സൂറ അൽ-വജ്ഹ 42

בְּרֵאשִׁית (Bereshit)

യൂസുഫിൻറെ അഖുമാര്‍ മിസ്ർലേക്ക്

42 1മിസ്ർല്‍ ധാന്യമുണ്ടെന്നറിഞ്ഞപ്പോള്‍ യാഖൂബ് മക്കളോടു പറഞ്ഞു: നിങ്ങളെന്താണു പരസ്പരം നോക്കിനില്‍ക്കുന്നത്? 2അവന്‍ തുടര്‍ന്നു: മിസ്ർല്‍ ധാന്യമുണ്ടെന്നു ഞാന്‍ കേട്ടു. നാം മൌത്താകാതെ ഹയാത്തിൽ നില നിര്‍ത്താന്‍ വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ഹബ്ബ് വാങ്ങിക്കൊണ്ടുവരുവിന്‍. 3യൂസുഫിൻറെ പത്തു അഖുമാര്‍ ഹബ്ബ് വാങ്ങാന്‍ മിസ്ർലേക്കു പോയി. 4എന്നാല്‍, യാഖൂബ് യൂസുഫിൻറെ അഖുവായ ബഞ്ചമിനെ അഖുമാരുടെ കൂടെ വിട്ടില്ല. അവനെന്തെങ്കിലും ഖത്വീറ പിണയുമെന്ന് അവന്‍ ബേജാറായി. 5അങ്ങനെ ഇസ്രായിലാഹിൻറെ ഔലാദുകളും മറ്റുള്ളവരുടെ കൂടെ ഹബ്ബ് വാങ്ങാന്‍ പോയി. കാരണം, കാനാന്‍ ബിലാദിലും ക്ഷാമമായിരുന്നു.

6യൂസുഫായിരുന്നു മിസ്ർലെ അധികാരി. അവനാണു നാട്ടുകാര്‍ക്കൊക്കെ ഹബ്ബ് വിറ്റിരുന്നത്. യൂസുഫിൻറെ അഖുമാര്‍ വന്ന് അവനെ നിലംപറ്റെ താണു വണങ്ങി. 7യൂസുഫ് അഖുമാരെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അപരിചിതരോടെന്ന പോലെ അവരോടു പെരുമാറുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങള്‍ എവിടെ നിന്നു വരുന്നു? അവന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: കാനാന്‍ ബലദിൽ നിന്നു ഹബ്ബ് വാങ്ങാന്‍ വന്നവരാണു ഞങ്ങള്‍. 8യൂസുഫ് തന്റെ അഖുമാരെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ അവനെ അറഫായില്ല. 9അവരെക്കുറിച്ചു തനിക്കുണ്ടായ മനാമുകൾ യൂസുഫ് ഓര്‍ത്തു. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ചാരന്‍മാരാണ്, ബലദിന്റെ ബലക്ഷയം എവിടെയെന്നു കണ്ടുപിടിക്കാന്‍ വന്നവരാണ്. 10അവര്‍ പറഞ്ഞു: അല്ല, യജമാനനേ, അങ്ങയുടെ ദാസര്‍ ഹബ്ബ് വാങ്ങാന്‍ വന്നവരാണ്. ഞങ്ങളെല്ലാവരും ഒരാളുടെ മക്കളാണ്. ഞങ്ങള്‍ സത്യസന്ധരാണ്. 11അങ്ങയുടെ ഖാദിമുകൾ ചാരന്‍മാരല്ല.

12അവന്‍ പറഞ്ഞു: അല്ല, ബലദിന്റെ ബലക്ഷയം എവിടെയെന്നു കണ്ടു മനസ്‌സിലാക്കാനാണു നിങ്ങള്‍ വന്നിരിക്കുന്നത്. 13അവര്‍ പറഞ്ഞു: അങ്ങയുടെ ഇബാദായ ഞങ്ങള്‍ പന്ത്രണ്ടു അഖുമാരാണ്. കാനാന്‍ ബലദിലുള്ള ഒരുവന്റെ ഇബ്നുമാർ. ഏറ്റവും ഇളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ അബ്ബയുടെ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല. 14യൂസുഫ് അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞതാണു വാസ്തവം. നിങ്ങള്‍ ചാരന്‍മാര്‍തന്നെ. 15ഫിർഔൻറെ ജീവനെ പ്രതി ഹഖ്, നിങ്ങളുടെ ഏറ്റവും ഇളയ അഖുവിന്റെ ഇവിടെ കൊണ്ടുവന്നിട്ടല്ലാതെ നിങ്ങള്‍ ഈ നാടുവിട്ടു പോവുകയില്ല. ഇതുവഴി നിങ്ങളുടെ ഹഖീഖത്തുൽ ഹാൽ ഞാന്‍ അറഫാക്കും. നിങ്ങളില്‍ ഒരാളെ പറഞ്ഞയയ്ക്കുക. 16അവന്‍ ചെന്നു നിങ്ങളുടെ അഖുവിന്റെ കൂട്ടിക്കൊണ്ടു വരട്ടെ. അതുവരെ നിങ്ങളെ ഞാന്‍ തടവിലിടും. അങ്ങനെ നിങ്ങളുടെ ഖൌൽ ശരിയാണെന്നും നിങ്ങള്‍ സത്യസന്ധരാണെന്നും തെളിയിക്കപ്പെടണം. അല്ലെങ്കില്‍, ഫിർഔൻറെ ജീവനാണേ ഹഖ്, നിങ്ങള്‍ ചാരന്‍മാരാണ്. 17അവന്‍ അവരെയെല്ലാം മൂന്നു ദിവസം സിജ്നിയിൽ പാര്‍പ്പിച്ചു.

18മൂന്നാം യൌമിൽ യൂസുഫ് അവരോടു പറഞ്ഞു: ഞാന്‍ പറയുന്നതു പോലെ ചെയ്യുക. എങ്കില്‍ നിങ്ങള്‍ ഹയാത്തിലാകും. കാരണം, ഞാന്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലായെ ഭയപ്പെടുന്നു. 19സത്യസന്ധരെങ്കില്‍ സഹോദരന്‍മാരായ നിങ്ങളിലൊരുവന്‍ ഇവിടെ സിജ്നിയിൽ കിടക്കട്ടെ; ഗയ്ർ നിങ്ങളുടെ വീട്ടിലെ പട്ടിണിയകറ്റാന്‍ ഹുബൂബും കൊണ്ടു പോകട്ടെ. 20നിങ്ങളുടെ ഇളയ അഖുവിന്റെ എന്റെയടുക്കല്‍ കൊണ്ടുവരിക; അപ്പോള്‍ നിങ്ങള്‍ പറയുന്നതു നേരെന്നു തെളിയും, നിങ്ങള്‍ക്കു മരിക്കേണ്ടി വരുകയില്ല. 21അവര്‍ അപ്രകാരം ചെയ്തു. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു: ഇത് നമ്മുടെ അഖിനോടു നാം ചെയ്തതിന്റെ ഫലമാണ്, തീര്‍ച്ച. അവന്‍ അന്ന് കേണപേക്ഷിച്ചിട്ടും അവന്റെ പ്രാണസങ്കടം കണ്ടിട്ടും നമ്മള്‍ അവനു ചെവി കൊടുത്തില്ല. അതുകൊണ്ടാണ് ഈ ദുരിതം നമുക്കിപ്പോള്‍ വന്നിരിക്കുന്നത്. 22അപ്പോള്‍ റൂബന്‍ പറഞ്ഞു: കുട്ടിക്കെതിരേതെറ്റു ചെയ്യരുതെന്ന് ഞാന്‍ അന്നു പറഞ്ഞില്ലേ? നിങ്ങള്‍ അതു കേട്ടില്ല. അവന്റെ ദമ് ഇപ്പോള്‍ പകരം ചോദിക്കുകയാണ്. 23തങ്ങള്‍ പറഞ്ഞതു യൂസുഫിനു മനസ്‌സിലായെന്ന് അവര്‍ അറഫായില്ല. കാരണം, ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവര്‍ യൂസുഫുമായി സംസാരിച്ചത്. 24യൂസുഫ് അവരുടെ അടുത്തു നിന്നു മാറിപ്പോയി കരഞ്ഞു; തിരിച്ചുവന്ന് അവരുമായി സംസാരിച്ചു. അവരുടെ കൂട്ടത്തില്‍ നിന്നു അവര്‍ കാണ്‍കേ ശിമയോനെ പിടിച്ചു ബന്ധിച്ചു. 25അവരുടെ ചാക്കുകളില്‍ ഹബ്ബ് നിറയ്ക്കാനും ഓരോരുത്തന്റെ ചാക്കിലും അവനവന്റെ നഖ്ദ് തിരിയേവയ്ക്കാനും യാത്രയ്ക്കു വേണ്ടതു കൊടുക്കാനും അവന്‍ അംറാക്കി. ഭൃത്യര്‍ അങ്ങനെ ചെയ്തു.

26ഹബ്ബ് ഹിമാറിന്റെ മേൽ കയറ്റി അവര്‍ യാത്ര തിരിച്ചു. 27വഴിയമ്പലത്തില്‍ വച്ചു കഴുതയ്ക്കു തീറ്റി കൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍ കൊടുത്ത നഖ്ദ് ചാക്കിന്റെ മുകള്‍ ഭാഗത്ത് ഇരിക്കുന്നതു കണ്ടു. 28അവന്‍ അഖുമാരോടു പറഞ്ഞു: എന്റെ നഖ്ദ് ചാക്കില്‍ തിരിയേ വച്ചിരിക്കുന്നു! ഇതു കേട്ടപ്പോള്‍ അവരുടെ ഖൽബ് സ്തംഭിച്ചുപോയി. പേടിച്ചു വിറച്ച് മുഖത്തോടുമുഖം നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു: എന്താണ് അള്ളാഹു വതഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) നമ്മോട് ഈ ചെയ്തിരിക്കുന്നത്?

29കാനാന്‍ദേശത്ത് തങ്ങളുടെ അബ്ബയായ യാഖൂബിന്റെയടുത്ത് തിരിച്ചെത്തിയപ്പോള്‍ നടന്നതെല്ലാം അവര്‍ അവനോടു പറഞ്ഞു. 30ബലദിന്റെ അധിപന്‍ ഞങ്ങളോടു വളരെ പരുഷമായി സംസാരിച്ചു. ബലദിൽ ചാരവൃത്തിക്കെത്തിയവരായി അവന്‍ ഞങ്ങളെ കണക്കാക്കി. 31ഞങ്ങള്‍ അവനോടു പറഞ്ഞു; ഞങ്ങള്‍ സത്യസന്ധരാണ്. ചാരന്‍മാരല്ല. 32ഒരേ അബ്ബയുടെ ഇബ്നുമാരായ പന്ത്രണ്ടു സഹോദരന്‍മാരാണു ഞങ്ങള്‍. ഒരുവന്‍ ജീവിച്ചിരിപ്പില്ല. ഇളയവന്‍ കാനാന്‍ ബലദിൽ അബ്ബയുടെ കൂടെ ഉണ്ട്. 33അപ്പോള്‍, ബലദിന്റെ അധിപനായ ആ ഇൻസാൻ പറഞ്ഞു: നിങ്ങള്‍ സത്യസന്ധരാണോ എന്ന് എനിക്ക് അറഫാവാൻ വേണ്ടി നിങ്ങളില്‍ ഒരാളെ എന്റെയടുത്തു നിര്‍ത്തുവിന്‍. ഗയ്ർ വീട്ടിലെ ക്ഷാമമകറ്റാന്‍ ഹുബൂബും വാങ്ങിക്കൊണ്ടു പോകുവിന്‍. 34നിങ്ങളുടെ ഇളയ അഖുവിന്റെ എന്റെയടുക്കല്‍ കൊണ്ടുവരുക. അപ്പോള്‍ നിങ്ങള്‍ ചാരന്‍മാരല്ല, സത്യസന്ധരാണ് എന്ന് എനിക്കു ബോധ്യമാകും. അപ്പോള്‍ നിങ്ങളുടെ അഖുവിന്റെ ഞാന്‍ വിട്ടുതരാം. നിങ്ങള്‍ക്ക് ഈ ബലദിൽ കച്ചവടം നടത്തുകയുമാകാം.

35അവര്‍ ചാക്കഴിച്ച് ഹബ്ബ് കുടഞ്ഞപ്പോള്‍ ഓരോരുത്തന്റെയും പണക്കിഴി അവനവന്റെ ചാക്കിലുണ്ടായിരുന്നു. അവരും അവരുടെ അബ്ബയും ഇതുകണ്ടു ബേജാറായി. 36യാഖൂബ് ബുകാഅ് ചെയ്തു: എന്റെ ഔലാദുകളെ നിങ്ങള്‍ എനിക്കു നഷ്ടപ്പെടുത്തി! യൂസുഫ് നഷ്ടപ്പെട്ടു. ശിമയോനും പോയി. ഇനി നിങ്ങള്‍ ബഞ്ചമിനെയും കൊണ്ടു പോകും. കുല്ലും എനിക്ക് പ്രതികൂലമായിരിക്കുന്നു. 37റൂബന്‍ അബിനോടു പറഞ്ഞു: ഞാന്‍ അവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്റെ ഔലാദുകളെ രണ്ടു പേരെയും കൊന്നുകൊള്ളുക. അവനെ എന്റെ കൈയിലേല്‍പിക്കുക, ഞാന്‍ അവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നു കൊള്ളാം. 38യാഖൂബ് ഇജാബത്ത് പറഞ്ഞു: എന്റെ ഇബ്നായ നിങ്ങളുടെ കൂടെ പോരില്ല. അവന്റെ അഖുവായ മരിച്ചുപോയി. ഇനി അവന്‍ മാത്രമേയുള്ളു. വഴിക്കുവച്ച് അവനെന്തെങ്കിലും സംഭവിച്ചാല്‍ തലനരച്ച എന്നെ നിങ്ങള്‍ ദുഃഖത്താടെ ജഹന്നത്തിലേക്കു തള്ളിവിടും.


Footnotes