സൂറ അൽ-ഹശ്ർ 31
ശില്‍പികള്‍
31 1റബ്ബൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യൂദാ ഗോത്രത്തില്‍പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ ഴബ്നായ ബസാലേലിനെ ഞാന്‍ പ്രത്യേകം മുഖ്താറാക്കിയിരിക്കുന്നു. 3ഞാന്‍ അവനില്‍ അള്ളാഹുവിന്‍റെ ചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്‍പ വേലകളിലുമുള്ള വൈദഗ്ധ്യവും അവനു ഞാന്‍ നല്‍കിയിരിക്കുന്നു. 4കലാരൂപങ്ങള്‍ ആസൂത്രണംചെയ്യുക, സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക. 5പതിക്കാനുള്ള രത്‌നങ്ങള്‍ ചെത്തി മിനുക്കുക, തടിയില്‍ കൊത്തുപണി ചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്‍പ വേലകള്‍ക്കും വേണ്ടിയാണിത്. 6അവനെ സഹായിക്കാനായി ദാന്‍ ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്‍റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്‍പിച്ചതെല്ലാം നിര്‍മിക്കുന്നതിന് എല്ലാ ശില്‍പ വിദഗ്ധന്‍മാര്‍ക്കും ഖാസ്സായ സാമര്‍ഥ്യം കൊടുത്തിട്ടുണ്ട്. 7ഖിയാമത്തുൽ ഇബാദ, ഷഹാദത്തൻ താബൂത് ൽ-അഹദ് (താബൂത്ത്), അതിന്‍മേലുള്ള റഹമത്താസനം, കൂടാരത്തിലെ ഉപകരണങ്ങള്‍ 8മേശയും അതിന്റെ ഉപകരണങ്ങളും, വിളക്കുകാലും അതിന്റെ ഉപകരണങ്ങളും, ധൂപപീഠം, 9ഇഹ്റാഖ് ഖുർബാനി പീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠവും, 10ചിത്രത്തുന്നലാല്‍ അലംകൃതമായ ലിബസുകൾ, ഇമാമായയ ഹാറൂന്‍റെ മുഖദ്ദിസ്സായ ലിബസുകൾ, അവന്‍റെ ഇബ്നുമാർ ഇമാംശുശ്രൂഷ ചെയ്യുമ്പോള്‍ അണിയേണ്ട ലിബസുകൾ, 11അഭിഷേകതൈലം, മുഖദ്ദിസ്സായ സ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ ഇവയെല്ലാം ഞാന്‍ നിന്നോടു അംറ് ചെയ്ത പ്രകാരം അവര്‍ നിര്‍മിക്കണം.
സാബത്താചരണം
12റബ്ബൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു : 13യിസ്രായീൽ ഖൌമിനോടു പറയുക, നിങ്ങള്‍ എന്‍റെ സാബത്ത് ദഖീഖായി ആചരിക്കണം. എന്തെന്നാല്‍, റബ്ബൽ ആലമീനായ ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്നതെന്നു നിങ്ങള്‍ അറഫാവാൻ വേണ്ടി ഇത് എനിക്കും നിങ്ങള്‍ക്കും മധ്യേ ജീലുകളോളം അടയാളമായിരിക്കും. 14നിങ്ങള്‍ സാബത്ത് ആചരിക്കണം. കാരണം, അതു നിങ്ങള്‍ക്കു വിശുദ്ധമായ ഒരു ദിവസമാണ്. അതിനെ അശുദ്ധമാക്കുന്നവന്‍ ഖത്ൽ ചെയ്യപ്പെടണം. അന്നു ജോലി ചെയ്യുന്നവന്‍ ഖൌമില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. ആറു യൌമിൽ ജോലി ചെയ്യണം. 15എന്നാല്‍ ഏഴാം യൌമിൽ സാബത്താണ്; വിശുദ്ധമായ വിശ്രമദിനം. സാബത്തു യൌമിൽ ജോലിചെയ്യുന്നവന്‍ ഖത്ൽ ചെയ്യപ്പെടണം. 16യിസ്രായീൽ ഖൌമ് അബദിയായ ഒരുടമ്പടിയായി ജീലുകളോളം സാബത്താചരിക്കണം. 17ഇത് എനിക്കും യിസ്രായീൽ ജനത്തിനും മധ്യേ അബദിയായ ഒരടയാളമാണ്; റബ്ബൽ ആലമീൻ ആറു ദിവസംകൊണ്ട് സമാഉം അർളും സൃഷ്ടിക്കുകയും ഏഴാം യൌമിൽ ജോലിയില്‍നിന്നു വിരമിച്ചു വിശ്രമിക്കുകയും ചെയ്തതിന്‍റെ അടയാളം.
ഉടമ്പടിപ്പത്രിക നല്‍കുന്നു
18സീനായ് ജബലിൽ വച്ചു മൂസായോടു സംസാരിച്ചതിനു ബഅ്ദായായി അഹ്ദിന്റെ രണ്ടു പ്രതികള്‍ - തന്‍റെ വിരല്‍കൊണ്ടെഴുതിയ രണ്ടു അൽവാഹുകൾ - അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ അവനു നല്‍കി.