യഹിയ്യ 6
മുഹ്ജിസാത്തുൽ ഖുബ്ബൂസ്
(മത്തായി 14:13-21; മര്‍ക്കോസ് 6:30-44; ലൂക്കാ 9:10-17)
6 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) തിബേരിയാസ് എന്നുകൂടി വിളിപ്പേരുള്ള ഗലീലിബഹറിന്റെ അക്കരക്ക് പോയി. 2പെരുത്ത ആൾക്കൂട്ടം അദ്ദേഹത്തിൻറെ പിന്നലെ പോയി. കാരണം, ദീനക്കാരില്‍ അദ്ദേഹം കാണിച്ച കറാമത്തുകൾ അവര്‍ കണ്ടിരുന്നു. 3ഈസാ(അ) ജബലിൽ കയറി സ്വഹാബികളോടുകൂടെ അവിടെയിരുന്നു. 4യൂദരുടെ ഈദുൽ ഫെസ്ഹാ അടുത്തിരുന്നു. 5ഈസാ(അ) എെനുകളുയര്‍ത്തി നോക്കിയപ്പോൾ ഒരു പെരുത്ത ആൾകൂട്ടം തന്റെ ഹള്റത്തിലേക്കു വരുന്നതു കണ്ടു. അവന്‍ ഫൽബൂസിനോടു ചോദിച്ചു: ഇവര്‍ക്കു അക്കിലിനുള്ള ഖുബ്ബൂസ് നാം എവിടെ നിന്നു വാങ്ങും? 6അവന്റെ ഖൽബ് അറഫാവാൻ വേണ്ടിയാണ് ഈസാ(അ) ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് ഈസാ(അ) ൻറെ ഖൽബിൽ ആദ്യമേ കരുതിയിരുന്നു. 7ഫൽബൂസ് ഇജാപത്ത് പറഞ്ഞു: ഓരോരുത്തര്‍ക്കും ഖലീലായി കൊടുക്കുവാന്‍ ഇരുനൂറു ദിനാറിനുള്ള ഖുബ്ബൂസ് വാങ്ങിയാൽ പോലും തികയുകയില്ല. 8സ്വഹാബികളിലൊരുവനും ശിമയൂന്‍ സഫ് വാന്റെ അഖുവുമായ അന്തുറു അവനോടു പറഞ്ഞു: 9അഞ്ചു ബാര്‍ലിഖുബ്ബൂസും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാല്‍, ഇത്രയും ആൾക്കാര്‍ക്ക് ഇതുകൊണ്ടെന്താകാനാണ്? 10ഈസാ(അ) പറഞ്ഞു: ആളുകളെയെല്ലാം ഒചീനിക്കാനായിരുത്തുവിന്‍. ആ സ്ഥലത്തു പുല്ലു തഴച്ചു വളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന ആണുങ്ങൾ അവിടെ ഇരുന്നു. 11ബഅ്ദായായി ഈസാ(അ) ഖുബ്ബൂസെടുത്ത് ദുആയോടെ ശുക്ർ ചെയ്ത് അവര്‍ക്കു വിതരണം ചെയ്തു; അതു പോലെ തന്നെ മീനും വേണ്ടത്ര നല്‍കി. 12അവര്‍ ഒചീനിച്ച് റാഹത്തായപ്പോള്‍ അദ്ദേഹം സ്വഹാബികളോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ ബാക്കിയുള്ള ഖുബ്ബൂസുകളെല്ലാം ജമയാക്കി വെക്കുവിന്‍. 13അഞ്ചു ബാര്‍ലിഖുബ്ബൂസുകളിൽ നിന്നു അന്നാസ് തിന്നതിനു ബഅ്ദായായി ബാക്കി വന്ന ഖുബ്ബൂസുകൾ പന്ത്രണ്ടു സല്ലത്ത് നിറയെ അവര്‍ കൂട്ടിവെച്ചു. അദ്ദേഹം ചെയ്ത ഖറാമത്തുകൾ കണ്ട ആളുകൾ പറഞ്ഞു: 14ഹഖായി പറഞ്ഞാൽ ദുനിയാവിലേക്കു വരാനിരുന്ന നബി ഇവനാണ്.
15അവര്‍ വന്നു തന്നെ ബാദുഷായാക്കാന്‍ വേണ്ടി ബലമായി പിടിച്ചു കൊണ്ടു പോകാന്‍ ഭാവിക്കുന്നു എന്നു അറഫായ ഈസാ(അ) വീണ്ടും തനിയെ ജബലിലേക്കു പോയി.
ഈസാ(അ) ബഹറിനു മീതേ നടക്കുന്നു
16അസറിന്റെ സമയത്ത് അവന്റെ സ്വഹാബികൾ ബഹറിനരികിലേക്കു പോയി. 17അവര്‍ ഒരു തോണിയില്‍[b] 6.17 തോണിയില്‍ കയറി ബഹറിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം മഗരിബായിരുന്നു; ഈസാ(അ) അപ്പോൾ അവരുടെ ഖരീബിലെത്തിയിട്ടില്ലായിരുന്നു. 18ശക്തിയേറിയ കാറ്റടിച്ചിരുന്നതു കൊണ്ട് ബഹർ ഇളകിമറിഞ്ഞു. 19മൂന്നോ നാലോ മൈൽ ബുഅ്ദ് തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ ഈസാ(അ) ബഹറിനു മീതേ നടന്ന് തോണിയെ സമീപിക്കുന്നതു കണ്ട് അവര്‍ ബേജാറായി. 20ഈസാ(അ) അവരോടു പറഞ്ഞു: ഞാനാണ്; ബേജാറാവണ്ടാ. 21അദ്ദേഹത്തെ തോണിയിൽ കയറ്റാന്‍ അവർക്ക് പൂതി ഉണ്ടായിരുന്നു. എന്നാൽ തോണി അപ്പോഴേക്കും അവര്‍ക്ക് എത്തേണ്ട കരയിൽ എത്തിയിരുന്നു.
22അവിടെ ഒരു തോണി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും സ്വഹാബികളോടൊപ്പം ഈസാ(അ) അതില്‍ കയറിയിരുന്നില്ല എന്നും സ്വഹാബികൾ തനിയേ ആണു പോയതെന്നും ബഹറിന്റെ അക്കരെ നിന്ന ആളുകള്‍ക്ക് പിറ്റെ യൌമിൽ അറഫായി. 23റബ്ബ് ദുആയോടെ ശുക്ർ ചെയ്തു നല്‍കിയ ഖുബ്ബൂസ് അന്നാസ് ഒചീനിച്ച ആ സ്ഥലത്തേക്കു തിബേരിയാസില്‍ നിന്നു മറ്റു തോണികളിൽ ആളുകള്‍ വന്നു. 24ഈസാ(അ)മും സ്വഹാബികളും അവിടെയില്ലെന്നു കണ്ടപ്പോള്‍ ആളുകൾ തോണികളില്‍ കയറി ഈസാ(അ)നെത്തിരക്കി കഫര്‍ണാമിലെത്തി.
ഹയാത്തുൽ ഖുബ്ബൂസ്
25ഈസാ(അ)നെ ബഹറിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: മുഅല്ലീം, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? 26ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഹഖ് ഹഖായി ഞാന്‍ പറയുന്നു, മുഹ്ജിസാത്തുകള്‍ കണ്ടതു കൊണ്ടല്ല, ഖുബ്ബൂസ് കഴിച്ചു റാഹത്തായതു കൊണ്ടാണ് നിങ്ങള്‍ എന്നെ തേടുന്നത്. 27ഹലാക്കായിത്തീരുന്ന ഖബ്ബൂസിനു വേണ്ടി പണിയെടുക്കാതെ ഇബ്നുൽ ഇൻസാൻ തരുന്ന ഹയാത്തുൽ അബദിയയിലേക്കുള്ള ഖുബ്ബൂസിനു വേണ്ടി പണിയെടുക്കുവിന്‍. എന്തെന്നാല്‍, അബ്ബയായ അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാനഹു വതഅലാ [d] 6.27 അള്ളാഹു സുബ്ഹാനഹു വതഅലാ need an Explanisation or some other word
35ഈസാ(അ) അവരോടു പറഞ്ഞു: ഞാനാണ് ഹയാത്തുൽ ഖുബ്ബൂസ്[e] 6.35 ഹയാത്തുൽ ഖുബ്ബൂസ് ജീവന്റെ ഖുബ്ബൂസ് . എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ ഈമാൻ വെക്കുന്നവന് ദാഹിക്കുകയുമില്ല. 36എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും ഈമാൻ വെക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. 37അബ്ബ എനിക്കു നല്‍കുന്നവരെല്ലാം എന്റെ ഖരീബിൽ വരും. എന്റെ ഖരീബില്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. 38ഞാന്‍ ജന്നത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ മശീഅത്ത് ചെയ്യാനല്ല, എന്നെ മുർസലാക്കിയവന്റെ മശീഅത്ത് നിറവേറ്റാനാണ്. 39അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, ഖിയാമത്ത് നാളിൽ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ മുർസലാക്കിയവന്റെ മശീഅത്ത്. 40ഇബ്നുള്ളയെ[f] 6.40 ഇബ്നുള്ളയെ പുത്രനെ കാണുകയും അവനില്‍ ഈമാൻ വെക്കുകയും ചെയ്യുന്നവനാരോ അവനു ഹയാത്തുൽ അബദിയാ ഉണ്ടാകണമെന്നതാണ് എന്റെ അബ്ബയുടെ മശീഅത്ത്. ഖിയാമത്ത് നാളിൽ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
41ജന്നത്തില്‍ നിന്ന് ഇറങ്ങിവന്ന ഖുബ്ബൂസ് ഞാനാണ് എന്ന് അവന്‍ പറഞ്ഞതിനാല്‍ യൂദര്‍ അവനെതിരേ നമീമത്ത് പറഞ്ഞു. 42അവര്‍ പറഞ്ഞു: ഇവന്‍ യൂസഫിന്റെ മകനായ ഈസായല്ലേ? ഇവന്റെ ഉപ്പയെയും ഉമ്മയെയും നമുക്കറിയാമല്ലോ? പിന്നെയെങ്ങനെയാണ്, ഞാന്‍ ജന്നത്തില്‍ നിന്നിറങ്ങി വന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? 43ഈസാ(അ) അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്പരം നമീമത്ത് പറയേണ്ടതില്ല. 44എന്നെ മുർസലാക്കിയ അബ്ബ ജദബ് വച്ചാലല്ലാതെ ഒരുവനും എന്റെ ഹള്റത്തിലേക്കു വരാന്‍ പറ്റില്ല. ഖിയാമത്ത് നാളിൽ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. 45അവരെല്ലാവരും അള്ളാഹുവിനാൽ തഅലീം നൽകപ്പെട്ടവരാകും എന്ന് കിത്താബുൽ മുഹ്ജിസാത്തുകളിൽ എഴുതപ്പെട്ടിരിക്കുന്നു. അബ്ബയിൽ നിന്നു കേൾക്കുകയും തഅലീം ഖുബൂലാക്കുകയും ചെയ്തവരെല്ലാം എന്റെ ഖരീബില്‍ വരുന്നു. 46ഇതിന്റെ മഅന ആരെങ്കിലും അബ്ബയെ കണ്ടിട്ടുണ്ട് എന്നല്ല, അള്ളാഹുവില്‍ നിന്നുള്ളവന്‍ മാത്രമേ അബ്ബയെ കണ്ടിട്ടുള്ളു[g] 6.46 അബ്ബയായ അള്ളാഹു സുബ്ഹാനഹു വതആലായെ കണ്ടിട്ടുള്ളു need more discussion . 47ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈമാൻ വെക്കുന്നവനു ഹയാത്തുൽ അബദിയാ ഉണ്ട്. 48ഞാന്‍ ഹയാത്തുൽ ഖുബ്ബൂസാണ്. 49നിങ്ങളുടെ പിതാമഹൻമാര്‍ സഹ്റായില്‍ വച്ചു മന്നാ ഒചീനിച്ച്; എങ്കിലും അവര്‍ വഫാത്തായി. 50ഇതാകട്ടെ, ഇൻസാൻ ഒചീനിക്കുന്നതിനു വേണ്ടി ജന്നത്തില്‍ നിന്നിറങ്ങിയ ഖുബ്ബൂസാണ്. ഇതു ഒചീനിക്കുന്നവന്‍ മൌത്താകുകയില്ല. 51ജന്നത്തില്‍ നിന്നിറങ്ങിയ ഹയാത്തുൽ ഖുബ്ബൂസ് ഞാനാണ്. ആരെങ്കിലും ഈ ഖുബ്ബൂസ് കഴിച്ചാല്‍ അവന് ഹയാത്തുൽ അബദിയാ ലഭിക്കുന്നതാണ്. ദുനിയാവിന്റെ ഹയാത്തിനു വേണ്ടി ഞാന്‍ നല്‍കുന്ന ഖുബ്ബൂസ് എന്റെ നഫ്സാണ്.
52ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ നഫ്സ് നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. 53ഈസാ(അ) പറഞ്ഞു: ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഇബ്നുൽ ഇൻസാന്റെ നഫ്സ് ഒചീനിക്കുകയും അവന്റെ ദമ് പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ഹയാത്ത് ഉണ്ടായിരിക്കുകയില്ല. 54എന്റെ നഫ്സ് ഒചീനിക്കുകയും എന്റെ ദമ് ശുർബ് ചെയ്യുകയും ചെയ്യുന്നവനു ഹയാത്തുൽ അബദിയാ ഉണ്ടാകും. ഖിയാമത്ത് നാളിൽ ഞാന്‍ അവനെ ഉയിര്‍പ്പിക്കും. 55എന്തെന്നാല്‍, എന്റെ നഫ്സ് ഹഖീഖത്തായ അക്കലാണ്. എന്റെ ദമ് ഹഖീഖത്തായ ശറാബുമാണ്. 56എന്റെ നഫ്സ് ഒചീനിക്കുകയും എന്റെ ദമ് ശുർബ് ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും പാർക്കുന്നു. 57ഹയ്യുൽ ഖയൂമായ അബ്ബ എന്നെ മുർസലാക്കി; ഞാന്‍ അബ്ബ മൂലം ഹയാത്തിലാകും. അതുപോലെ, എന്നെ അക്കലാക്കുന്നവന്‍[h] 6.57 അക്കലാക്കുന്നവന്‍ ഭക്ഷണമാക്കുന്നവൻ ഞാന്‍ മൂലം ഹയാത്തിലാകും. 58ഇതു ജന്നത്തില്‍നിന്നിറങ്ങിവന്ന ഖുബ്ബൂസാണ്. ഉപ്പാപ്പമാര്‍ മന്നാ ഒചീനിച്ച്; എങ്കിലും മൌത്തായി. അതുപോലെയല്ല ഈ ഖുബ്ബൂസ്. ഇതു കഴിക്കുന്നവന്‍ അബദിയായി ഹയാത്തിലായിരിക്കും. 59കഫര്‍ണാമിലെ മസ്ജിദിൽ തഅലീം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഹയാത്തുൽ അബദിയായുടെ കലാമുകൾ
60ഇതുകേട്ട് അവന്റെ സ്വഹാബികളില്‍ പലരും പറഞ്ഞു: ഈ കലിമ കഠിനമാണ്. ഇതു കേൾക്കാന്‍ ആര്‍ക്കു കഴിയും? 61തന്റെ സ്വഹാബികൾ നമീമത്ത് പറയുന്നു എന്നു അറഫായ ഈസാ(അ) അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച വരുത്തുന്നുവോ? 62അങ്ങനെയെങ്കില്‍ ഇബ്നുൽ ഇൻസാൻ ആദ്യം ആയിരുന്നിടത്തേക്ക് കയറിപ്പോകുന്നത് നിങ്ങള്‍ കണ്ടാലോ? 63റൂഹുൽ ഖുദ്ദൂസാണു ഹയാത്ത് നല്‍കുന്നത്; നഫ്സ് ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ ഖൌൽ റൂഹും ഹയാത്തുമാണ്. 64എന്നാല്‍, ഈമാനില്ലാത്തവരായി നിങ്ങളില്‍ ചിലരുണ്ട്. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന് അറഫായിരുന്നു. 65അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്, അബ്ബയില്‍ നിന്നു നിഅമത്ത് ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്.
66ഇതിനുശേഷം അവന്റെ സ്വഹാബികളില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല. 67ഈസാ(അ) പന്ത്രണ്ടു പേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ? 68ശിമയൂന്‍ സഫ് വാൻ ഇജാപത്ത് പറഞ്ഞു: റബ്ബേ, ഞങ്ങള്‍ ആരുടെ ഖരീബിലേക്കു പോകും? ഹയാത്തുൽ അബദിയായുടെ കലിമ നിന്റെ പക്കലുണ്ട്. 69നീയാണു അള്ളാഹുവിൻറെ മുഖദ്ദിസ്സ് എന്നു ഞങ്ങള്‍ ഈമാൻ വെക്കുകയും അറഫാക്കുകയും ചെയ്തിരിക്കുന്നു. 70ഈസാ(അ) അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ ഇബിലീസാണ്. 71അവന്‍ ഇതു പറഞ്ഞത് ശിമയൂന്‍ സ്‌കറിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാല്‍, പന്ത്രണ്ടു പേരിലൊരുവനായ അവനാണ് ഈസാ(അ)നെ ഒറ്റിക്കൊടുക്കാനിരുന്നത്.