അൽ-സബൂർ 22
പരിത്യക്തന്റെ രോദനവും പ്രത്യാശയും
22 1യാ അള്ളാ, യാ അള്ളാ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും, എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്?
2യാ അള്ളാ, പകല്‍ മുഴുവന്‍ ഞാന്‍ അങ്ങയെ വിളിക്കുന്നു; അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും ഇസ്തിഹാഗാസ നടത്തുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല.
3ഇസ്രായീലിന്റെ സ്തുതിയുടെ അർശിൽ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു ഖുദ്ദൂസാണ്.
4അങ്ങയില്‍ ഞങ്ങളുടെ അബ്ബുമാർ ഈമാനര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ തഅവ്വൂദ് വച്ചു, അങ്ങ് അവരെ മഗ്ഫിറത്തിലാക്കി.
5അങ്ങയോട് അവര്‍ ഇസ്തിഹാഗാസ നടത്തി; അവര്‍ നാജിയായി; അങ്ങയെ അവര്‍ ആശ്രയിച്ചു; അവര്‍ ഭഗ്‌നാശരായില്ല.
6എന്നാല്‍ , ഞാന്‍ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യര്‍ക്കു നിന്ദാ പാത്രവും ഖൌമിനു പരിഹാസ വിഷയവും.
7കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു; അവര്‍ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയും ചെയ്യുന്നു:
8അവന്‍ റബ്ബുൽ ആലമീനില്‍ ആശ്രയിച്ചല്ലോ; അവിടുന്ന് അവനെ രക്ഷിക്കട്ടെ; അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ; അവനില്‍ അവിടുത്തെ പ്രസാദം ഉണ്ടല്ലോയെന്ന് അവന്‍ പറയുന്നു.
9എങ്കിലും, അവിടുന്നാണ് ഉമ്മാന്റെ ഉദരത്തില്‍ നിന്ന് എന്നെ പുറത്തുകൊണ്ടു വന്നത്; ഉമ്മാന്റെ മാറിടത്തില്‍ എനിക്കു മുഹസിനാത്തായത്വം നല്‍കിയതും അവിടുന്നു തന്നെ.
10അങ്ങയുടെ കൈകളിലേക്കാണു ഞാന്‍ പിറന്നു വീണത്; ഉമ്മാന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അവിടുന്നാണ് എന്റെ മഅബൂദ്.
11എന്നില്‍ നിന്ന് അകന്നു നില്‍ക്കരുതേ! ഇതാ, ദുരിതം അടുത്തിരിക്കുന്നു. സഹായത്തിനാരുമില്ല.
12കാളക്കൂറ്റന്‍മാര്‍ എന്നെ വളഞ്ഞിരിക്കുന്നു; ബാശാന്‍ കാളക്കൂറ്റന്‍മാര്‍ എന്നെചുറ്റിയിരിക്കുന്നു.
13ആര്‍ത്തിയോടെ അലറിയടുക്കുന്ന സിംഹം പോലെ അവ എന്റെ നേരെ വായ് പിളര്‍ന്നിരിക്കുന്നു.
14ഒഴിച്ചു കളഞ്ഞ മാഅ് പോലെയാണു ഞാന്‍, സന്ധി ബന്ധങ്ങള്‍ ഉലഞ്ഞിരിക്കുന്നു; എന്റെ ഖൽബ് മെഴുകു പോലെയായി; എന്റെ ഉള്ളില്‍ അത് ഉരുകിക്കൊണ്ടിരിക്കുന്നു.
15എന്റെ അണ്ണാക്ക് ഓടിന്റെ കഷണം പോലെ വരണ്ടിരിക്കുന്നു; എന്റെ ലിസാൻ ഹങ്കിൽ ഒട്ടിയിരിക്കുന്നു; അവിടുന്ന് എന്നെ മൌത്തിന്റെ പൂഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു.
16നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈ രിജ് ലുകള്‍ കുത്തിത്തുളച്ചു;
17എന്റെ അള്മുകൾ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചു നോക്കുന്നു;
18അവര്‍ എന്റെ ലിബാസുകൾ പങ്കിട്ടെടുക്കുന്നു; എന്റെ ദിർഅ്ക്കായി അവര്‍ നറുക്കിടുന്നു.
19യാ റബ്ബുൽ ആലമീൻ, അങ്ങ് അകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!
20എന്റെ ഹയാത്തിനെ വാളില്‍ നിന്നു രക്ഷിക്കണമേ! എന്നെ നായുടെ പിടിയില്‍ നിന്നു മഗ്ഫിറത്തിലാക്കണമേ!
21സിംഹത്തിന്റെ വായില്‍ നിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളില്‍ നിന്നു മുറിവേറ്റ എന്നെ മഗ്ഫിറത്തിലാക്കണമേ!
22ഞാന്‍ അവിടുത്തെ ഇസ്മ് എന്റെ സഹോദരരോടു വിളിച്ചു പറയും, ജാമിയ്യാ വസ്വ്തില്‍ ഞാന്‍ അങ്ങയെ ഹംദ് ചെയ്യും.
23അള്ളാഹുവിന്റെ മുത്തഖികളേ,അവിടുത്തേക്ക് മദ്ഹ് ചൊല്ലുവിൻ; യാഖൂബിന്റെ ഔലാദുകളേ, അവിടുത്തെ തംജീദ് ചെയ്യുവിൻ; ഇസ്രായീൽ മക്കളേ, അവിടുത്തെ ഹള്ദ്രത്തിൽ ഭയത്തോടെ നില്‍ക്കുവിന്‍ .
24എന്തെന്നാല്‍ , പീഡിതന്റെ കഷ്ടതകള്‍ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല; തന്റെ വജ്ഹ് അവനില്‍ നിന്നു മറച്ചുമില്ല; അവന്‍ ഇസ്തിഹാഗാസ നടത്തിയപ്പോള്‍ അവിടുന്നു കേട്ടു.
25മഹാജാമിയ്യായില്‍ ഞാന്‍ അങ്ങയെ ഹംദ് ചെയ്യും; അവിടുത്തെ മുത്തഖികളുടെ മുന്‍പില്‍ ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
26മിസ്കീൻുകൾ ഒചീനിച്ച് തൃപ്തരാകും; റബ്ബുൽ ആലമീനെ തേടുന്നവര്‍ അവിടുത്തേക്ക് തസ്ബീഹ് ചൊല്ലും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും.
27അർളിന്റെ അതിര്‍ത്തികള്‍ റബ്ബുൽ ആലമീനെ അനുസ്മരിക്കുകയും അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ഉമ്മത്തുകളും അവിടുത്തെ ഹള്ദ്രത്തിൽ ഇബാദത്ത് ചെയ്യും.
28എന്തെന്നാല്‍ , മുലൂകിയത്ത് റബ്ബുൽ ആലമീന്‍റതാണ്; അവിടുന്ന് എല്ലാ ഖൌമുകളെയും ഭരിക്കുന്നു.
29ഈ ദുനിയാവിലെ ഖിബ്റൻമാർ അവിടുത്തെ മുന്‍പില്‍ കുമ്പിടും, ഹയാത്ത് പിടിച്ചു നിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍ അവിടുത്തെ മുന്‍പില്‍ സുജൂദ് ചെയ്യും.
30പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും; അവര്‍ ഭാവി ജീലുകളോടു റബ്ബുൽ ആലമീനെപ്പറ്റി പറയും.
31ജനിക്കാനിരിക്കുന്ന ജീലുകളോടു റബ്ബുൽ ആലമീനാണു മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്‌ഘോഷിക്കും.