അൽ-വഹിയു 9  

Ἀποκάλυψις Ἰωάννου (Apokalypsis Iōannou)

അഞ്ചാമത്തെ ബൂഖ്

9 1അഞ്ചാമത്തെ മലക്ക് ബൂഖ് മുഴക്കി. അപ്പോള്‍ ആകാശത്തു നിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാള ഗര്‍ത്തത്തിന്റെ മിഫ്താഹ് അതിനു നല്‍പ്പെട്ടു. 2അതു ഹാവിയ ഫത്ഹാക്കി. അവിടെനിന്നു കബീറായ ആത്തൂനുന്നാറില്‍ നിന്ന് എന്നപോലെ ദുഖാൻ പൊങ്ങി. 3ആ പുകകൊണ്ട് ശംസിനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍ നിന്നു ജറാദുകകള്‍ ഭൂമിയിലേക്കു ഖുറൂജായി വന്നു. ദുനിയാവിലെ തേളുകളുടേതുപോലുള്ള ഖുവ്വത്ത് അവയ്ക്കു അതാആക്കപ്പെട്ടു. 4നെററിയില്‍ റബ്ബുൽ ആലമീന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, അർളിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു അംറാക്കി. 5ബശറിനെ കൊല്ലാനല്ല, അഞ്ചുമാസം അദാബിലാക്കി ഞെരുക്കാനാണ് അവയ്ക്ക് അനുവാദം നല്‍കപ്പെട്ടത്. 6അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതു പോലെതന്നെ. ആ യൌമുകളില്‍ ബശര്‍ മൌത്തിനെ തേടും; പക്‌ഷേ, കണ്ടെത്തുകയില്ല. അവര്‍ മൌത്താകാന്‍ ആഗ്രഹിക്കും; എന്നാല്‍, മൌത്ത് അവരില്‍ നിന്ന് ഓടിയകലും.

7ജറാദുകകള്‍ പടക്കോപ്പണിഞ്ഞ കുതിരകള്‍ക്കു സദൃശമായിരുന്നു. അവയുടെ റഅ്സിൽ സ്വര്‍ണകിരീടം പോലെ എന്തോ ഒന്ന്. വജ്ഹ് മനുഷ്യമുഖം പോലെയും. 8അവയ്ക്കു സ്ത്രീകളുടേതു പോലുള്ള ശഅറ്. അസദുകളുടേതു പോലുള്ള പല്ലുകള്‍. 9ഹദീദ് കവചങ്ങള്‍ പോലുള്ള ശല്ക്കങ്ങള്‍, അവയുടെ ചിറകുകളുടെ സൌത്ത് പോര്‍ക്കളത്തിലേക്കു പായുന്ന കസീറായ അശ്വരഥങ്ങളുടെ സൌത്ത് പോലെ. 10അവയ്ക്കു തേളുകളുടേതു പോലെ ദനബും വിഷമുള്ളും ഉണ്ടായിരുന്നു. ഈ വാലുകളില്‍ അഞ്ചുമാസത്തേക്കു ബശറിനെ അദാബിലാക്കാന്‍ പോന്ന ശക്തിയുണ്ടായിരുന്നു. 11ജഹന്നത്തിന്റെ മലക്കാണ് അവയുടെ മലിക്. അവന്റെ ഇസ്മ് ഇബ്രാനി ലുഗയില്‍ അബദോന്‍, യുനാനിഭാഷയില്‍ അപ്പോളിയോന്‍.

12ഒന്നാമത്തെ മുസീബത്ത് കടന്നുപോയി രണ്ടു ദുരിതങ്ങള്‍കൂടി ഇനിയും വരാനിരിക്കുന്നു.

ആറാമത്തെ ബൂഖ്

13ആറാമത്തെ മലക്ക് ബൂഖ് മുഴക്കി. അപ്പോള്‍ അള്ളാഹുവിൻറെ സന്നിധിയിലുള്ള സുവര്‍ണ ഖുർബാനി പീഠത്തിന്റെ അർബഉ വളര്‍കോണുകളില്‍നിന്ന് ഒരു സൌത്ത് ഞാന്‍ സംആക്കി. 14അതു ബൂഖ് പിടിച്ചിരുന്ന ആറാമത്തെ മലക്കിനോടു പറഞ്ഞു:ഫുറാത്ത് വന്‍ നഹ്റിന്റെ ശാത്തിയില്‍ ബന്ധിതരായിക്കഴിയുന്ന നാലുമലക്കുകളെ അഴിച്ചുവിടുക. 15ആ അർബഉ മലക്കുകളും വിമോചിതരായി. അവര്‍, ബശറരില്‍ മൂന്നിലൊരു ഭാഗത്തെ കൊന്നൊടുക്കാന്‍ തഅ് യീനാക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനും വേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്. 16ഞാന്‍ കുതിരപ്പടയുടെ അദദ് സംആക്കി; പതിനായിരങ്ങളുടെ ഇശ്റൂന അൽഫ് ളഅ്ഫ്. 17ഞാന്‍ മിഅ്റാജിൽ ഫറസുകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു നാറിന്റെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. ഫസറുകളുടെ തലകള്‍ അസദുകളുടെ തലപോലെ; അവയുടെ ഫമില്‍ നിന്നു തീയും ദുഖാനും കിബ്രീത്തും പുറപ്പെട്ടിരുന്നു. 18അവയുടെ ഫമില്‍ നിന്നു പുറപ്പെട്ടിരുന്ന നാർ, ദുഖാൻ, ഗന്ധകം എന്നീ സലാസു മഹാ ദാഉകള്‍ മൂലം ബശറരില്‍ മൂന്നിലൊരു ഭാഗം മൃതരായി. 19ആ ഫസറുകളുടെ ഖുവ്വത്ത് ഫമിലും വാലിലും ആണ്. അവയുടെ വാലുകള്‍ സര്‍പ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകള്‍ കൊണ്ട് അവ മുറിവേല്‍പിക്കുന്നു.

20ഈ മഹാ ദാഉകള്‍ സബബായി മൃതരാകാതെ ബാക്കിയായവര്‍, തങ്ങളുടെ കരവേലയെപ്പറ്റി തൌബ ചെയ്യുകയോ, ശൈത്താനെയും നള്റാനോ സംആക്കാനോ നടക്കാനോ കഴിവില്ലാത്തതും ദഹബ്, ഫിള്ളത്ത്, പിച്ചള, ഹജർ, ഖശബ് എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതും ആയ സ്വനമുകളെയും ഇബാദത്ത് ചെയ്യുന്നതില്‍ നിന്നു പിന്തിരിയുകയോ ചെയ്തില്ല. 21തങ്ങളുടെ ദമ്, മന്ത്രവാദം, സിന, മോഷണം എന്നിവയെക്കുറിച്ചും അവര്‍ അനുതപിച്ചില്ല.