ലൂക്കാ 16
അവിശ്വസ്തനായ കാര്യസ്ഥന്‍
16 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് സ്വഹാബികളോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് സയ്യിദിനു പരാതി ലഭിച്ചു. 2യജമാനന്‍ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല. 3ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു:യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തു കളയുന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷ യാചിക്കാന്‍ ഹയാഅ് തോന്നുന്നു. 4എന്നാല്‍, യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തു കളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ ഖുബൂൽ ചെയ്യേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറഫാണ്. 5യജമാനനില്‍ നിന്നു ഖർള് വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? 6അവന്‍ പറഞ്ഞു: നൂറു ബത്ത് ദഹ്ൻ. അവന്‍ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. 7ബഅ്ദായായി അവന്‍ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക. 8കൗശല പൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ അദ്ൽ രഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈ യുഗത്തിന്റെ ഔലാദുകള്‍ തങ്ങളുടെ ജീലിൽ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്. 9ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചു കൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യ കൂടാരങ്ങളില്‍ ഖുബൂലാക്കും.
10ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ കബീറായ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ കബീറായ കാര്യത്തിലും അവിശ്വസ്തനായിരിക്കും. 11അധാര്‍മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആരു നിങ്ങളെ ഏല്‍പിക്കും? 12മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും? 13ഒരു ഭൃത്യനു രണ്ടു യജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ ഹുബ്ബ് വെക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. അള്ളാഹുവിനെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
14പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു. 15അവന്‍ അവരോടു പറഞ്ഞു: ഇൻസാനിയത്തിന്റെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ നിങ്ങളുടെ ഖൽബുകളെ അറഫാകുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് അള്ളാഹു സുബ്ഹാന തഅലായുടെ നള്റിൽ നികൃഷ്ടമാണ്.
തൌറാത്തും അള്ളാഹുവിൻറെ രാജ്യവും
16തൌറാത്തിൻറെയും മുഹ്ജിസാത്തുകളുടെയും കാലം യഹ്യ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ്യാ നബി വരെ ആയിരുന്നു. അതിനുശേഷം, അള്ളാഹു സുബ്ഹാന തഅലായുടെ രാജ്യത്തിന്റെ ഇഞ്ചീൽ പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു. 17ശറഇലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, സമാഉം അർളും അപ്രത്യക്ഷമാകുന്നതാണ്.
18ഇംറത്തിനെ ഉപേക്ഷിച്ച് മറ്റൊരുവളെ നിക്കാഹ് ചെയ്യുന്നവന്‍ സിന ചെയ്യുന്നു. സൌജ് ഉപേക്ഷിച്ചവളെ നിക്കാഹ് ചെയ്യുന്നവനും സിന ചെയ്യുന്നു.
ധനവാനും ലാആസറും
19ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും ധരിക്കുകയും എന്നും ഹനീഅമ്മരീആയി ഒജീനിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. 20അവന്റെ പടിവാതില്‍ക്കല്‍ ലാആസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ജിസ്മ് ഖുർഹ് കൊണ്ടു നിറഞ്ഞിരുന്നു. 21ധനവാന്റെ മേശയില്‍ നിന്നു വീണിരുന്നവ കൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍ വന്ന് അവന്റെ ഖുർഹ് നക്കിയിരുന്നു. 22ആ ദരിദ്രൻ മയ്യത്തായി. അള്ളാഹുവിൻറെ മലക്കുകൾ അവനെ ഇബ്രാഹിം നബി (അ) ന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും ഖബറടക്കപ്പെട്ടു. 23അവന്‍ ജുബ്ബിൽ പീഡിപ്പിക്കപ്പെടുമ്പോള്‍ അയ്നുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ ഇബ്രാഹീം നബി (അ) ത്തെയും അവന്റെ മടിയില്‍ ലാആസറിനെയും കണ്ടു. 24അവന്‍ വിളിച്ചു പറഞ്ഞു: അബ്ബയായ ഇബ്രാഹീം നബിതങ്ങളേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ ലിസാൻ തണുപ്പിക്കാനായി ലാആസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന് യാതനയനുഭവിക്കുന്നു. 25ഇബ്രാഹീം നബി (അ) പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ ശദാഇദും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. 26കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു കബീറായ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. 27അപ്പോള്‍ അവന്‍ പറഞ്ഞു: നബി തങ്ങളേ, അങ്ങനെയെങ്കില്‍, ലാആസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ ത്വലബ് ചെയ്യുന്നു. 28എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു ശഹാദത്ത് നല്‍കട്ടെ. 29ഇബ്രാഹീം നബി (അ) പറഞ്ഞു: അവര്‍ക്കു മൂസാ നബി മുതലായ നബിമാരും മുഹ്ജിസാത്തുകളും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. 30ധനവാന്‍ പറഞ്ഞു: ഇബ്രാഹീം നബി തങ്ങളേ, അങ്ങനെയല്ല, ഖബറടക്കപ്പെട്ടവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. 31ഇബ്രാഹീം നബി (അ) അവനോടു പറഞ്ഞു: മൂസാ നബിയും മറ്റ് മുഹ്ജിസാത്തുകളും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ ഖബറടക്കപ്പെട്ടവരില്‍ നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.