സൂറ അൽ-യിശായ്യാ 5

יְשַׁעְיָהוּ (Yeshayahu)

റബ്ബൽ ആലമീന്റെ കർമ് തോട്ടം

5 1എന്റെ ഹബീബിനുവേണ്ടി, അവനു തന്റെ കർമുതോട്ടത്തിനു നേരേയുള്ള മഹബത്തിനെ മദ്ഹ്ചെയ്തുകൊണ്ട് ഞാന്‍ ഒരു നശീദ് പാടട്ടെ. വളരെ മുസ്മിറായുള്ള ജബലില്‍ എന്റെ ഹബീബിന് ഒരു കർമ് ഉണ്ടായിരുന്നു.

2അവന്‍ അതു കിളച്ചു ഹജറുകള്‍ ഇസാലാക്കി ജയ്യിദായ ഇനബു ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്റെ വസ്വ്തില്‍ അവന്‍ ഒരു കാവല്‍മാടം ബിനാചെയ്തു; ഇനബുചക്കു കുഴിച്ചിടുകയും ചെയ്തു. അത് ജയ്യിദായ ഇനബു ഫാക്കിഹ നല്‍കുമെന്ന് അവന്‍ റജാആക്കിയിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു വഹ്ശീഇനബുഫാക്കിഹായാണ്.

3ഉർശലീം മുഖീമീനുകളേ, യൂദായില്‍ സകനാക്കുന്നവരേ, എന്നെയും എന്റെ കർമുതോട്ടത്തെയും കുറിച്ച് നിങ്ങള്‍തന്നെ വിധി പറയുവിന്‍.

4എന്റെ കർമുതോട്ടത്തിനു വേണ്ടി ഞാന്‍ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഞാന്‍ നല്ല ഇനബ് അതില്‍ നിന്നു പ്രതീക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് അതു വഹ്ശീഇനബുഫാക്കിഹ പുറപ്പെടുവിച്ചത്?

5ഈ കർമ് തോട്ടത്തിനോടു ഞാന്‍ എന്തു ചെയ്യുമെന്ന് ഇപ്പോള്‍ പറയാം. ഞാന്‍ അതിന്റെ വേലി പൊളിച്ചുകളഞ്ഞ് ഹലാക്കിനു വിട്ടുകൊടുക്കും. അതിന്റെ ജിദാറുകള്‍ ഞാന്‍ ഇടിച്ചു ഹലാക്കാക്കും. തോട്ടം ചവിട്ടി ദസ്സാക്കപ്പെടും.

6ഞാന്‍ അതിനെ ഖറാബാക്കും; അതിനെ ഖത്ആക്കിയൊരുക്കുകയോ അതിന്റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ ഹസക്കുകളും ശൌക്കുകളും വളരും. അതിന്‍മേല്‍ മത്വർ വര്‍ഷിക്കരുതെന്നു ഞാന്‍ സബാഹുകളോട് അംറാക്കും.

7ജുൻദുകളുടെ റബ്ബൽ ആലമീന്റെ കർമുകൾ ഇസ്രായീല്‍ ബൈത്താണ്. യൂദാഖൌമാണ്, അവിടുന്ന് ഫറഹാകുന്ന കൃഷി. അദ്ൽനുവേണ്ടി അവിടുന്ന് മുൻതളിറായിരുന്നു. നതീജ ദമ്ചൊരിച്ചില്‍ മാത്രം! ബർറിന് ഇവദ് സിദ്ഖ് മഹ്റൂമാക്കപ്പെട്ടവരുടെ ബുകാഅ്!

ഫാസിഖുകള്‍ക്കു മുസീബത്ത്

8മറ്റാര്‍ക്കും മല്കനാക്കാന്‍ ഇടം കിട്ടാത്തവിധം ബൈത്തോടു ബൈത്തുചേര്‍ത്ത്, ഹഖ് ലോടു ഹഖ്ല്‍ചേര്‍ത്ത്, അതിന്റെ വസ്വ്തില്‍ തനിച്ചുസകാനാക്കുന്നവര്‍ക്കു മുസീബത്ത്!

9ജുൻദുകളുടെ റബ്ബൽ ആലമീൻ ഖസം ചെയ്യുന്നത് ഞാന്‍ സംആക്കി: കസീറായ ബൈത്തുകള്‍ ഖറാബാകും. ബഹ്ജത്തുള്ള മാളികകള്‍ മല്കനാക്കാന്‍ ആളില്ലാതെ ഖറാബായി കിടക്കും.

10അശ്റ ഫദാദീൻ കർമുതോട്ടത്തില്‍നിന്ന് ഒരു ബത്ത് നബീദും ഒരു ഹൂമര്‍ ബദ്റില്‍നിന്ന് ഒരു ഈഫാ ഹുബൂബും മാത്രം ഗല്ലത്ത് ഹാസ്വിലാകും.

11മുസ്കിറുകളുടെ പിന്നാലെ ഓടാന്‍വേണ്ടി ഫജ്റിലെ ഉണരുകയും ഖംറ് ശുർബി മസ്താകാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു മുസീബത്ത്!

12അവരുടെ ഈദുകളില്‍ സിത്താറും റബാബും ദഫ്ഫും നായും ശിദ്ദത്തേറിയ നബീദും ഉണ്ട്. എന്നാല്‍, അവര്‍ റബ്ബൽ ആലമീന്റെ അമലുകളെക്കുറിച്ചു ഫിക്റാക്കുകയോ അവിടുത്തെ അമലുഅയ്ദീകളെ നള്റാക്കുകയോ ചെയ്യുന്നില്ല.

13എന്റെ ഖൌമ് ജഹാലത്ത് നിമിത്തം ഉബൂദിയത്തിലേക്കു നീങ്ങുന്നു; അവരുടെ അമീറുകൾ ജൂഉകൊണ്ടു മയ്യിത്താവുകയും കസീര്‍ അത്വ്ശൻമാരായിക്കഴിയുകയും ചെയ്യുന്നു.

14അതിനാല്‍, ഹാവിയത്തിന്റെ ശറഹ് സയിദായിരിക്കുന്നു. ഹദ്ദിനപ്പുറം അതു ഫമ് പിളര്‍ന്നിരിക്കുന്നു. ഊർശലീമിലെ ശരീഫുകളും ആമുന്നാസും അവിടുത്തെ കബീറായ ആള്‍ക്കൂട്ടവും അവളില്‍ ഫഖ്ർ കൊള്ളുന്നവരും അതില്‍ സാഖിത്താകുന്നു.

15ഇൻസാനു റഅ്സ് കുനിക്കാന്‍ ഇടവന്നു. ബശ്ര്‍ ഖിസ് യിലായി. ഖിബ്റൻമാർ ഹയാഇലായി.

16ജുൻദുകളുടെ റബ്ബൽ ആലമീൻ സലാഹിയ്യത്തില്‍ മർഫൂആയി നില്‍ക്കുന്നു; ഖുദ്ധൂസായ ഇലാഹ് നീതിനിഷ്ഠയിലൂടെ തന്റെ ത്വഹാറ ളാഹിറാക്കുന്നു.

17അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചില്‍പുറങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും. മുസമ്മനാത്തായ ഹയവാനുകളും ഖിർഫാനുകളും അവിടത്തെ ബാക്കിയായ ഹലാക്കുകള്‍ക്കിടയില്‍ മേയും.

18കദിബിന്റെ ഹബ്ൽകൊണ്ട് ഇഥ്മിനെ വലിച്ചിഴയ്ക്കുന്നവനു മുസീബത്ത്! ഖത്തീഅത്തിനെ ഹബ്ൽകെട്ടി വലിക്കുന്നവനു മുസീബത്ത്!

19അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാനഹു വതഅലാ സുർഅത്തായി തന്റെ ഫിഅ്ൽ നിറവേറ്റട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായീലിന്റെ ഖുദ്ദൂസായവന്റെ ലക്ഷ്യം ഹാളിറാകട്ടെ, അതു നമുക്ക് അറിയാമല്ലോ എന്ന് അവര്‍ പറയുന്നു.

20ശർറിനെ ഖയ്റെന്നും ഖയ്റിനെ ശർറെന്നും നിദാആക്കുന്നവനു മുസീബത്ത്! നൂറിനെ ളുൽമത്തെന്നും ളുൽമത്തിനെ നൂറിഎന്നും ഗണിക്കുന്നവനു മുസീബത്ത്! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു മുസീബത്ത്!

21തന്നെത്തന്നെ ജഹകീമെന്നും ഫഖീഹെന്നും കരുതുന്നവനു മുസീബത്ത്!

22ഖംറ് ശുർബുന്നതില്‍ അബ്ത്വാലും വിവിധതരം മുസ്കിർ കൂട്ടിക്കലര്‍ത്തുന്നതില്‍ ഹീലത്തുകാരും ആയവര്‍ക്കു മുസീബത്ത്!

23രിശ്,വ വാങ്ങി ശരീറിനെ മഗ്ഫിറത്തിലാക്കുകയും അബ് രിയാഇനു സിദ്ഖ് മഹറൂമാക്കുകയും ചെയ്യുന്നവര്‍ക്കു മുസീബത്ത്!

24നാർനാളത്തില്‍ അസ്ഫുതുരുമ്പുപോലെ, നാറിന്റെജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ അസ്ൽ ജീര്‍ണിക്കും; അവരുടെ സഹ്റുകൾ ഗുബാറുപോലെ പറന്നുപോകും. കാരണം, അവര്‍ ജുൻദുകളുടെ റബ്ബൽ ആലമീന്റെ ശരീഅത്തിനെ നിരസിക്കുകയും ഇസ്രായീലിന്റെ ഖുദ്ദൂസായവന്റെ കലാമിനെ ഖിസ് യാക്കുകയും ചെയ്തു.

25അവിടുത്തെ ഖൌമിനെതിരായി റബ്ബൽ ആലമീന്റെ ഗളബ് ജ്വലിച്ചു. അവിടുന്ന് യദുയര്‍ത്തി അവരെ ളർബി. ജബലുകൾ ഇർതിആദ്കൊണ്ടു. അവരുടെ ജുസ്സത്തുകള്‍ അസിഖ്ഖത്തിൽ നജസുപോലെ കിടന്നു. എന്നിട്ടും അവിടുത്തെ ഗളബ് ശമിച്ചിട്ടില്ല. അവിടുത്തെ യദ് ഇപ്പോഴും മർഫൂആയി നില്‍ക്കുന്നു.

26ബഈദായ ഒരു ഖൌമിന് അവിടുന്ന് ഒരു അലാമത്ത് കാണിക്കും. അർളിന്റെ ത്വർഫുകളില്‍ നിന്ന് അവരെ ചൂളം വിളിച്ചു വരുത്തും. ഇതാ, അതിവേഗം അവര്‍ വരുന്നു.

27ആരും ക്ഷീണിച്ചിട്ടില്ല; ആരുടെയും ഖദമിടറുന്നില്ല. ഒരുവനും നാഇസാവുകയോ നൌമുകയോ ചെയ്യുന്നില്ല. ആരുടെയും നിത്വാഖ് അയഞ്ഞുപോവുകയോ അഹ്ദിയത്തിന്റെ സുയൂർ പൊട്ടുകയോ ചെയ്യുന്നില്ല.

28അവരുടെ സിഹാം മസ്നൂനത്താണ്. അവരുടെ ഖൌസ് മംദൂദായിരിക്കുന്നു. അവരുടെ ഫസറുകളുടെ ഹാഫിറുകൾ സ്വവ്വാൻപോലെയും അവരുടെ ബക്രത്തുകള്‍ സൌബഅത്തുപോലെയുമാണ്.

29അവരുടെ ഹദർ അസദിന്റേതുപോലെയാണ്. യുവഹസദുകളെപ്പോലെ അവര്‍ ഹദറുന്നു. അവര്‍ മുരളുകയും ഇരപിടിച്ചു വലിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. ആര്‍ക്കും നജാത്താക്കാന്‍ സാധിക്കുകയില്ല.

30അന്ന് അവര്‍ അതിനെ നള്റാക്കി ബഹ്റിന്റെ ഹദിർ പോലെ മുരളും. ആരെങ്കിലും ബലദിലേക്കു നള്റാക്കിയാല്‍ അവിടെ ളുൽമത്തും ഗയ്ളും ആയിരിക്കും. സഹാബുകള്‍ നൂറിനെ ഇബ്തിലാആക്കിക്കളയും.


Footnotes