സൂറ അൽ-യൂസാആ 3יְהוֹשֻׁעַ (Yehoshua)
ഉർദൂൻ കടക്കുന്നു
3 1യൂസാആ ഫജറിന്റെ വഖ്തിൽ എഴുന്നേറ്റു ജമീഉ യിസ്രായിലാഹ്യരോടും കൂടെ ഷിത്തിമില്‍ നിന്നു ഖുറൂജായി ഉർദൂൻ നദിക്കരികെ എത്തി. 2മറുകര ദാഖിലാകാൻ സൗകര്യം പാര്‍ത്ത് അവിടെ കൂടാരമടിച്ചു. 3സലാസു യൌമിൽ കഴിഞ്ഞ് പ്രമാണികള്‍ മഹല്ലത്തിലൂടെ നടന്ന് ഖൌമിനോടു അംറാക്കി: ലേവ്യ ഇമാംമാർ നിങ്ങളുടെ മഅ്ബൂദായ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെ അനുഗമിക്കുവിന്‍. 4ഈ സബീലിലൂടെ ഇതിനു മുന്‍പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ട വഴി അവര്‍ കാണിച്ചു തരും. എന്നാല്‍, നിങ്ങള്‍ക്കും താബൂത്ൽ അഹദിനും ഇടയ്ക്കു രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്. 5യൂസാആ ഖൌമിനോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ബൈനയില്‍ റബ്ബ്ൽ ആലമീൻ ഖുദ്റത്തുകൾ പ്രവര്‍ത്തിക്കും. 6താബൂത്ൽ അഹദ് എടുത്ത് ജനങ്ങള്‍ക്കു മുമ്പേ നടക്കുവിന്‍ എന്ന് അവന്‍ ഇമാംമാരോടു പറഞ്ഞു: അവര്‍ അപ്രകാരം ചെയ്തു.
7റബ്ബ്ൽ ആലമീൻ യൂസാആയോടു പറഞ്ഞു: ഞാന്‍ മൂസായോടുകൂടെയെന്ന പോലെ നിന്നോടുകൂടെയുമുണ്ടെന്ന് അവര്‍ അറിയുന്നതിന് ഇന്നു നിന്നെ ഞാന്‍ യിസ്രായീൽ ജനത്തിന്‍റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. 8ഉർദൂനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന് താബൂത്ൽ അഹദ് ഹംലാക്കുന്ന ഇമാംമാരോടു നീ കല്‍പിക്കണം. 9യൂസാആ യിസ്രായിലാഹ്യരോടു പറഞ്ഞു: നിങ്ങള്‍ ഖരീബിൽ വന്നു മഅ്ബൂദായ റബ്ബ്ൽ ആലമീന്‍റെ കലാം സംആക്കുവിന്‍. 10അവന്‍ തുടര്‍ന്നു: ഹയാത്തിലിരിക്കുന്ന മഅ്ബൂദ് നിങ്ങളുടെ ബൈനയില്‍ ഉണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, ബിരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമൂര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങള്‍ അറഫാവണം. 11ദുനിയാവ് മുഴുവന്‍റെയും നാഥനായ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് നിങ്ങള്‍ക്കു മുമ്പേ ഉർദൂനിലേക്കു പോകുന്നതു കണ്ടാലും. 12യിസ്രായീൽ ഗോത്രങ്ങളില്‍നിന്ന്, ഗോത്രത്തിന് ഒന്നുവീതം, പന്ത്രണ്ടുപേരെ മുഖ്താറാക്കുവിന്‍. 13ദുനിയാവ് മുഴുവന്‍റെയും നാഥനായ റബ്ബ്ൽ ആലമീന്‍റെ താബൂത് ഹംലാക്കുന്ന ഇമാംമാരുടെ അസ്ഫലുൽ ഖദം ഉർദൂനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കു നിലയ്ക്കുകയും അഅ് ലയിൽ നിന്നു വരുന്ന മാഅ് ചിറ പോലെ കെട്ടി നില്‍ക്കുകയും ചെയ്യും.
14തങ്ങള്‍ക്കു മുമ്പേ താബൂത്ൽ അഹദ് വഹിച്ചു കൊണ്ടു പോകുന്ന ഇമാംമാരുടെ കൂടെ ഖൌമ് ഉർദൂൻ നഹ്ർ കടക്കുന്നതിനു കൂടാരങ്ങളില്‍ നിന്നു ഖുറൂജായി. 15താബൂത്ൽ അഹദ് വഹിച്ചിരുന്നവര്‍ ഉർദൂൻ നദീതീരത്തെത്തി. താബൂത് വഹിച്ചിരുന്ന ഇമാംമാരുടെ രിജ് ലുകൾ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ഉർദൂൻ കരകവിഞ്ഞൊഴുകുക പതിവാണ്. 16വെള്ളത്തിന്‍റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം[a] യഥാർത്ഥ ഹീബ്രു: אָדָ֧ם (’āḏām) പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ മാഅ് നിശ്ശേഷം വാര്‍ന്നുപോയി. ഖൌമ് ജറീക്കോയ്ക്കു നേരേ മറുകര കടന്നു. 17യിസ്രായീൽ ഖൌമ് ജാഫായ നിലത്തുകൂടെ നഹ്ർ കടന്നപ്പോള്‍ റബ്ബ്ൽ ആലമീന്‍റെ താബൂത്ൽ അഹദ് വഹിച്ചുകൊണ്ട് ഇമാംമാർ ഉർദൂന്‍റെ വസ്വ്തില്‍ ജാഫായ നിലത്തു നിന്നു. സര്‍വരും ഉർദൂൻ കടക്കുന്നതുവരെ അവര്‍ അവിടെ നിന്നു.