അൽ-വഹിയു 17
കുപ്രസിദ്ധ വേശ്യയും അൽ-ദബ്ബത്ത അൽ-അർദും
17 1ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു മലക്കുകളില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരുക, ബഹറുകളുടെ മേല്‍ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെ മേലുള്ള ശിക്ഷാവിധി നിനക്കു ഞാന്‍ കാണിച്ചു തരാം. 2അവളോടുകൂടെ ദുനിയാവിലെ മലിക്കുകൾ സിന ചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ നബീദ് കുടിച്ച് ദുനിയാവിലെ നിവാസികള്‍ ഉന്‍മത്തരായി. 3ആ മലക്ക് റൂഹാനിയിൽ എന്നെ സഹ്റായിലേക്കു നയിച്ചു. അള്ളാഹുവിനെതിരെ ദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞതും, ഏഴു തലയും പത്തു കൊമ്പും കടും ചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെ മേല്‍ ഇരിക്കുന്ന ഒരു മർഅത്തിനെ ഞാന്‍ കണ്ടു. 4ആ ഹുറുമ ധൂമ്രവും കടും ചെമപ്പും നിറമുള്ള ലിബാസ് ധരിച്ചിരുന്നു. ഫിള്ളത്തും വിലപിടിച്ച രത്‌നങ്ങളും മുത്തുകളും കൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും രിജ്സുകളും കൊണ്ടു നിറഞ്ഞ ഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു. 5അവളുടെ ജബ്ഹത്തില്‍ ഒരു നിഗൂഢനാമം മക്തൂബായിരുന്നു: മഹാബാബീൽ- വേശ്യകളുടെയും ദുനിയാവിലെ മ്ലേച്ഛതകളുടെയും മാതാവ്. 6ആ ഹുറുമ വിശുദ്ധരുടെയും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അള്ളാഹുവിൻറെ കലിമത്ത് ജഢമായ ഖുർബാനി) യുടെയും സാക്ഷികളുടെയും ദമ് കുടിച്ച് ഉന്‍മത്തയായി ലഹരി പിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.
അവളെ കണ്ടപ്പോള്‍ ഞാന്‍ അജീബായ പരതന്ത്രനായി.
7അപ്പോള്‍ മലക്ക്എന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴു തലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം. 8നീ കണ്ട ആ മൃഗം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ ഇല്ല. അതു ജുബ്ബിൽ നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനം മുതല്‍ ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ദുനിയാവിലെ നിവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും. 9ഇവിടെയാണു ജ്ഞാനമുള്ള മനസ്‌സിന്റെ ആവശ്യം. ഏഴു തലകള്‍ ആ ഹുറുമ ഉപവിഷ്ടയായിരിക്കുന്ന ഏഴു മലകളാണ്. അവ ഏഴു രാജാക്കന്‍മാരുമാണ്. 10അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയ കാലത്തേക്കേ ഇവിടെ വസിക്കുകയുള്ളൂ. 11ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു. 12നീ കണ്ട പത്തു ഖർന്കള്‍ പത്തു രാജാക്കന്‍മാരാണ്. അവര്‍ ഇനിയും മുലൂകിയത്ത് സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ സുൽത്താനിയത്ത് സ്വീകരിക്കേണ്ടവരാണ് അവര്‍. 13അവര്‍ക്ക് ഒരേ മനസ്‌സാണുള്ളത്. തങ്ങളുടെ ഖുവ്വത്തും സുൽത്തത്തും അവര്‍ മൃഗത്തിന് ഏല്‍പിച്ചുകൊടുക്കുന്നു. 14ഇവര്‍ അള്ളാഹുവിൻറെ ഖുർബാനി (കുഞ്ഞാട്) യോടുയുദ്ധം ചെയ്യും. അള്ളാഹുവിൻറെ ഖുർബാനി അവരെ കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ അർബാബുമാരുടെ അർബാബും രാജാക്കന്‍മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്. 15പിന്നെ അവന്‍ എന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ് ഉമ്മത്തുകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.
16നീ കാണുന്ന പത്തു കൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്‌നയുമാക്കും. അവളുടെ ലഹ്മ് ഒചീനിക്കുകയും അവളെ നാറില്‍ ദഹിപ്പിക്കുകയും ചെയ്യും. 17എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ കലിമത്ത് പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഖൽബ് വാഹിദായി മൃഗത്തിനു തങ്ങളുടെ മുലൂകിയത്ത് നല്‍കുന്നതിനും അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവരുടെ ഖൽബിൽ തോന്നിച്ചു. 18നീ കാണുന്ന ആ ഹുറുമ ദുനിയാവിലെ രാജാക്കന്‍മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്.