സൂറ അൽ-യൂസാആ 11יְהוֹשֻׁעַ (Yehoshua)
യാബീനും സഖ്യകക്ഷികളും
11 1ഹാസോര്‍ മലിക്കായ യാബീന്‍ ഇതു കേട്ടപ്പോള്‍ മാദോന്‍ മലിക്കായ യോബാബിനും ഷിമ്‌റോണിലെയും അക്ഷാഫിലെയും രാജാക്കന്‍മാര്‍ക്കും 2വടക്ക് മലമ്പ്രദേശത്തും വാദിയിൽ കിന്നരോത്തിനു ഖരീബായി അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലും ഉള്ള രാജാക്കന്‍മാര്‍ക്കും 3കിഴക്കുപടിഞ്ഞാറ് കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമൂര്യര്‍, ഹിത്യര്‍, ബിരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്ഫാത്ത് അർളിൽ ഹിര്‍മൂൻ വാദിയിൽ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു. 4അവര്‍ സമുദ്രതീരത്തെ റംലുപോലെ അദദറ്റ ജുനൂദിനോടും വളരെയധികം ഫറസുകളോടും രഥങ്ങളോടും കൂടെ പുറപ്പെട്ടു. 5ഈ മലിക്കുകൾ സൈന്യസമേതം യിസ്രായിലാഹിനോടു പടവെട്ടുന്നതിന് ഒരുമിച്ചുകൂടി മെറോം നദീതീരത്തു താവളമടിച്ചു.
6റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: അവരെ പേടിക്കേണ്ട. നാളെ ഈ വഖ്തിൽ അവരെ യിസ്രായിലാഹിന്‍റെ മുന്‍പില്‍ ഞാന്‍ കൊന്നു നിരത്തും. നിങ്ങള്‍ അവരുടെ ഫസറുകളുടെ കുതിഞരമ്പു തഖ്-ലീം ചെയ്യുകയും അവരുടെ മർകബ കത്തിക്കുകയും ചെയ്യണം. 7ഉടനെ യൂസാആ യോദ്ധാക്കളുമൊന്നിച്ച് മെറോം നദീതീരത്തുവന്ന് അവരെ ആക്രമിച്ചു. 8റബ്ബ്ൽ ആലമീൻ അവരെ യിസ്രായിലാഹിന്‍റെ യദുകളില്‍ ഏല്‍പിച്ചു. യിസ്രായിലാഹ്യർ അവരെ കത്ൽ ചെയ്യുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്മയിം വരെയും കിഴക്കോട്ടു മിസ്പാതാഴ്‌വര വരെയും ഓടിക്കുകയും ചെയ്തു. ഒന്നൊഴിയാതെ എല്ലാവരെയും ഇസ്തിഹ്സ്വാൽ ചെയ്തു. 9റബ്ബ്ൽ ആലമീൻ കല്‍പിച്ചിരുന്നതു പോലെ യൂസാആ അവരോടു പ്രവര്‍ത്തിച്ചു; ഫസറുകളുടെ കുതിഞരമ്പു തഖ്-ലീം ചെയ്യുകയും മർകബ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
10യൂസാആ തിരിച്ചുചെന്ന് ഹാസോറിനെ കീഴടക്കി. അവിടത്തെ മലിക്കിനെ സയ്ഫിനിരയാക്കി. ഹാസോര്‍ പണ്ട് ആ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്ഥാനം വഹിച്ചിരുന്നു. 11യൂസാആ അവിടെയുണ്ടായിരുന്ന സകലരെയും സയ്ഫിനിരയാക്കി ബാക്കിവെക്കാതെ ഹലാക്കാക്കി. ജീവനുള്ളതൊന്നും അവശേഷിക്കാത്തവിധം ഹാസോറിനെ അഗ്‌നിക്കിരയാക്കി. 12റബ്ബ്ൽ ആലമീൻ തന്‍റെ അബ്ദായ മൂസായോടു അംറ് ചെയ്തിരിക്കുന്നതുപോലെ യൂസാആ ആ രാജാക്കന്‍മാരെയും അവരുടെ മദീനത്തുകളെയും ആക്രമിച്ച് സയ്ഫിനിരയാക്കി ഇസ്തിഹ്സ്വാൽ ചെയ്തു. 13എന്നാല്‍, ഉയരത്തില്‍ പണിത മദീനത്തുകളില്‍ യൂസാആ ഹലാക്കാക്കിയ ഹാസോര്‍ ഒഴികെ ഒന്നും യിസ്രായിലാഹ്യർ അഗ്‌നിക്കിരയാക്കിയില്ല. 14ഈ പട്ടണങ്ങളില്‍നിന്നു കൊള്ള വസ്തുക്കളും അൻആമും അവര്‍ എടുത്തു. ആരും ജീവനോടെ അവശേഷിക്കാത്ത വിധം ഒന്നൊഴിയാതെ എല്ലാവരെയും അവര്‍ സയ്ഫിനിരയാക്കി. 15റബ്ബ്ൽ ആലമീൻ തന്‍റെ അബ്ദായ മൂസായോടു അംറ് ചെയ്തതുപോലെ മൂസായും യൂസാആയോടു അംറാക്കി. യൂസാആ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതൊന്നും യൂസാആ ചെയ്യാതിരുന്നില്ല.
16ഇപ്രകാരം യൂസാആ നാടുമുഴുവന്‍ - ജബൽ പ്രദേശവും നെഗെബു മുഴുവനും ഗോഷെന്‍ ദേശമൊക്കെയും സമതലങ്ങളും അരാബായും യിസ്രായിലാഹിലെ ജബൽ പ്രദേശവും അതിന്റെ താഴ്‌വരയും - 17സെയീര്‍വരെ ഉയര്‍ന്നു നില്‍ക്കുന്ന ഹാലാക്മലയും ഹിര്‍മൂൻ മലയ്ക്കു തഹ്ത്തിൽ ബാല്‍ഗാദ്‌വരെ കിടക്കുന്ന ലബനോന്‍ താഴ്‌വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്‍മാരെയെല്ലാം അവന്‍ ഖത്ൽ ചെയ്തു. 18യൂസാആ വളരെനാള്‍ ആ മലിക്കുകളോടു ഹർബ് ചെയ്തു. 19ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ യിസ്രായീൽ ജനവുമായി വേറെയാരും സലാമത്തിന്റെ സന്ധിയുണ്ടാക്കിയിരുന്നില്ല. മറ്റു മദീനകള്‍ അവര്‍ ജിഹാദില്‍ പിടിച്ചടക്കി. 20എന്തെന്നാല്‍, റബ്ബ്ൽ ആലമീൻ മൂസായോടു അംറ് ചെയ്തിരിക്കുന്നതുപോലെ അവര്‍ ശദീദായ ഹൃദയരാകണമെന്നും യിസ്രായിലാഹിനെതിരേ ഹർബ് ചെയ്ത്, പരിപൂര്‍ണമായി നശിക്കണമെന്നും റഹ്മത്തില്ലാതെ നിര്‍മൂലമാക്കപ്പെടണമെന്നും റബ്ബ്ൽ ആലമീൻ നിശ്ചയിച്ചിരുന്നു.
21ഇക്കാലത്തു യൂസാആ മലമ്പ്രദേശത്തു - ഹെബ്രോണ്‍, ദബീര്‍, അനാബ് എന്നിവിടങ്ങളിലും യൂദായിലെയും യിസ്രായിലാഹിലെയും മലമ്പ്രദേശങ്ങളിലും - വസിച്ചിരുന്ന അനാക്കിമുകളെയും അവരുടെ മദീനത്തുകളെയും ബാക്കിവെക്കാതെ ഹലാക്കാക്കി. 22യിസ്രായിലാഹ്യരുടെ ദൌലയിൽ അനാക്കിമുകളില്‍ ആരും അവശേഷിച്ചില്ല. ഗാസായിലും ഗത്തിലും അശ്ദൂദിലും മാത്രം ഏതാനും പേര്‍ അവശേഷിച്ചു. 23അങ്ങനെ റബ്ബ്ൽ ആലമീൻ മൂസായോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം യൂസാആ പിടിച്ചെടുത്തു. യിസ്രായിലാഹ്യർക്ക് ഗോത്രമനുസരിച്ച് യൂസാആ അത് മീറാസായി നല്‍കി. അങ്ങനെ ആ നാടിനു ജിഹാദില്‍ നിന്ന് റാഹത്ത് ലഭിച്ചു.