മസലുകൾ (അംസാൽ) 21

מִשְׁלֵי (Mishlei)

21 1മലിക്കിന്റെ ഖൽബ് റബ്ബുൽ ആലമീൻ തദ്ബീർ ചെയ്യുന്ന ജദ് വലാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കിവിടുന്നു.

2ഇൻസാനു തന്റെ സബീലുകള്‍ സഹീഹെന്നു തോന്നുന്നു. എന്നാല്‍, റബ്ബുൽ ആലമീൻ ഖൽബിനെ തൂക്കി നോക്കുന്നു.

3ഖൈയ്റും അദ് ലും അനുഷ്ഠിക്കുന്നതാണ്, റബ്ബുൽ ആലമീനു ഖുർബാനിയെക്കാള്‍ മഖ്ബൂൽ.

4തകബ്ബുർ മംലൂ ആയ അയ്നുകളും കിബ്റാക്കുന്ന ഖൽബും ശർറായവരുടെ നൂറും ഖത്വീയ്യത്തത്രേ.

5മുജ്തഹിദീങ്ങളുടെ മുശാവറകള്‍[a] 21:5 മുശാവറകള്‍ - ഫിക്റുകൾ ബിത്തഅ്കീദ് ഖസ്ബ് കൈവരുത്തുന്നു. അജലത്ത് കൂട്ടുന്നവര്‍ മജാഅത്തിലെത്തുകയേയുള്ളു.

6കദിബ് പറയുന്ന ലിസാൻ നേടിത്തരുന്ന മാൽ പെട്ടെന്ന് തിരോഭവിക്കുന്ന ബിഖാറും മൌത്തിന്റെ കെണിയുമാണ്.

7ശർറായവരുടെ ളുൽമത്ത് അവരെ തൂത്തെറിയും; കാരണം, അദ്ൽ അമൽ ചെയ്യാൻ അവര്‍ കൂട്ടാക്കുന്നില്ല.

8ശർറ് ചെയ്യുന്നവരുടെ സബീൽ കുടിലമാണ്; ഇഖ് ലാസുകളുടെ[b] 21:8 ഇഖ് ലാസുകളുടെ - മുഖ് ലീസുകളുടെ പെരുമാറ്റം നേര്‍വഴിക്കുള്ളതും.

9മുഖാസിമയായ സൌജത്തിനൊപ്പം ബൈത്തിനുള്ളില്‍ പാര്‍ക്കുന്നതിനെക്കാള്‍ ഖയ്റായത് സിവത്വ്ഹിൽ ഒരു സാവയയില്‍ കഴിഞ്ഞു കൂടുകയാണ്.

10ശർറായവന്റെ ഖൽബ് ശർറ് അഭിലഷിക്കുന്നു; അവന്‍ ജിറാനോടു റഅ്ഫത്ത്[c] 21:10 റഅ്ഫത്ത് - ലുത്വ്ഫ് കാണിക്കുന്നില്ല.

11സുഖ്രിയ്യത്തുകാരന്‍[d] 21:11 സുഖ്രിയ്യത്തുകാരന്‍ - മുസ്തഹ്സിഅ് ശിക്ഷിക്കപ്പെടുന്നതു കണ്ട് അഹ്മഖ് ആലിമായിത്തീരുന്നു; ഇൽഹാം ലഭിക്കുമ്പോള്‍ ആഖിൽ ഹിക്മത്ത് നേടുന്നു;

12ആദിൽ ശർറായവന്റെ ബൈത്ത് നിരീക്ഷിക്കുന്നു; ശർറായവൻ ഹലാക്കിലേക്കു വലിച്ചെറിയപ്പെടുന്നു.

13മിസ്കീനിന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു ബുകാആകേണ്ടി വരും; അത് ആരും കേള്‍ക്കുകയുമില്ല.

14സിർറായി ചെയ്യുന്ന സ്വദഖ ഗളബിനെയും ഹിജ്റിൽ തിരുകിക്കൊടുക്കുന്ന രിശ്-വ ശദീദായ ഗയ്ളിനെയും ഒഴിവാക്കുന്നു.

15അദ്ൽ നിര്‍വഹിക്കപ്പെടുന്നതു സാലിഹുകൾക്ക് ഫറഹും സൂഅ് ചെയ്യുന്നവർക്കു ഹയറാനിയത്തും ഉളവാക്കുന്നു.

16ഹിക്മത്തിന്റെ ത്വരീഖല്‍ നിന്ന്‌ വ്യതിചലിക്കുന്നവന്‍ മൌത്തായവരുടെ ബൈനയില്‍ ചെന്നു പാര്‍ക്കും.

17മുഹിബ്ബുൻ ഫറഹ് മിസ്കീനായിത്തീരും; ഖംറിലും ദഹ്നിലും ഹിർസ് കാട്ടുന്നവന്‍ ഗനിയ്യാവുകയില്ല.

18ശർറായവൻ ആദിലിനു ഫിദ് യയാണ്; ഖാഇൻ സാദിഖും.

19കലഹക്കാരിയും ഗളബ് ആദത്തുടയവളുമായ സൌജയോടൊത്തു കഴിയുന്നതിനെക്കാള്‍ ഖയ്ർ സഹ്റായില്‍ ജീവിക്കുന്നതാണ്.

20ആലിമിന്റെ ബൈത്തില്‍ ഖയ്യിമായ കൻസുകൾ ഉണ്ടായിരിക്കും; ജാഹിൽ മാൽ തബ്ദീറാക്കികളയുന്നു.

21അദ് ലും റഹ്മത്തും പിന്തുടരുന്നവര്‍ ഹയാത്തും ശറഫും നേടും.

22ആലിം ഖവിയ്യുമാരുടെ മദീനയെ മുറിച്ച കടന്ന് അവര്‍ ആശ്രയിക്കുന്ന മൽജഅ് സാഖിത്വാക്കും.

23സ്വന്തം ശഫത്തുകളെയും ലിസാനെയും നിയന്ത്രിക്കുന്നവന്‍ ളുർറുകളില്‍ നിന്നു സലാമത്താകുന്നു.

24മുതകബ്ബിറും ഫാജിറുമായ ഇൻസാന്റെ ഇസ്മ് മുസ്തഹ്സിഫ്[e] 21:24 മുസ്തഹ്സിഫ് - സുഖ്രിയ്യത്തുകാരന്‍ എന്നാണ്; അവന്‍ ആരെയും കൂസാതെ തകബ്ബുറോടെ പ്രവര്‍ത്തിക്കുന്നു.

25കസ് ലാന്റെ മുറാദുകൾ അവനെ മഖ്ത്തൂലാക്കിക്കളയുന്നു; എന്തെന്നാല്‍, അവന്റെ യദുകള്‍ ശുഗ്ൽ ചെയ്യാന്‍ കൂട്ടാക്കുന്നില്ല.

26ശിറാറുന്നാസ് എന്നും ഹിർസോടെ കഴിയുന്നു; സാലിഹുകളാകട്ടെ ശുഹ്ഹ് കൂടാതെ സദഖ ചെയ്യുന്നു.

27ശർറായവന്റെ ഖുർബാനി വെറുപ്പുളവാക്കുന്നു; ശർറായ ഉദ്‌ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍ അത് എത്രയോ സായിദായി വെറുക്കപ്പെടുന്നു!

28ശഹാദത്തുസ്സൂർ ഹലാക്കാകും; നസീഹത്ത് അനുസരിക്കുന്നവന്റെ കലിമത്ത് നിലനില്‍ക്കും.

29ശർറായവൻ ശുജായീഭാവം നടിക്കുന്നു. സാദിഖ് സ്വന്തം നടപടികളെക്കുറിച്ച് ശദീദായി ചിന്തിക്കുന്നു.

30ഹിക്മത്തോ അഖ് ലോ മുശാവറയോ[f] 21:30 മുശാവറയോ - ഫിക്റോ റബ്ബുൽ ആലമീനെതിരേ വിലപ്പോവുകയില്ല.

31ജിഹാദിനു വേണ്ടി ഫറസിനെ സജ്ജമാക്കുന്നു; എന്നാല്‍, ഫലാഹ്[g] 21:31 ഫലാഹ് - നുസ്റത്ത് നല്‍കുന്നത് റബ്ബുൽ ആലമീനാണ്.


Footnotes