സൂറ അൽ-യിശായ്യാ 7יְשַׁעְיָהוּ (Yeshayahu)
ഇമ്മാനുവേല്‍ കിതാബുന്നുബുവത്ത്
7 1യൂദാമലിക്കായിരുന്ന ആഹാസ് ഇബ്നു യൂതാം ഇബ്നു ഉസാന്റെ സമാനിൽ ശാം മലിക്കായ റസീനും, ഇസ്രായീല്‍ മലിക്കും റമാലിയായുടെ ഇബ്നുമായ ഫഖഹും ഊർശലീമിനെതിരേ ഹർബിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ തംലീക്കാക്കാന്‍ കഴിഞ്ഞില്ല. 2സിറിയാ, തൂയിബിനോടു ഹിൽഫ് ചെയ്തിരിക്കുന്നു എന്ന് ദാവൂദുബൈത്ത് അറിഞ്ഞപ്പോള്‍, ആസ്വിഫത്തിൽ ഗാബത്തിലെ ശജറത്തുകൾ ഇളകുന്നതുപോലെ, അവന്റെയും ഖൌമിന്റെയും ഖൽബ് വിറച്ചു.
3അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാനഹു വതഅലാ യിശയ്യായോട് അരുൾച്ചെയ്തു: നീ ഇബ്നായ ശയാര്‍യാശുബുമൊത്തു ചെന്ന് ഖസ്സ്വാറിന്റെ ഹഖ് ലിലേക്കുള്ള സിക്കത്തിലുള്ള ത്വർഫിലുള്ള ഉല്‍യാക്കുളത്തിലെ ഖനാത്തുൽബിർക്കത്തിന്റെ ത്വർഫിൽ വച്ച് ആഹാസിനെക്കണ്ട് 4ഇപ്രകാരം പറയുക: സംആക്കുക, സലാമത്തായിരിക്കുക, ബേജാറാകണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു ശറാറ് സബബായി, റസീന്റെയും സിറിയായുടെയും റമാലിയായുടെ ഇബ്നിന്റെയും ശദീദായ ഗളബ് സബബായി, നീ പേടിക്കരുത്. 5നമുക്ക് യൂദായ്‌ക്കെതിരേ ചെന്ന് 6അതിനെ ഭയപ്പെടുത്തുകയും ഫത്ഹാക്കി തബേലിന്റെ ഇബ്നിനെ അതിന്റെ മലിക്കായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും തൂയിബും റമാലിയായുടെ ഇബ്നും നിനക്കെതിരേ മുആമിറത്ത് നടത്തി. 7ആകയാല്‍ മഅബൂദായ റബ്ബൽ ആലമീൻ അരുൾച്ചെയ്യുന്നു:
അതു വാഖിആവുകയില്ല, ഒരിക്കലും വാഖിആവുകയില്ല.
8സിറിയായുടെ റഅ്സ് ദിമാശ്ഖസും, ദിമാശ്ഖസിന്റെ റഈസന്‍ റസീനും ആണ്. അറുപത്തഞ്ചു ആമിനുള്ളില്‍ തോയിബ് മുമസ്സഖാക്കപ്പെടും. മേലില്‍ അത് ഒരു ഖൌമായിരിക്കുകയില്ല.
9തൂയിബിന്റെ റഅ്സ് സമരിയായും റഈസന്‍ റമാലിയായുടെ ഇബ്നും ആണ്. ഈമാൻ വെക്കുന്നില്ലെങ്കില്‍ നിനക്കു സുസ്ഥിതി ഹാസ്വിലാകുകയില്ല.
10അള്ളാഹു സുബുഹാനഹു വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) വീണ്ടും ആഹാസിനോട് അരുൾച്ചെയ്തു: 11നിന്റെ മഅബൂദായ റബ്ബൽ ആലമീനിൽ നിന്ന് ഒരു ആയത്ത് ആവശ്യപ്പെടുക; അതു ഹാവിയപോലെ അമീഖോ സമാഅ്പോലെ മർഫൂഓ ആയിരിക്കട്ടെ. 12ആഹാസ് ഇജാബ ചെയ്തു: ഞാന്‍ അത് ആവശ്യപ്പെടുകയോ അള്ളാഹുവിനെ പരീക്ഷിക്കുകയോ ഇല്ല. 13അപ്പോള്‍ യിശയ്യാ പറഞ്ഞു: ദാവൂദിന്റെ ബൈത്തേ, സംആക്കുക, ബശറിനെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ഇലാഹിന്റെ സ്വബ്ർ പരീക്ഷിക്കുന്നത്? 14അതിനാല്‍, റബ്ബൽ ആലമീൻ തന്നെ നിനക്ക് അലാമത്ത് തരും. ശാബ്ബ ഹംലാക്കി ഒരു ഇബ്നിനെ വിലാദത്താക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു മദ്ഉവ്വാക്കപ്പെടും. 15ശർറ് തർക്കാക്കാനും ഖയ്ർ ഖുബൂലാക്കാനും സിന്നാകുമ്പോള്‍ ബാലന്‍ സുബദും അസലും ഒജീനിക്കും. 16ഖയ്ർശർറ്കൾ തിരിച്ചറിയാന്‍ ആ ബാലനു സിന്നാകുന്നതിനു മുന്‍പ് നിങ്ങള്‍ ഖൌഫാകുന്ന രണ്ടു മലിക്കന്‍മാരുടെയും മുൽക്കുകള്‍ ഖറാബാകും. 17യൂദായില്‍നിന്ന് തോയിബ് വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്ത തരത്തിലുള്ള യൌമുകള്‍ - അശൂറാമലിക്കിന്റെ ഹുക്മ്തന്നെ-റബ്ബ് നിന്റെയും ഖൌമിന്റെയും നിന്റെ അബ് ബൈത്തിന്റെയും മേല്‍ വരുത്തും.
18അന്ന് മിസ്റിലെ നഹ്റുകളുടെ ഉദ്ഭവ സ്ഥാനത്തുള്ള ദുബാബുകളെയും അശൂറാ മുൽക്കിലെ നഹ് ലുകളെയും അള്ളാഹു സുബുഹാനഹു വതഅലാ വിളിച്ചുവരുത്തും. 19അവ ഖരിബത്തായ നുഖറസ്സഖ്റകളിലും നുഖറുസ്സഖ്റകളിലും ഹസക്കുകളിലും മർആകളിലും വന്നുകൂടും.
20അന്ന് അള്ളാഹു സുബുഹാനഹു വതഅലാ നഹ്റിന്റെ അബ്റിൽനിന്നു മുസ്തഅ്ജറത്താക്കിയ മൂസാകൊണ്ട് - അശൂറാമലിക്കിനെക്കൊണ്ടുതന്നെ റഅ്സും ഖദമിലെ സൂഫും ലിഹ് യയും ഹൽഖ് ചെയ്യാനും.
21ആ യൌമില്‍ ഒരുവന്‍ ഒരു ഇജ് ലത്തിനെയും രണ്ട് ശാത്തുകളെയും വളര്‍ത്തും. 22അവ കസീറായി ലബൻ നല്‍കുന്നതുകൊണ്ട് അവന്‍ സുബദ് ഒജീനിക്കും; ആ അർളിൽ ബാക്കിയാകുന്നവരും സുബദും അസലും ഒജീനിക്കും.
23ആ യൌമില്‍ അൽഫ് ഷെക്കല്‍ ഫിള്ളത്ത് വിലവരുന്ന അൽഫ് ഇനബു നബ്ത്തുകള്‍ വളര്‍ന്നിരുന്ന സൂഖുകളില്‍ ഹസക്കുകളും ശൌക്കുകളും വളരും. 24ദൌല മുഴുവന്‍ ഹസക്കുകള്‍ മംലൂആയിരിക്കുന്നതിനാല്‍, സഹ്മും ഖൌസുമായിട്ടേ ആളുകള്‍ അവിടെ ദാഖിലാവുകയുള്ളു. 25മിഅ് വൽകൊണ്ടു നഖബ് ചെയ്യപ്പെട്ടിരുന്ന ആ ജബലുകളില്‍ ഇന്നു ശൌക്കും ഹസക്കും മംലൂആയിരിക്കുന്നതിനാല്‍ , നീ അവിടെ ദാഖിലാകുകയില്ല, അത് നഅമുകളെ സർഹിനു വിടാനും ഗനമുകള്‍ക്കു ദൌസിനും ഉള്ള സ്ഥലമാകും.