് സ്വഹാബികളോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന്‌ സയ്യിദിനു ശികായ ലഭിച്ചു. 2സയ്യിദ് അവനെ നിദാ ചെയ്തു സുആലാക്കി: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ ഹിസാബ് ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല. 3ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു:സയ്യിദ് കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തു കളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ഖുവ്വത്തില്ല. ഭിക്ഷ യാചിക്കാന്‍ ഹയാഅ് തോന്നുന്നു. 4എന്നാല്‍, സയ്യിദ് കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തു കളയുമ്പോള്‍ ഖൌമ് തങ്ങളുടെ വീടുകളില്‍ എന്നെ ഖുബൂൽ ചെയ്യേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറഫാണ്. 5യജമാനനില്‍ നിന്നു ഖർള് വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ നിദാ ചെയ്തു. ഒന്നാമനോട് അവന്‍ സുആലാക്കി: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? 6അവന്‍ പറഞ്ഞു: മിഅത്തു ബത്ത് ദഹ്ൻ. അവന്‍ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. 7ബഅ്ദായായി അവന്‍ മറ്റൊരുവനോടു സുആലാക്കി: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: മിഅത്തു കോര്‍ ഹിൻത്വത്ത്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക. 8കൗശല പൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ അദ്ൽ രഹിതനായ കാര്യസ്ഥനെ സയ്യിദ് പ്രശംസിച്ചു. എന്തെന്നാല്‍, ഈ യുഗത്തിന്റെ ഔലാദുകള്‍ തങ്ങളുടെ ജീലിൽ വെളിച്ചത്തിന്റെ അബ്നാഇനെക്കാള്‍ ബുദ്ധിശാലികളാണ്. 9ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക മാൽകൊണ്ട് നിങ്ങള്‍ക്കായി സദീഖുമാരെ സമ്പാദിച്ചു കൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യ കൂടാരങ്ങളില്‍ ഖുബൂലാക്കും.

10സഗീറായ അംറില്‍ അമീൻ കബീറായ കാര്യത്തിലും വിശ്വസ്തനായിരിക്കും. സഗീറായ അംറില്‍ ഖാഇൻ കബീറായ കാര്യത്തിലും അവിശ്വസ്തനായിരിക്കും. 11അധാര്‍മിക സമ്പത്തിന്റെ അംറില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ മാൽ ആരു നിങ്ങളെ ഏല്‍പിക്കും? 12മറ്റൊരുവന്റെ അംറില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും? 13ഒരു ഭൃത്യനു രണ്ടു യജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ അഹദനെ ബുഗ്ളാക്കുകയും മറ്റവനെ ഹുബ്ബ് വെക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു തഖ് വ കാണിക്കുകയും മറ്റവനെ ഖിസ് യാക്കുകയും ചെയ്യും. അള്ളാഹുവിനെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.

14പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ മക്കാറാക്കി. 15അവന്‍ അവരോടു പറഞ്ഞു: ഇൻസാനിയത്തിന്റെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) വതഅലാ നിങ്ങളുടെ ഖൽബുകളെ അറഫാകുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് അള്ളാഹു സുബ്ഹാന തഅലായുടെ നള്റിൽ നികൃഷ്ടമാണ്.

തൌറാത്തും അള്ളാഹുവിൻറെ മംലകയും

16തൌറാത്തിൻറെയും മുഹ്ജിസാത്തുകളുടെയും കാലം യഹ്യ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ്യാ നബി വരെ ആയിരുന്നു. അതിനുബഅ്ദ്, അള്ളാഹു സുബ്ഹാന തഅലായുടെ മംലകത്തിന്റെ ഇഞ്ചീൽ പ്രസംഗിക്കപ്പെടുന്നു. ജമീഅരും ഖുവ്വത്ത് പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു. 17ശറഇലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, സമാഉം അർളും അപ്രത്യക്ഷമാകുന്നതാണ്.

18ഇംറത്തിനെ മത്രൂക്കാക്കി മറ്റൊരുവളെ നിക്കാഹ് ചെയ്യുന്നവന്‍ സിന ചെയ്യുന്നു. സൌജ് ഉപേക്ഷിച്ചവളെ നിക്കാഹ് ചെയ്യുന്നവനും സിന ചെയ്യുന്നു.

ഗനിയ്യും ലാആസറും

19ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും ലുബ്സാക്കുകയും എന്നും ഹനീഅമ്മരീആയി ഒജീനിച്ച് ഫറഹാക്കുകയും ചെയ്തിരുന്നു. 20അവന്റെ അബ് വാബിന്റെ ഖവാഇമിൽ ലാആസര്‍ എന്നൊരു ഫഖീർ കിടന്നിരുന്നു. അവന്റെ ജിസ്മ് ഖുർഹ് കൊണ്ടു നിറഞ്ഞിരുന്നു. 21ഗനിയ്യിന്റെ മാഇദയിൽ നിന്നു വീണിരുന്നവ കൊണ്ടു ജൂഅടക്കാന്‍ അവന്‍ ഇഹ്ബാബായി. നായ്ക്കള്‍ വന്ന് അവന്റെ ഖുർഹ് നക്കിയിരുന്നു. 22ആ ദരിദ്രൻ മയ്യത്തായി. അള്ളാഹുവിൻറെ മലക്കുകൾ അവനെ ഇബ്രാഹിം നബി (അ) ന്റെ ഹിജ്റിലേക്കു സംവഹിച്ചു. ആ ഗനിയ്യും ഖബറടക്കപ്പെട്ടു. 23അവന്‍ ജുബ്ബിൽ പീഡിപ്പിക്കപ്പെടുമ്പോള്‍ അയ്നുകള്‍ മർഫൂആക്കി നള്റാക്കി; ദൂരെ ഇബ്രാഹീം നബി (അ) ത്തെയും അവന്റെ ഹിജ്റിൽ ലാആസറിനെയും കണ്ടു. 24അവന്‍ നിദാ ചെയ്തു പറഞ്ഞു: അബ്ബയായ ഇബ്രാഹീം നബിതങ്ങളേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു മാഇല്‍ മുക്കി എന്റെ ലിസാൻ തണുപ്പിക്കാനായി ലാആസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌ യാതനയനുഭവിക്കുന്നു. 25ഇബ്രാഹീം നബി (അ) പറഞ്ഞു: ഇബ്നേ, നീ ദിക്റാക്കുക: നിനക്കു ജീവിതകാലത്ത് കുല്ലു സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ ശദാഇദും. ഇപ്പോള്‍ അവന്‍ ഇവിടെ ഫറഹാക്കുകയും നീ അലം അനുഭവിക്കുകയും ചെയ്യുന്നു. 26കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവിൽ ഒരു കബീറായ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. 27അപ്പോള്‍ അവന്‍ പറഞ്ഞു: നബി തങ്ങളേ, അങ്ങനെയെങ്കില്‍, ലാആസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ ത്വലബ് ചെയ്യുന്നു. 28എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു ശഹാദത്ത് നല്‍കട്ടെ. 29ഇബ്രാഹീം നബി (അ) പറഞ്ഞു: അവര്‍ക്കു മൂസാ നബി മുതലായ നബിമാരും മുഹ്ജിസാത്തുകളും ഉണ്ടല്ലോ. അവരുടെ വഅ്ദ കേള്‍ക്കട്ടെ. 30ധനവാന്‍ പറഞ്ഞു: ഇബ്രാഹീം നബി തങ്ങളേ, അങ്ങനെയല്ല, ഖബറടക്കപ്പെട്ടവരില്‍ അഹദ് ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. 31ഇബ്രാഹീം നബി (അ) അവനോടു പറഞ്ഞു: മൂസാ നബിയും മറ്റ് മുഹ്ജിസാത്തുകളും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഖബറടക്കപ്പെട്ടവരില്‍ നിന്ന് അഹദ് ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.


Footnotes