റോമാകാര്‍ക്കെഴുതിയ ലേഖനം 10 Πρὸς Ῥωμαίους (Pros Rhōmaious)
ശറഇന്റെ പരിപൂര്‍ത്തി
10 1ഇഖ് വാനീങ്ങളേ, എന്റെ ഖൽബിലെ ആഗ്രഹവും ഇസ്രായീലിനു വേണ്ടി പടച്ചോനോട് ദുആ ഇരക്കുന്നതും അവര്‍ രക്ഷിക്കപ്പെടണം എന്നതാണ്. 2അവര്‍ക്കു പടച്ചോനെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ ശഹാദത്ത് നൽകുന്നു; ആ തീക്ഷ്ണത ശരിയായ ഇൽമിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ. 3എന്നാല്‍, റബ്ബുൽ ആലമീന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ അദ്ൽ വള്അ് ചെയ്യാന്‍ വ്യഗ്രത കാണിക്കുന്നതു കൊണ്ടും റബ്ബുൽ ആലമീന്റെ നീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല. 4വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് മസീഹ് നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.
എല്ലാവര്‍ക്കും ഇഖ് ലാസ്
5ശരീഅത്തിന്റെ അദ്ൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുമൂലം ഹയാത്ത് ലഭിക്കും എന്നു മൂസാ നബി (അ) എഴുതുന്നു. 6ഈമാൻ മൂലമുള്ള നീതിയാകട്ടെ ഇങ്ങനെ പറയുന്നു: ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) മസീഹിനെ ദുനിയാവിലേക്ക് കൊണ്ടുവരാന്‍ ജന്നത്തിലേക്ക് ആരു കയറും എന്നു നീ ഖൽബിൽ പറയരുത്. 7അഥവാ ഈസാ അൽ മസീഹിനെ വഫാത്തായവരിൽ നിന്ന് ഉയര്‍ത്താന്‍ ജഹന്നത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്. 8എന്നാല്‍ പിന്നെ, എന്താണു പറയുന്നത്? അൽ കലിമ നിനക്കു ഖരീബാണ്. നിന്റെ ശഫത്തിലും നിന്റെ ഖൽബിലും അതുണ്ട് - ഞങ്ങള്‍ വയള് പറയുന്ന ഈമാന്റെന്റെ അൽ കലിമ തന്നെ. 9ആകയാല്‍, ഈസാ അൽ മസീഹ് റബ്ബിൽ ആലമീനായ തമ്പുരാനാണെന്ന് എന്ന് ശഫത്ത് കൊണ്ട് ഏറ്റുപറയുകയും അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഈസാ അൽ മസീഹിനെ വഫാത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്നു ഖൽബില്‍ ഈമാനാക്കുകയും ചെയ്താല്‍ നീ ഇഖ് ലാസിലാകും. 10എന്തുകൊണ്ടെന്നാല്‍, ഇൻസാൻ ഖൽബു കൊണ്ട് ഈമാനാക്കുകയും അതിന്റെ സബബാൽ നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ ശഫത്ത് കൊണ്ട് ഏറ്റുപറയുകയും അതിന്റെ സബബാൽ രക്ഷപ്രാപിക്കുകയും ചെയ്യുന്നു. 11റബ്ബിൽ ഈമാൻ വെക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ തൌറാത്തും പറയുന്നത്. 12യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും റബ്ബ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ മാലു വര്‍ഷിപ്പിക്കുന്നു. 13എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ ഇസ്മ് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും ഇഖ് ലാസിലാകും.
പ്രഘോഷണവും ഈമാനും
14എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ ഇസ്തിഹാഗാസ നടത്തും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? 15അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? ഇഞ്ചീൽ പ്രസംഗിക്കുന്നവരുടെ രിജ് ലുകൾ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. 16എന്നാല്‍, എല്ലാവരും ഇഞ്ചീൽ ഇത്വാഅത്ത് ചെയ്തില്ല. റബ്ബേ, ഞങ്ങളുടെ സന്‌ദേശം കേട്ടിട്ട് ഈമാൻ വെച്ചവരാരാണ്? എന്ന് ഏശയ്യാനബി (അ) ചോദിക്കുന്നുണ്ടല്ലോ. 17ആകയാല്‍ ഈമാൻ കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്.
18എന്നാല്‍, അവര്‍ കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. ബിത്തഅ്കീദ് ഉണ്ട്. എന്തെന്നാല്‍, അവരുടെ സൌത്ത് ഈ ദുനിയാ മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ ആയത്തുകൾ ദുനിയാവിന്റെ സീമകള്‍വരെയും.
19ഞാന്‍ വീണ്ടും ചോദിക്കുന്നു, ഇസ്രായീല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മൂസാ നബി (അ) ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ കിബ്റ് ജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും.
20ഏശയ്യാനബി (അ) ശജാ അത്തോടെ പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ ളുഹൂറാക്കി. 21ഇസ്രായേലിനെപ്പററിയാകട്ടെ, അള്ളാഹു പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ യൌമിൽ മുഴുവനും ഞാന്‍ എന്റെ യദുകള്‍ നീട്ടി.