അൽ-സബൂർ 35

യാ റബ്ബ്ൽ ആലമീൻ, അദ്ൽ നടത്തിത്തരണമേ!


35 1യാ റബ്ബ്ൽ ആലമീൻ, എന്നില്‍ കുറ്റമാരോപിക്കുന്നവനില്‍ അങ്ങു കുറ്റം ആരോപിക്കണമേ! എന്നോടു പൊരുതുന്നവനോട് അങ്ങു പൊരുതണമേ!

2കവചവും ജുന്നത്തും ധരിച്ച് എന്റെ സഹായത്തിനു വരണമേ;

3എന്നെ പിന്‍തുടരുന്നവരെ കുന്തമെടുത്തു തടയണമേ! ഞാനാണു നിന്റെ രക്ഷയെന്ന് എന്റെ റൂഹിനോട് അരുളിച്ചെയ്യണമേ!

4എന്റെ ഹയാത്തിനെ വേട്ടയാടുന്നവരെ ലജ്ജിതരും അപമാനിതരും ആക്കണമേ! എനിക്കെതിരേ അനര്‍ഥം നിരൂപിക്കുന്നവര്‍ ഭ്രമിച്ചു പിന്തിരിയട്ടെ!

5അവരെ റബ്ബ്ൽ ആലമീന്റെ മലക്കുകൾ ആട്ടിപ്പായിക്കട്ടെ! അവര്‍ കാറ്റില്‍പ്പെട്ട പതിരുപോലെയാകട്ടെ!

6റബ്ബ്ൽ ആലമീന്റെ മലക്കുകൾ അവരെ അനുധാവനം ചെയ്യട്ടെ! അവരുടെ ത്വരീഖ് ളുൽമ് നിറഞ്ഞതും തെന്നിവീഴുന്നതുമാകട്ടെ!

7അകാരണമായി അവര്‍ എനിക്കു വലവിരിച്ചു; കാരണം കൂടാതെ അവര്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.

8അപ്രതീക്ഷിതമായി നാശം അവരുടെമേല്‍ പതിക്കട്ടെ! തങ്ങള്‍ വിരിച്ച വലയില്‍ അവര്‍ തന്നെ കുടുങ്ങട്ടെ; അവര്‍ അതില്‍ വീണു നശിക്കട്ടെ.

9അപ്പോള്‍ ഞാന്‍ റബ്ബ്ൽ ആലമീനില്‍ ആനന്ദിക്കും; അവിടുത്തെ നജാത്തിൽ ആനന്ദിച്ച് ഉല്ലസിക്കും.

10യാ റബ്ബ്ൽ ആലമീൻ, എന്റെ അള്മുകൾ വിളിച്ചു പറയും: അങ്ങേക്കു നിദ്ദായി ആരുണ്ട്? ബലഹീനനെ ശക്തരില്‍ നിന്നും ദുര്‍ബലനും മിസ്കീനുമായവനെ കവര്‍ച്ചക്കാരില്‍ നിന്നും അങ്ങു രക്ഷിക്കുന്നു.

11നീചസാക്ഷികള്‍ എഴുന്നേല്‍ക്കുന്നു, ഞാന്‍ അറിയാത്ത കാര്യങ്ങള്‍ അവര്‍ എന്നോടു ചോദിക്കുന്നു.

12ഖൈറിനു പ്രതിഫലമായി അവര്‍ എനിക്കു ശർറ് തരുന്നു; ഞാന്‍ നിസ്‌സഹായനായിരിക്കുന്നു.

13എന്നാല്‍ , അവര്‍ മരീളുകളായിരുന്നപ്പോള്‍ ഞാന്‍ ചാക്കുടുത്ത് നോമ്പെടുത്ത് ആത്മപീഡനമേറ്റു; ശിരസ്‌സു നമിച്ചു ഞാന്‍ ദുആ ഇരന്നു.

14സുഹൃത്തിനെയോ സഹോദരനെയോ ഓര്‍ത്തു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ ദുആ ഇരന്നു; ഉമ്മയെ ഓര്‍ത്തു വിലപിക്കുന്നവനെപ്പോലെ, കരഞ്ഞുകൊണ്ടു തലകുനിച്ചു നടന്നു.

15എന്നാല്‍ , അവര്‍ എന്റെ വീഴ്ചയില്‍ കൂട്ടംകൂടി സുറൂറിലായി; ഞാനറിയാത്ത മുടന്തന്‍മാര്‍ നിര്‍ത്താതെ എന്നെ പരിഹസിച്ചു.

16അവര്‍ എന്നെ ക്രൂരമായി പരിഹസിച്ചു; എന്റെ നേരേ പല്ലിറുമ്മി.

17യാ റബ്ബ്ൽ ആലമീൻ, അങ്ങ് എത്രനാള്‍ ഇതു നോക്കിനില്‍ക്കും? അവരുടെ ആക്രമണങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളില്‍ നിന്ന് എന്റെ ഹയാത്തിനെ രക്ഷിക്കണമേ!

18അപ്പോള്‍ , ഞാന്‍ മഹാസഭയില്‍ അങ്ങേക്കു ശുക്ർ പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ മദ്ഹ് ചൊല്ലും.

19വഞ്ചകരായ എന്റെ അഅ്ദാഇനുകൾ എന്നെ നോക്കി സന്തോഷിക്കാന്‍ ഇടയാക്കരുതേ! അകാരണമായി എന്നെ വെറുക്കുന്നവര്‍ കണ്ണിറുക്കാന്‍ ഇടയാക്കരുതേ!

20അവര്‍ സമാധാനത്തെപ്പറ്റി സംസാരിക്കുന്നില്ല; ശാന്തമായി താമസിക്കുന്നവര്‍ക്കെതിരേ വഞ്ചന നിരൂപിക്കുന്നു.

21അവര്‍ എന്റെ നേരേ വായ് പിളര്‍ന്നിരിക്കുന്നു; ഹായ്! ഞങ്ങള്‍ അതു നേരില്‍കണ്ടു എന്ന് അവര്‍ പറയുന്നു.

22യാ റബ്ബ്ൽ ആലമീൻ, അവിടുന്നു കണ്ടിട്ടുണ്ടല്ലോ, അവിടുന്നു സ്വാമിത്താകരുതേ! യാ റബ്ബ്ൽ ആലമീൻ, എന്നില്‍നിന്നകന്നിരിക്കരുതേ!

23എന്റെ മഅബൂദായ യാ റബ്ബ്ൽ ആലമീൻ, എനിക്കു അദ്ൽനടത്തിത്തരാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കണമേ!

24എന്റെ യാ അള്ളാ യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ അദ്ൽനൊത്ത് എനിക്കു അദ്ൽനടത്തിത്തരണമേ! അവര്‍ എന്റെ മേല്‍ ഫലാഹ് ആഘോഷിക്കാന്‍ ഇടയാക്കരുതേ!

25ഞങ്ങളുടെ ശഹ്-വത്ത് ഹാസിലായെന്ന് അവര്‍ പറയാതിരിക്കട്ടെ! ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന് അവര്‍ വീമ്പിളക്കാതിരിക്കട്ടെ!

26എന്റെ അനര്‍ഥത്തില്‍ സുറൂറിലായവര്‍ ഹയാവോടെ സംഭ്രമിക്കട്ടെ! എനിക്കെതിരേ അഹങ്കരിക്കുന്നവരെ ലജ്ജയും അപമാനവും പൊതിയട്ടെ!

27എന്റെ അദ്ൽ സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്റെ അബ്ദിന്റെ ശ്രേയസ്‌സില്‍ സന്തോഷിക്കുന്ന റബ്ബ്ൽ ആലമീൻ വലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ!

28അപ്പോള്‍ , എന്റെ ലിസാൻ അങ്ങയുടെ അദ് ലും മദ്ഹും രാപകല്‍ ഘോഷിക്കും.