യഹിയ്യ 18
ഈസാ അൽ മസീഹിനെ ബന്ധിക്കുന്നു
(മത്തായി 26:47-56; മര്‍ക്കോസ് 14:43-50)
18 1ഇതു പറഞ്ഞശേഷം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) സ്വഹാബികളോടു കൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. ഈസാ(അ) മും സ്വഹാബികളും അതില്‍ പ്രവേശിച്ചു.
2ഈസാ(അ)നെ ഒറ്റിക്കൊടുത്ത യൂദാസിനും ആ മകാൻ അറഫായിരുന്നു. കാരണം, ഈസാ(അ) പലപ്പോഴും സ്വഹാബികളോടു കൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു. 3യൂദാസ് ഒരു കൂട്ടം ജുനൂദുകളെയും ഇമാം പ്രമുഖന്‍മാരുടെയും ഫരിസേയരുടെയും ഖരീബില്‍ നിന്നു ഖിദ്മത്കാരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. 4തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറഫായിരുന്ന ഈസാ(അ) മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണ് തേടുന്നത്? 5അവര്‍ പറഞ്ഞു: ഈസാ നസ്രീയനെ. ഈസാ(അ) പറഞ്ഞു: അതു ഞാനാണ്. ഈസാ(അ) ഒറ്റിക്കൊടുത്ത യൂദാസും അവരോടു കൂടെ ഉണ്ടായിരുന്നു. 6ഞാനാണ് എന്ന് ഈസാ(അ) പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലം പതിക്കുകയും ചെയ്തു. 7ഈസാ(അ) വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെ തേടുന്നു? അവര്‍ പറഞ്ഞു: ഈസാ നസ്രീയനെ. 8ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്ക്കൊള്ളട്ടെ. 9നീ എനിക്കു തന്നവരില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് ഈസാ(അ) പറഞ്ഞ കലിമത്ത് കാമിലാകാന്‍ വേണ്ടിയായിരുന്നു ഇത്. 10ശിമയൂന്‍ സഫ് വാൻ സയ്ഫ് ഊരി പ്രധാന ഇമാമിന്‍റെ ഖാദിമിനെ വെട്ടി അവന്‍റെ യമീൻ ഉദ്ൻ മുറിച്ചു കളഞ്ഞു. ആ ഖാദിമിന്‍റെ ഇസ്മ് മല്‍ക്കോസ് എന്നായിരുന്നു. 11ഈസാ(അ) സഫ് വാനോടു പറഞ്ഞു: സയ്ഫ് ഉറയിലിടുക. അബ്ബ എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?
പ്രധാന ഇമാമിന്‍റെ മുമ്പില്‍
(മത്തായി 26:57-58; മര്‍ക്കോസ് 14:53-54; ലൂക്കാ 22:54)
12അപ്പോള്‍ പടയാളികളും അവരുടെ അധിപനും ജൂദരുടെ ഖിദ്മത്ത്കാരും കൂടി ഈസാ(അ)നെ പിടിച്ചു ബന്ധിച്ചു. 13അവര്‍ ഈസാ(അ)നെ ആദ്യം അന്നാസിന്‍റെ ഖരീബിലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാന ഇമാമായ ഖയഫര്റിന്റെ അമ്മായിയപ്പനായിരുന്നു. 14ജനങ്ങള്‍ക്കു വേണ്ടി ഒരാള്‍ മരിക്കുന്നതു മുനാസിബാണെന്നു ജൂദരെ ഉപദേശിച്ചതു ഖയഫര്റാണ്.
സഫ് വാൻ ഈസാ(അ)നെ തള്ളിപ്പറയുന്നു
(മത്തായി 26:69-70; മര്‍ക്കോസ് 14:66-68; ലൂക്കാ 22:55-57)
15ശിമയൂന്‍ സഫ് വാനും സ്വഹാബികളില്‍ മറ്റൊരുവനും ഈസാ(അ)നെ അനുഗമിച്ചിരുന്നു. ആ സ്വഹാബിയെ പ്രധാനാചാര്യനു[b] 18.15 പ്രധാനാചാര്യനു ഇവിടെ ഒരാളാണ് അതുകൊണ്ട് ഉലമാക്കൾ എന്ന ബഹു കലിമത്ത് ചേരില്ല പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ ഈസാ(അ) മിനോടുകൂടെ പ്രധാന ഇമാമിന്‍റെ കൊട്ടാര മുറ്റത്തു പ്രവേശിച്ചു. 16സഫ് വാനാകട്ടെ പുറത്തു ബാബിങ്കൽ നിന്നു. അതിനാല്‍ പ്രധാന ഇമാമിന്‍റെ പരിചയക്കാരനായ മറ്റേ സ്വഹാബി പുറത്തു ചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് സഫ് വാനെയും അകത്തു പ്രവേശിപ്പിച്ചു. 17അപ്പോള്‍ ആ പരിചാരിക സഫ് വാനോടു ചോദിച്ചു: നീയും ഈ മനുഷ്യന്‍റെ സ്വഹാബികളില്‍ ഒരുവനല്ലേ? അല്ല എന്ന് അവന്‍ പറഞ്ഞു. 18തണുപ്പായിരുന്നതിനാല്‍ ഖാദിമുകളും ഖിദ്മത്ത്കാരും തീ കായുകയായിരുന്നു. സഫ് വാനും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.
പ്രധാന ഇമാം ചോദ്യം ചെയ്യുന്നു
(മത്തായി 26:59-66; മര്‍ക്കോസ് 14:55-64; ലൂക്കാ 22:66-71)
19പ്രധാന ഇമാം ഈസാ(അ)നെ അവന്‍റെ സ്വഹാബികളെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു. 20ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഞാന്‍ പരസ്യമായിട്ടാണു ഈ ദുനിയാവിനോടു സംസാരിച്ചത്. എല്ലാ ജൂദരും ഒരുമിച്ചു കൂടുന്ന പള്ളിയിലും ബൈത്തുള്ളയിലുമാണ് ദാഇമായി ഞാന്‍ തഅലീം ചെയ്തിട്ടുള്ളത്. സിർറായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. 21എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം. 22ഈസാ(അ) ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന ഖാദിമിലൊരുവന്‍, ഇങ്ങനെയാണോ പ്രധാന ഇമാമിനോടു ഇജാപത്ത് പറയുന്നത് എന്നു ചോദിച്ചു കൊണ്ട് ഈസാ(അ)നെ അടിച്ചു. 23ഈസാ(അ) അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു? 24അപ്പോള്‍ അന്നാസ് ഈസാ(അ)നെ ബന്ധിച്ചു ഖയഫര്റിന്റെ ഖരീബിലേക്കയച്ചു.
സഫ് വാൻ വീണ്ടും തള്ളിപ്പറയുന്നു
(മത്തായി 26:71-75; മര്‍ക്കോസ് 14:69-72; ലൂക്കാ 22:58-62)
25ശിമയൂന്‍ സഫ് വാൻ തീ കാഞ്ഞു കൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: നീയും അദ്ദേഹത്തിന്‍റെ സ്വഹാബികളിൽ ഒരുവനല്ലേ? അല്ല എന്ന് അവന്‍ തള്ളിപ്പറഞ്ഞു. 26പ്രധാന ഇമാമിന്‍റെ ഖാദിമുകളിലൊരുവനും സഫ് വാൻ ഉദ്ൻ ഛേദിച്ചവന്‍റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ? 27സഫ് വാൻ വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.
പീലാത്തോസിന്‍റെ മുമ്പില്‍
(മത്തായി 27:1-2; മത്തായി 27:11-14; മര്‍ക്കോസ് 15:1-5; ലൂക്കാ 23:1-5)
28ഈസാ(അ) അവര്‍ ഖയഫര്റിന്റെ അടുത്തു നിന്നു ഖസറിലേക്കു കൊണ്ടുപോയി. അപ്പോള്‍ സുബഹിന്റെ സമയമായിരുന്നു. അശുദ്ധരാകാതെ ഫുസ്ഹ് ഒചീനിക്കേണ്ടതിനാല്‍ അവര്‍ ഖസറിൽ ദാഖിലായില്ല. 29അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ ഖരീബില്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്? 30അവര്‍ പറഞ്ഞു: ഇദ്ദേഹം ശർറ് പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇദ്ദേഹത്തെ നിനക്ക് ഏല്‍പിച്ചു തരുകയില്ലായിരുന്നു. 31പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ ഇവനെ കൊണ്ടു പോയി നിങ്ങളുടെ ശരീഅത്തനുസരിച്ചു ഹിസാബ് ചെയ്യുവിന്‍. അപ്പോള്‍ ജൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് ശരീഅത്ത് ഞങ്ങളെ അനുവദിക്കുന്നില്ല. 32ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചു കൊണ്ട് ഈസാ(അ) പറഞ്ഞ കലിമ കാമിലാകാനാണ് ഇതു സംഭവിച്ചത്.
33പീലാത്തോസ് വീണ്ടും ഖസറില്‍ ദുഖൂൽ ചെയ്ത് ഈസാ(അ)നെ വിളിച്ച് അവനോടു ചോദിച്ചു: നീ ജൂദരുടെ മലിക്കാണോ? 34ഈസാ(അ) ഇജാപത്ത് പറഞ്ഞു: നീ ഇതു നഫ്സിയായി പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? 35പീലാത്തോസ് പറഞ്ഞു: ഞാന്‍ ജൂദനല്ലല്ലോ; അങ്ങയുടെ ജനങ്ങളും ഇമാം പ്രമുഖന്‍മാരുമാണ് അങ്ങയെ എനിക്കേല്‍പിച്ചു തന്നത്. അങ്ങുന്ന് എന്താണു ചെയ്തത്? 36ഈസാ(അ) പറഞ്ഞു: എന്‍റെ ദൌല ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ ജൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍റെ ഖിദ്മത്കാര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍റെ ദൌല ഐഹികമല്ല. 37പീലാത്തോസ് ചോദിച്ചു: അപ്പോള്‍ അങ്ങുന്ന് മലിക്കാണ് അല്ലേ? ഈസാ(അ) ഇജാപത്ത് പറഞ്ഞു: നീ തന്നെ പറയുന്നു, ഞാന്‍ മലിക്കാണെന്ന്. ഇതിനു വേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനു വേണ്ടിയാണ് ഞാന്‍ ഈ ദുനിയാവിലേക്കു വന്നതും-ഹഖിനു ശഹാദത്ത് നല്‍കാന്‍. ഹഖില്‍ നിന്നുള്ളവന്‍ എന്‍റെ സോത്ത് കേള്‍ക്കുന്നു. 38പീലാത്തോസ് ഈസാ(അ)മിനോടു ചോദിച്ചു: എന്താണു ഹഖ്?
മൌത്തിനു വിധിക്കപ്പെടുന്നു
(മത്തായി 27:15-31; മര്‍ക്കോസ് 15:6-20; ലൂക്കാ 23:13-25)
39ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും ജൂദരുടെ ഖരീബിലേക്കു ചെന്ന് അവരോടു പറഞ്ഞു: ഓറില്‍ ഒരു ജറീമത്തും ഞാന്‍ കാണുന്നില്ല. എന്നാല്‍ യൗമുൽ ഫിസ്ഹിന് ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ ജൂദരുടെ മലിക്കിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ? 40ഈ ഇൻസാനെ അല്ല, ബറാബ്ബാസിനെ എന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ബറാബ്ബാസ് ഒരു സാരീഖ് ആയിരുന്നു.