മസലുകൾ (അംസാൽ) 22מִשְׁלֵי (Mishlei)
22 1സ്വീത്ത് വലിയ ഗിനയെക്കാള്‍ അഫ്ളലാണ്. റഅ്ഫത്ത് ദഹബിനെയും ഫിള്ളത്തിനെയുംകാള്‍ അഫ്ളലായതാണ്.
2ഗനിയ്യുകളും മിസ്കീനുകളും ഒരു കാര്യത്തില്‍ തുല്യരാണ്; ഇരുകൂട്ടരെയും പടച്ചത് റബ്ബുൽ ആലമീനാണ്.
3ആലിം ആഫത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞു മാറുന്നു; ഹംഖുകൾ മുന്‍പോട്ടുപോയി മുസീബത്ത് വരിക്കുന്നു.
4തവാളുഇനും തഖ് വാക്കുമുള്ള സവാബ് ഗിനയും ഹയാത്തും കറാമത്തുമാണ്.
5അഖ്ൽ മുഅവ്വജുകളുടെ[a] 22:5 അഖ്ൽ മുഅവ്വജുകളുടെ - മുൽതവികളുടെ ത്വരീഖ് ശൌക്കുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന്‍ അവയില്‍ നിന്ന് ഒഴിഞ്ഞു മാറും.
6ത്വുഫൂലത്തില്‍ത്തന്നെ നടക്കേണ്ട ത്വരീഖ് പരിശീലിപ്പിക്കുക; ശയ്ഖൂഖത്തിലും അതില്‍ നിന്നു തെറ്റി നടക്കുകയില്ല.
7ഗനിയ്യ് മിസ്കീനിന്റെ മേല്‍ മുലൂകിയത്ത് നടത്തുന്നു; ഖർള് വാങ്ങുന്നവന്‍ ഖബൂലാക്കുന്നവന്റെ അബ്ദാണ്.
8ഖളാഇന് ഇവജ് വിതയ്ക്കുന്നവന്‍ ബലയ്യത്തിനെ കൊയ്യും; അവന്റെ അസ്വൽ ഗളബ് നാഫി ആവുകയില്ല.
9സ്വാലിഹുൽ അയ്ൻ മുബാറക്കാകും; എന്തെന്നാല്‍, അവന്‍ തന്റെ ത്വആം മിസ്കീന്മാരുമായി പങ്കുവയ്ക്കുന്നു.
10സുഖ്രിയ്യത്തുകാരനെ[b] 22:10 സുഖ്രിയ്യത്തുകാരനെ - മുസ്തഹ്സിഇനെ ആട്ടിയോടിക്കുക; കലഹം വിട്ടുപോകും; ഖിസ്വാമും സജറും [c] 22:10 സജറും - തഫ്രിഖത്തും അവസാനിക്കുകയും ചെയ്യും.
11ത്വഹാറത്തുൽ ഖൽബിനെ മുഹബത്ത് വെക്കുകയും ഹുൽവായി സംസാരിക്കുകയും ചെയ്യുന്നവന്‍ മലിക്കിന്റെ സദീഖാകും.
12റബ്ബുൽ ആലമീന്റെ അയ്നുകള്‍ മഅ് രിഫത്തിനെ കാത്തു സൂക്ഷിക്കുന്നു; ഖാഇനീങ്ങളുടെ ഖദമുകളെ അവിടുന്ന് ഖലബാക്കി മറിക്കുന്നു.
13കസ് ലാൻ പറയുന്നു: പുറത്ത് അസദുണ്ട്; ശവാരിഇല്‍ വച്ച് ഞാന്‍ മഖ്ത്തൂലാകും.
14ഫാജിറത്തായ മർഅയുടെ വായ് അമീഖായ ഹാവിയത്താണ്; റബ്ബുൽ ആലമീന്റെ ഗളബിനിരയായവന്‍ അതില്‍ വാഖി ആകും.
15ശിശുവിന്റെ ഖൽബിൽ ഹമാഖത്ത് കെട്ടുപിണഞ്ഞു കിടക്കുന്നു; ശിക്ഷണത്തില്‍ അസ്വാ അതിനെ ആട്ടിയോടിക്കുന്നു.
16സ്വന്തം മാൽ വര്‍ധിപ്പിക്കാന്‍വേണ്ടി മിസ്കീനുകളെ ഞെരുക്കുകയോ ഗനിയ്യുകൾക്കു ഹദിയ്യ നല്‍കുകയോ ചെയ്യുന്നവന്‍ മസ്കനത്തില്‍ സാഖിത്വാവുകയേയുള്ളു.
ആലിമുകളുടെ ആപ്തവാക്യങ്ങള്‍
17ആലിമുകളുടെ കലാം ഇനായത്തോടെ കേള്‍ക്കുക; ഞാന്‍ നല്‍കുന്ന ഹിക്മത്തില്‍ മനസ്‌സു സാഖിത്വാക്കുക.
18അവയെ ബാത്വിനിൽ ഖുലാസയാക്കുകയും ശഫത്തുകളില്‍ ഒരുക്കിവയ്ക്കുകയും ചെയ്യുന്നത് ഫറഹ് നൽകുന്നതായിരിക്കും.
19റബ്ബുൽ ആലമീനിൽ ഈമാൻ അര്‍പ്പിക്കേണ്ടതിന് ഇന്നു ഞാന്‍ അവയെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
20വഅ്ളും ഹിക്മത്തുമടങ്ങുന്ന മുപ്പതു ആയത്തുകൾ നിനക്കുഞാന്‍ എഴുതിയിട്ടുണ്ടല്ലോ.
21നിന്നെ അയച്ചവര്‍ക്ക് മുനാസിബായ ഇജാപത്ത് നല്‍കത്തക്ക വിധം ഹഖും സഹീഹുമായ അംറുകള്‍ നിന്നെ ഫഹ്മാക്കിക്കാന്‍ വേണ്ടിയാണ് അവ.
22ഫഖീറെന്നു കരുതി മിസ്കീനിന്റെ മുതല്‍ കക്കുകയോ നിന്റെ അതബത്തങ്കല്‍ വച്ച് കഷ്ടപ്പെടുന്നവരെ മര്‍ദിക്കുകയോ ചെയ്യരുത്.
23എന്തെന്നാല്‍, റബ്ബുൽ ആലമീൻ അവരുടെ പക്ഷത്തു നില്‍ക്കുകയും, അവരുടെ മുതല്‍ കൈക്കലാക്കുന്നവരുടെ നഫ്സ് കട്ടെടുക്കുകയും ചെയ്യും.
24ഗള്ബാനോട് സൗഹൃദം പാടില്ല; ഗളൂബിനോട് ഇടപെടുകയുമരുത്.
25അങ്ങനെ ചെയ്താല്‍, നീ അവന്റെ ശീലങ്ങള്‍ കണ്ടു പഠിക്കുകയും കെണിയില്‍ കുരുങ്ങിപ്പോവുകയും ചെയ്യും.
26അന്യര്‍ക്കുവേണ്ടി വഅദ് കൊടുക്കുകയോ ളമാൻ നില്‍ക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലുള്‍പ്പെടരുത്.
27ഖർള്[d] 22:27 ഖർള് - ദയ്ൻ വീട്ടാന്‍ വകയില്ലാതെയായി നിന്റെ ഫിറാശുപോലും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്തിന്?
28അബുമാര്‍ ഖദീമായ സമാനിലേ ഉറപ്പിച്ചിട്ടുള്ള അതിര്‍ത്തിക്കല്ല് മാറ്റരുത്.
29അമലില്‍ മാഹിറായ ഫുലാനെ നോക്കൂ. അവനു മലൂക്കി ഹദ്റത്തില്‍ മകാൻ[e] 22:29 മകാൻ - ദറജ ലഭിക്കും; അവന് ആമ്മത്തുന്നാസോടുകൂടെ നില്‍ക്കേണ്ടി വരുകയില്ല.