സൂറ അൽ-അദ്ദാൻ 9
രണ്ടാമത്തെ ഫുസ്ഹ്
9 1യിസ്രായീൽ ഖൌമ് മിസ്ർല്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം സനത്ത് ഒന്നാം ശഹ്ർ സീനായ് സഹ്റായില്‍വച്ചു റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു : 2യിസ്രായീൽ ഖൌമ് നിശ്ചിത സമയത്തുതന്നെ ഫുസ്ഹ് ആഘോഷിക്കണം. 3ഈ ശഹ്ർ പതിനാലാം യൌമിൽ വൈകുന്നേരം എല്ലാ ഹുക്മുകളും ശറഉകളും ഇത്വാഅത്ത് ചെയ്ത് നിങ്ങള്‍ ഫുസ്ഹ് ആചരിക്കണം. 4ഫുസ്ഹ് ആചരിക്കണമെന്ന് യിസ്രായീൽ ഉമ്മത്തിനെ മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) അറഫാക്കി. 5അങ്ങനെ അവര്‍ ഒന്നാം ശഹ്ർ പതിനാലാം യൌമിൽ വൈകുന്നേരം അൽ-തൂർ സഹ്റായില്‍വച്ചു ഫുസ്ഹ് ആചരിച്ചു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതനുസരിച്ച് യിസ്രായീൽ പ്രവര്‍ത്തിച്ചു. 6മയ്യത്ത് സ്പര്‍ശിച്ച് അശുദ്ധരായതുകൊണ്ട് ആ യൌമിൽ ഫുസ്ഹ് ആചരിക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു. 7അവര്‍ മൂസായുടെയും ഹാറൂന്റെയും അടുത്തു ചെന്നു പറഞ്ഞു: ഞങ്ങള്‍ മയ്യിത്ത് സ്പര്‍ശിച്ച് അശുദ്ധരായി, എന്നാല്‍, നിശ്ചിത വഖ്തിൽ യിസ്രായിലാഹിലെ മറ്റ് ആളുകളോടു ചേര്‍ന്ന് റബ്ബ്ൽ ആലമീനു കാഴ്ച സമര്‍പ്പിക്കുന്നതില്‍ നിന്നു ഞങ്ങളെ തടയേണ്ടതുണ്ടോ? മൂസാ പറഞ്ഞു: 8റബ്ബ്ൽ ആലമീൻ തന്റെ മുറാദ് എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക.
9റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: യിസ്രായീൽ ഖൌമിനോടു പറയുക, 10നിങ്ങളോ നിങ്ങളുടെ മക്കളില്‍ ആരെങ്കിലുമോ മയ്യത്ത് സ്പര്‍ശിച്ച് അശുദ്ധരാവുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ റബ്ബ്ൽ ആലമീനു ഫുസ്ഹ് ആചരിക്കണം. 11രണ്ടാം ശഹ്ർ പതിനാലാം യൌമിൽ വൈകുന്നേരം അവര്‍ അത് ആചരിക്കണം. പുളിപ്പില്ലാത്ത ഖുബ്ബൂസും കയ്പുള്ള ഇലയും കൂട്ടി ഫുസ്ഹ് അക്ൽ ചെയ്യണം. 12പ്രഭാതത്തിലേക്ക് ഒന്നും അവശേഷിക്കരുത്. മൃഗത്തിന്റെ അസ്ഥിയൊന്നും ഒടിക്കുകയുമരുത്. ശരീഅത്ത് നിയമങ്ങളനുസരിച്ച് അവര്‍ ഫുസ്ഹ് ആ ചരിക്കണം. 13എന്നാല്‍, ഒരുവന്‍ അശുദ്ധനല്ല, യാത്രയിലുമല്ല, എങ്കിലും ഫുസ്ഹ് ആചരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിത സമയത്തു റബ്ബ്ൽ ആലമീനു കാഴ്ച നല്‍കാത്തതുകൊണ്ടു സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. അവന്‍ തന്റെ പാപത്തിന്റെ സമറത്ത് വഹിക്കണം. 14നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന ഗരീബ് റബ്ബ്ൽ ആലമീനു ഫുസ്ഹ് ആചരിക്കുന്നെങ്കില്‍ ഹുക്മുകളും വിധികളുമനുസരിച്ച് അവന്‍ അതു നിര്‍വഹിക്കണം. ഗരീബിനും സ്വദേശിക്കും ഒരേ ശരീഅത്ത് തന്നെ.
കൂടാരമുകളില്‍ മേഘം
15ഷഹാദത്തൻ ഖൈമ സ്ഥാപിച്ച യൌമിൽ മേഘം അതിനെ ഇഗ്ശാഅ് ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതല്‍ സുബ്ഹ് വരെ അതു കൂടാരത്തിനു അഅ് ലയിൽ നിന്നു. 16നിരന്തരമായി അത് അങ്ങനെ നിന്നു. നഹാറിൽ മേഘവും ലൈലത്തിൽ അഗ്നിരൂപവും കൂടാരത്തെ ഇഗ്ശാഅ് ചെയ്തിരുന്നു. 17മേഘം കൂടാരത്തില്‍ നിന്ന് ഉയരുമ്പോള്‍ യിസ്രായീൽ ഖൌമ് യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും. 18റബ്ബ്ൽ ആലമീന്റെ അംറുകളനുസരിച്ച് യിസ്രായീൽ ഖൌമ് യാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പനപോലെ അവര്‍ പാളയമടിച്ചു. മേഘം ഖയാമത്തുൽ ഇബാദത്തിനു അഅ് ലയിൽ നിശ്ചലമായി നില്‍ക്കുന്നിടത്തോളം വഖ്ത് അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. 19മേഘം ദീര്‍ഘനാള്‍ കൂടാരത്തിനു അഅ് ലയിൽ നിന്നപ്പോഴും യിസ്രായീൽ റബ്ബ്ൽ ആലമീന്റെ ഹുക്മ് ഇത്വാഅത്ത് ചെയ്യുകയും യാത്ര പുറപ്പെടാതിരിക്കുകയും ചെയ്തു. 20ചിലപ്പോള്‍ ഏതാനും യൌമിൽ മാത്രം മേഘം കൂടാരത്തിനു അഅ് ലയിൽ നിന്നു. അപ്പോഴും റബ്ബ്ൽ ആലമീന്റെ അംറുകളനുസരിച്ച് അവര്‍ പാളയത്തില്‍ത്തന്നെ വസിച്ചു. അവിടുത്തെ കല്‍പനയനുസരിച്ചു മാത്രമേ അവര്‍ യാത്ര പുറപ്പെട്ടുള്ളു. 21ചിലപ്പോള്‍ മേഘം സന്ധ്യ മുതല്‍ പുലര്‍ച്ചവരെ മാത്രം നില്‍ക്കും. സബാഹിൽ മേഘം ഉയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും. പകലോ രാത്രിയോ ആയാലും മേഘം ഉയരുമ്പോള്‍ അവര്‍ പുറപ്പെടും. 22മേഘം രണ്ടു ദിവസമോ ഒരു മാസമോ അതില്‍ കൂടുതലോ കൂടാരത്തിനുമുകളില്‍ നിന്നാലും അവര്‍യാത്ര തുടരാതെ പാളയത്തില്‍ത്തന്നെ പാർക്കും. മേഘം ഉയരുമ്പോള്‍ അവര്‍ സഫർ തുടരും. 23റബ്ബ്ൽ ആലമീന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പാളയമടിക്കുകയുംയാത്ര പുറപ്പെടുകയും ചെയ്തിരുന്നത്. അവിടുന്നു മൂസാ വഴി നല്‍കിയ അംറുകളനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചു.