മസലുകൾ (അംസാൽ) 12

מִשְׁלֵי (Mishlei)

12 1തഅ്ദീബ് ഇഷ്ടപ്പെടുന്നവന്‍ വിഹക്മത്തിനെയാണ് മഹബ്ബത്ത് വെക്കുന്നത്; വസിയ്യത്ത് വെറുക്കുന്നവന്‍ ഇൽമിൽ കെട്ടവനത്രേ.

2അഹ്സനായ ബശറിന് റബ്ബുൽ ആലമീന്റെ ബറകത്ത്[a] 12.2 ബറകത്ത് - രിദാ ലഭിക്കുന്നു; ശർറ് നിരൂപിക്കുന്നവനെ അവിടുന്ന് ശിക്ഷയ്ക്കു വിധിക്കുന്നു.

3ശർറിലൂടെ ആരും ബഖാഅ് നേടുന്നില്ല; ആദിലുകൾ ഒരിക്കലും ഇസ്തിഅ്സ്വാൽ ചെയ്യപ്പെടുന്നില്ല.

4അഫ്ളലായ ഇംറ സൌജിന്റെ താജ്; ദില്ലത്ത്[b] 12.4 ദില്ലത്ത് - ഹവാൻ വരുത്തിവയ്ക്കുന്നവള്‍ അവന്റെ അസ്ഥികളിലെ സറത്വാനും.

5ആദിലുകളുടെ ആലോചനകള്‍ ന്യായയുക്തമാണ്; ശർറായവരുടെ നശീഹത്തുകള്‍[c] 12.5 നശീഹത്തുകള്‍ - വഅ്ളുകൾ ഖാഇനത്തുമാണ്.

6ശർറായവരുടെ ഖൌൽ ദമിനു മിർസാദിലിരിക്കുന്നു; സാദിഖുകളുടെ ഖൌൽ മനുഷ്യരെ മഗ്ഫിറത്തിലാക്കുന്നു.

7ശർറായവർ സാഖിത്താകുമ്പോള്‍ നിശ്‌ശേഷം ഹലാക്കാകും; ആദിലുകളുടെ സിൽസില നിലനില്‍ക്കും.

8ഹഖായ അഖ് ലുള്ളവന്‍ അതിന്റെ പേരില്‍ മദ്ഹ് ചെയ്യപ്പെടുന്നു; അഖ്ൽ മുഅവ്വജ് നിന്ദിക്കപ്പെടുന്നു.

9ത്വആമിനു വകയില്ലാതിരിക്കേ വലിപ്പത്തരം നടിക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍ മ്ഹ്നത്ത് ചെയ്ത് എളിയനിലയില്‍ മഈശത്ത് കഴിയുന്നവനാണ്.

10ആദിൽ വീട്ടിൽ വളർത്തുന്ന ഹയവാനുകളോട് റഅ്ഫത്ത് കാട്ടുന്നു; ശർറുടയവരുടെ ഖൽബ് ക്രൂരത നിറഞ്ഞതാണ്.

11തുറാബില്‍ അധ്വാനിക്കുന്നവനു വേണ്ടുവോളം ത്വആം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ അദീമുൽ ഫഹ്മാണ്[d] 12.11 അദീമുൽ ഫഹ്മാണ് - അഖ്ൽ ഇല്ലാത്തവനാണ് .

12ശർറായവരുടെ ഈവാൻ ഹലാക്കായി വീഴുന്നു; സാലിഹുകളാകട്ടെ വേരുറച്ചുനില്‍ക്കുന്നു.

13ശർറായവൻ തന്റെ ശർറായ വാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; ആദിൽ കുഴപ്പത്തില്‍നിന്ന് രക്ഷപെടുന്നു.

14ഒരുവന് തന്റെ കലിമത്തുകള്‍ക്ക് ഖയ്റ് അജ്റായി ലഭിക്കുന്നു; വേറൊരുവന് തന്റെ യദ് വേലയ്ക്ക്തക്ക സവാബ്[e] 12.14 സവാബ് - അജ്ർ കിട്ടുന്നു.

15ജാഹിലിന്റെ നള്റിൽ തന്റെ ഫിഅ്ൽ അഫ്ളലാണ്; ഹിക്മത്തുള്ളവർ നസ്വീഹത്ത് തേടുന്നു.

16ജാഹിൽ നീരസം പെട്ടെന്ന് ളാഹിറാക്കുന്നു; തംയീസുള്ളവന്‍ സുഖ്രിയ്യത്ത് വകവയ്ക്കുന്നില്ല.

17ഹഖ് പറയുന്നവന്‍ കദിബ് കൂടാതെ ദലീൽ നല്‍കുന്നു; ശാഹിദുസ്സൂർ[f] 12.17 ശാഹിദുസ്സൂർ - യമീനുസ്സൂർ കദിബ് പറയുന്നു.

18തുളച്ചുകയറുന്ന സയ്ഫുപോലെ,വീണ്ടുവിചാരമില്ലാതെ കലിമത്തുകള്‍ ഉപയോഗിക്കുന്നവരുണ്ട്; ഹകീമിന്റെ ഖൌൽ ദുർഹുണക്കുന്നു.

19സാദിഖായ ഖൌൽ കാലാകാലത്തേക്കും നിലനില്‍ക്കുന്നു; കാദിബത്തായ ഖൌൽ ക്ഷണികമാണ്.

20ശർറ് ളന്ന് ചെയ്യുന്നവരുടെ ഖൽബ് ളയ്യിഖാണ്; ഖയ്ർ വിചാരിക്കുന്നവര്‍ സുറൂറനുഭവിക്കുന്നു.

21സാലിഹുകൾക്ക് മുസീബത്ത് സംഭവിക്കുന്നില്ല; ശർറുടയവര്‍ക്ക് ആഫത്ത് ഒഴിയുകയില്ല.

22കദിബ് പറയുന്ന ശഫത്തുകള്‍ റബ്ബൽ ആലമീനു ബുഗ്ളാണ്; അമാനത്തോടെ പെരുമാറുന്നവര്‍ അവിടുത്തെ സഹാദത്തിലാക്കുന്നു.

23ഹിക്മത്തുള്ളവർ തന്റെ ഇൽമ് കത്മു ചെയ്തു വയ്ക്കുന്നു; ജാഹിൽ തന്റെ ഹമാഖത്ത് നിദാ ചെയ്യുന്നു.

24ദാഇമായി ഉത്സാഹിക്കുന്നവരുടെ യദ് മുലൂകിയത്ത് നടത്തും. കസ് ലാന്‍മാര്‍ ഖാസിയായ ഉബൂദിയ്യത്ത് ചെയ്യാന്‍ മുക്രഹാക്കപ്പെടും.

25ബേജ്റ് ഒരുവന്റെ ഖൽബിനെ മുമില്ലാക്കുന്നു; നല്ല കലിമത്ത് അവനെ യഖ്ളത്തിലാക്കുന്നു.

26ആദിൽ ശർറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു; ശർറായവന്റെ സുലൂക്ക് അവനെത്തന്നെ ളലാലത്തിലാക്കുന്നു.

27കസ് ലാന് തന്റെ ഫരീസിനെ പിടികിട്ടുകയില്ല; ദാഇമായി ഉത്‌സാഹിക്കുന്നവന് നഫീസായ മാൽ ലഭിക്കും.

28അദ്ൽന്റെ പാതയിലാണ് നഫ്സ്[g] 12.28 നഫ്സ് - ഹയാത്ത് ; ളുൽമിന്റെ ത്വരീഖ് മൌത്തിലേക്കു നയിക്കുന്നു.


Footnotes