അൽ അഫ് രാൽ 9  

താലൂത്തിന്റെ തൌബ

9 1താലൂത് അപ്പോഴും റബ്ബുൽ ആലമീന്റെ സ്വഹാബികളുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 2അവന്‍ പ്രധാന ഇമാമിനെ സമീപിച്ച്, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ ത്വരീഖ ഖുബൂൽ ചെയ്ത സ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കു കൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ പള്ളികളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു. 3അവന്‍ സഫർ ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് സമാഇൽ നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു. 4അവന്‍ നിലം പതിച്ചു; ഒരു സോത്ത് തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: താലൂത്, താലൂത്, നീ എന്തിന് എന്നെ അദാബിലാക്കുന്നു? 5അവന്‍ ചോദിച്ചു: റബ്ബേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ ഇജാപത്ത് ഉണ്ടായി: നീ അദാബിലാക്കുന്ന ഈസാ അൽ മസീഹാണു ഞാന്‍. 6എഴുന്നേറ്റു മദീനയിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറഫാക്കും. 7അവനോടൊപ്പം സഫർ ചെയ്തിരുന്നവര്‍ സോത്ത് കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തംബിച്ചുനിന്നു പോയി. 8താലൂത് നിലത്തുനിന്ന് എഴുന്നേറ്റു; അയ്നുകള്‍ തുറന്നിരുന്നിട്ടും ഒന്നും നള്റാന്‍ അവനു കഴിഞ്ഞില്ല. തന്‍മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. 9മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന്‍ ഒന്നും ഒചീനിക്കുകയോ കുടിക്കുകയോ ചെയ്തില്ല.

താലൂത്തിന്റെ ത്വരീഖാ ഗുസൽ

10അയാൻ നിയാസ് എന്നു ഇസ് മുള്ള ഒരു സ്വഹാബി ദമാസ്‌ക്കസിലുണ്ടായിരുന്നു. മിറാജിൽ റബ്ബുൽ ആലമീൻ കലിമത്തുള്ളാ ഈസാ അവനെ വിളിച്ചു: അയാൻ നിയാസ്; അവന്‍ വിളികേട്ടു: സയ്യിദിനാ കലിമത്തുള്ളാ ഈസാ, ഇതാ ഞാന്‍ ! 11സയ്യിദിനാ റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് സ്വിറാത്തുൽ മുസ്തഖീം എന്നു ഇസ്മ് ഉള്ള തെരുവില്‍ച്ചെന്ന് യൂദാസിന്റെ ബൈത്തില്‍ താര്‍സോസുകാരനായ താലൂത്തിനെ അന്വേഷിക്കുക. അവന്‍ ഇതാ, ദുആ ഇരക്കുകയാണ്. 12അയാൻ നിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെ മേല്‍ യദുകൾ വയ്ക്കുന്നതായി അവന് ഒരു മിറാജ് ഉണ്ടായിരിക്കുന്നു. 13സയ്യിദിനാ കലിമത്തുള്ളായോട് അയാൻ നിയാസ് പറഞ്ഞു:, അവിടുത്തെ സ്വാലിഹീങ്ങൾക്കെതിരായി അവന്‍ ജറുസലെമില്‍ എത്രമാത്രം ശർറ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്. 14ഇവിടെയും അവിടുത്തെ ഇസ്മ് വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള സുൽത്താനിയത്ത് ഇമാം മുദീറുമാരില്‍ നിന്ന് അവന്‍ സമ്പാദിച്ചിരിക്കുന്നു. 15സയ്യിദിനാ റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നീ പോവുക; കാഫിറുകളുടെയും മലിക്കുകളുടെയും ബനൂ ഇസ്റായേലിന്റെയും മുമ്പില്‍ എന്റെ ഇസ്മ് വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍. 16എന്റെ ഇസ്മിനെപ്രതി അവന്‍ എത്രമാത്രം അദാബുകൾ സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും. 17അയാൻ നിയാസ് ചെന്ന് ആ ബൈത്തില്‍ ദുഖൂൽ ചെയ്ത് അവന്റെ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: അഖുവായ താലൂത്, മാര്‍ഗമധ്യേ നിനക്കു ളുഹൂറാക്കപ്പെട്ട സയ്യിദിനാ കലിമത്തുള്ളാഹി ഈസാ അൽ മസീഹ്, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ റൂഹുൽ ഖുദ്ധൂസിനാൽ നിറയുന്നതിനും വേണ്ടി എന്നെ മുർസലാക്കിയിരിക്കുന്നു. 18ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എഴുന്നേറ്റു സിഗ്ബത്തുള്ളാ ത്വരീഖാ ഗുസൽ ഖുബൂൽ ചെയ്തു. 19ബഅ്ദായായി, അവന്‍ ഒജീനിച്ചു ഖുവ്വത്ത് ലഭിക്കുകയും ദമാസ്‌ക്കസിലെ സ്വഹാബികളോടു കൂടെ കുറെ യൌമിൽ താമസിക്കുകയും ചെയ്തു. 20അധികം താമസിയാതെ, ഈസാ അൽ മസീഹ് ഖുർബാനുള്ളാ[b] 9.20 ഖുർബാനുള്ളാ Exegete please check അൽ ഖരീബുൻ ആണെന്ന് അവന്‍ പള്ളികളില്‍ വയള് പറയാൻ തുടങ്ങി. 21ആ വയള് കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമില്‍ ഈ ഇസ്മ് വിളിച്ചപേക്ഷിക്കുന്നവരെ അദാബിലാക്കിയിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥരാക്കി ഇമാം മുദീറുമാരുടെ മുമ്പില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ലേ ഇവന്‍ വന്നിരിക്കുന്നത്? 22താലൂതാകട്ടെ കൂടുതല്‍ ഖുവ്വത്ത് ആര്‍ജ്ജിച്ച് ഈസാ അൽ മസീഹ് ഖുർബാനുള്ളാ അൽ കലിമത്തുള്ളാ എന്നു തെളിയിച്ചുകൊണ്ട് ദമാസ്‌ക്കസില്‍ പാർത്തിരുന്ന ജൂദന്‍മാരെ ജവാബ് ഇല്ലാതാക്കി.

23കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവനെ ഖതിൽ ജൂദന്‍മാര്‍ ഖറാർ ചെയ്തു. 24അതു താലൂത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനെ ഖതിൽ ലയ്-ലും നഹാറും അവര്‍ കവാടങ്ങളില്‍ ഇനായത്തോടെ കാത്തുനിന്നു. 25എന്നാല്‍, അവന്റെ സ്വഹാബികൾ ലൈലത്തിൽ അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.

താലൂത് ജറുസലെമില്‍

26ജറുസലെമിലെത്തിയപ്പോള്‍ സ്വഹാബികളുടെ മജ് ലിസിൽ ചേരാന്‍ അവന്‍ പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന്‍ ഒരു സ്വഹാബിയാണെന്ന് അവര്‍ ഈമാൻ വെച്ചില്ല. 27ബാര്‍ണബാസ് അവനെ റസൂലുമാരുടെ ഖരീബില്‍ കൂട്ടിക്കൊണ്ടുവന്നു. താലൂത് സബീലിൽ വച്ചു, സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ളായെ ദര്‍ശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്‌ക്കസില്‍ വച്ച്, ഖുർബാനുള്ളാ ഈസാ അൽ മസീഹിന്റെ ഇസ്മിൽ അവന്‍ ശജാ അത്തോടെ വയള് പറഞ്ഞതും ബാര്‍ണബാസ് അവരെ വിവരിച്ചു കേള്‍പ്പിച്ചു. 28ബഅ്ദായായി, താലൂത് അവരോടൊപ്പം ജറുസലെമില്‍ മുബാശിറയികൊണ്ട് സയ്യിദിനാ ഖുർബാനുള്ളാ റബ്ബുൽ ആലമീൻറെ ഇസ്മിൽ ശജാ അത്തോടെ വയള് പറഞ്ഞു. 29യുനാനികളോടും അവന്‍ വയള് പറയുകയും ദഅ് വയില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ ഖതിൽ ശ്രമിച്ചുകൊണ്ടിരുന്നു. 30എന്നാല്‍, ഈ വിവരമറിഞ്ഞ അഖുമാര്‍ അവനെ കേസറിയായില്‍ കൊണ്ടുവന്ന് താര്‍സോസിലേക്ക് മുർസലാക്കി.

31അങ്ങനെ യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ ജമാഅത്തിൽ സലാമത്തുണ്ടായി. അതു ഖുവ്വത്ത് വെച്ച് അള്ളാഹുവിനെ ഭയെപ്പെട്ടും റൂഹുൽ ഖദ്ദൂസ് നല്‍കിയ റാഹത്തിലും വളര്‍ന്നു വികസിച്ചു. സഫ് വാന്റെ ജാമിയാ സിയാറത്ത്[c] 9.31 സഫ് വാന്റെ ജാമിയാ സിയാറത്ത് headingസഫ് വാന്റെ ജാമിയാ സിയാറത്ത്

32സഫ് വാൻ മുസാഫിറായിരുന്ന സമയത്ത് ലിദായിലെ ജാമിയായിലെത്തി. 33അവിടെ ഐനെയാസ് എന്നൊരുവനെ അവന്‍ കണ്ടുമുട്ടി. അവന്‍ എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട് മരീളായിരുന്നു. 34സഫ് വാൻ അവനോടു പറഞ്ഞു: ഐനെയാസേ, ഈസാ[d] 9.34 ഈസാ (കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി വ സയ്യിദുൽ ബഷീർ) അൽ മസീഹ് നിന്നെ ശിഫയാക്കുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവന്‍ എഴുന്നേറ്റു. 35ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു സയ്യിദിനാ ഈസാ അൽ മസീഹിലേക്കു തിരിഞ്ഞു.

36യോപ്പായില്‍ തബിത്താ എന്നു ഇസ് മുള്ള ഒരു സ്വഹാബിയുണ്ടായിരുന്നു. ഈ പേരിന് മാന്‍പേട എന്നാണ് മഅന. ഖൈറായ അമലുകളിലും സ്വദഖ ചെയ്യുന്നതിലും അവള്‍ സമ്പന്നയായിരുന്നു. 37ആയിടെ അവള്‍ മരീള് വന്നു മൌത്തായി. അവര്‍ മയ്യിത്ത് കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ ഖരീബിലാണ്. 38സഫ് വാൻ മൌജൂദാണെന്നറിഞ്ഞ്, സ്വഹാബികൾ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ ഖരീബിലേക്ക് വരണമെന്ന് ത്വലബ് ചയ്തു. സഫ് വാൻ ഉടനെ അവരോടൊപ്പം പുറപ്പെട്ടു. 39സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെ നിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. അർമിലത്തുകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. ഹയാത്തിലായിരുന്നപ്പോള്‍ നിര്‍മിച്ച ലിബാസുകളും അബായകളും അവര്‍ അവനെ കാണിച്ചു. 40സഫ് വാൻ എല്ലാവരെയും ഖുറൂജാക്കിയതിനു ബഅ്ദായായി റുക്കൂഅ് ചെയ്ത് ദുആ ഇരന്നു. പിന്നീട് മയ്യത്തിന്റെ നേരേ റുജൂആയി പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. സഫ് വാനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. 41അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, സ്വാലിഹീങ്ങളെയും അർമിലത്തുകളെയും വിളിച്ച് അവളെ ഹയാത്തുള്ളവളായി അവരെ ഏല്‍പിച്ചു. 42ഇതു യോപ്പാ മുഴുവന്‍ ജഹറായി. വളരെപ്പേര്‍ ഈസാ അൽ മസീഹിൽ ഈമാൻ വെക്കുകയും ചെയ്തു. 43അവന്‍ തുകല്‍പണിക്കാരനായ ശിമയോന്റെ കൂടെ യോപ്പായില്‍ കുറേനാള്‍ താമസിച്ചു.


Footnotes