ഇബ്രാനി 11 Πρὸς Ἑβραίους (Pros Hebraious)
പൂര്‍വികരുടെ ഈമാൻ
11 1ഈമാൻ എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. 2ഇതു മൂലമാണ് പൂര്‍വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്. 3റബ്ബുൽ ആലമീന്റെ കലിമത്തുള്ളയാല്‍ ദുനിയാവ് ഖൽഖാക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും ഈമാൻ മൂലം നാം അറഫാകുന്നു.
4ഈമാൻ മൂലം ഹാബീല്‍ കാബീലിന്‍റതിനെക്കാള്‍ അഫ്ളലായ ഖുർബാനി അള്ളാഹുവിനു തഖ്ദീം ചെയ്തു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച നേർച്ചകളെക്കുറിച്ചു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ തന്നെ ശഹാദത്ത് അതാആക്കി. 5അവന്‍ മരിച്ചെങ്കിലും തന്റെ ഈമാനിലൂടെ ഇന്നും സംസാരിക്കുന്നു. ഈമാൻ മൂലം ഇദ്രീസ് മൌത്ത് കാണാതെ സംവഹിക്കപ്പെട്ടു. അള്ളാഹു സുബുഹാന വതഅലാ അവനെ സംവഹിച്ചതു കൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടുമില്ല. 6ഹാക്കദാ എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ അള്ളാഹുവിനെ പ്രസാദിപ്പിച്ചുവെന്ന് അവനു ശഹാദത്ത് ഹാസിലായി. ഈമാനില്ലാതെ അള്ളാഹുവിനെ ഇർളാഅ് ചെയ്യുക മുംകിനല്ല. അള്ളാഹുവിൻറെ ഹള്റത്തിൽ തഅവ്വുദ് പ്രാപിക്കുന്നവര്‍ അള്ളാഹു ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു സമറത്ത് അതാആക്കുമെന്നും ഈമാൻ വെക്കണം. 7ഈമാൻ മൂലമാണ് നൂഹ് നബി അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി അള്ളാഹു ഇൻദാർ കൊടുത്തപ്പോള്‍, തന്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിര്‍മിച്ചത്. ഇതുമൂലം അവന്‍ ധുനിയാവിനെ ജറീമത്ത് വിധിക്കുകയും ഈമാനില്‍ നിന്നുളവാകുന്ന അദ്ൽന്റെ അവകാശിയാവുകയും ചെയ്തു.
8ഈമാൻ മൂലം ഇബ്രാഹീം തനിക്ക് മീറാസായി ലഭിക്കാനുള്ള മകാനിലേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ ഇത്വാഅത്ത് ചെയ്ത്. എവിടേക്കാണു പോകേണ്ടതെന്നറിയാതെ തന്നെയാണ് അവന്‍ പുറപ്പെട്ടത്. 9ഈമാനോടെ അവന്‍ വാഗ്ദത്ത അർളില്‍ വിദേശിയെപ്പോലെ മക്സായി. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാഖൂബിനോടുമൊത്ത് അവന്‍ കൂടാരങ്ങളില്‍ താമസിച്ചു. 10അള്ളാഹു സുബുഹാന വതഅലാ സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു മദീനയെ അവന്‍ റജാആക്കിയിരുന്നു. 11തന്നോടു മൌഊദ് ചെയ്തവന്‍ വിശ്വസ്തനാണെന്നു വിചാരിച്ചതു കൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ ഈമാൻ മൂലം ഗര്‍ഭധാരണത്തിനു വേണ്ട ഖുവ്വത്ത് പ്രാപിച്ചു. 12അതിനാല്‍, ഒരുവനില്‍ നിന്ന് - അതും മൃതപ്രായനായ ഒരുവനില്‍ നിന്ന് - സമാഅ് ലെ നക്ഷത്രജാലങ്ങള്‍ പോലെയും കടലോരത്തെ സംഖ്യാതീതമായ മണല്‍ത്തരികള്‍ പോലെയും വളരെപ്പേര്‍ ജനിച്ചു.
13ഇവരെല്ലാം ഈമാനോടെയാണ് മരിച്ചത്. അവര്‍ മൌഊദ് ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ബഈദുനിന്ന് അവയെക്കണ്ട് സലാം ചെയ്യുകയും തങ്ങള്‍ ദുനിയാവിൽ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു. 14ഹാക്കദാ പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കുന്നു. 15തങ്ങള്‍ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കു തന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു. 16ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്ഠവും ജന്നത്തിൻറേതുമായതിനെ മുറാദ് വയ്ക്കുന്നു. അവരുടെ മഅ്ബൂദ് എന്നു വിളിക്കപ്പെടുന്നതില്‍ അള്ളാഹു വതഅലാ ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു മദീന തയ്യാറാക്കിയിട്ടുണ്ടല്ലോ.
17ഈമാൻ മൂലമാണ്, പരീക്ഷിക്കപ്പെട്ടപ്പോള്‍ ഇബ്രാഹീം ഇസഹാക്കിനെ സമര്‍പ്പിച്ചത്. 18ഇസഹാക്കിലൂടെ നിന്റെ ഔലാദ് മദ്ഉവ്വാക്കപ്പെടും എന്ന മൌഊദ് സ്വീകരിച്ചിരുന്നിട്ടും, അവന്‍ തന്റെ ഏകപുത്രനെ ഖുർബാനിയര്‍പ്പിക്കാന്‍ ഒരുങ്ങി. 19മൌത്തായവരില്‍ നിന്നു ബശറിനെ ഉയിര്‍പ്പിക്കാന്‍ പോലും അള്ളാഹുവിനു കഴിയുമെന്ന് അവന്‍ കരുതി. അതുകൊണ്ട്, ആലങ്കാരികമായിപ്പറഞ്ഞാല്‍ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി. 20വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഈമാനാല്‍ ഇസഹാക്ക് യാഖൂബിനെയും ഏസാവിനെയും മുബാറക്കാക്കി. 21ആസന്ന മരണനായ യാഖൂബ് തന്റെ അസ്വാ ഊന്നി നിന്ന് ഇബാദത്ത് ചെയ്തുകൊണ്ട്, യൂസുഫിന്റെ ഔലാദുകളെ ഓരോരുത്തരെയും ഈമാനോടെ മുബാറക്കാക്കി. 22യൂസുഫ് മരിക്കുമ്പോള്‍, ഈമാൻ മൂലം ബനൂ ഇസ്റായേൽ ഔലാദുകളുടെ പുറപ്പാടിനെ ഖൽബിൽ കണ്ടു കൊണ്ട് തന്റെ അള്മുകൾ എന്തുചെയ്യണമെന്നു അംറുകൾ അത്വാആക്കി.
23ഈമാൻ മൂലം മൂസാ നബിയെ, അവന്‍ ജനിച്ചപ്പോള്‍ അബും ഉമ്മും സലാസു ശഹ്ർ കാലത്തേക്ക് ഇഖ്ഫാആക്കി. എന്തെന്നാല്‍, സ്വബിയ്യ് സുന്ദരനാണെന്ന് അവര്‍ കണ്ടു. രാജകല്‍പനയെ അവര്‍ ഭയപ്പെട്ടില്ല. 24മൂസാ നബി നുമൂആയി മജീആയപ്പോള്‍, ഫിർഔന്റെ മകളുടെ ഇബ്നായ എന്നു വിളിക്കപ്പെടുന്നത് ഈമാൻ മൂലം അവന്‍ നിഷേധിച്ചു. 25മഅ്സിയത്തിന്റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ അള്ളാഹുവിൻറെ ഖൌമിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്ടപ്പെട്ടത്. 26അൽ മസീഹിനെ പ്രതി സഹിക്കുന്ന നിന്ദനങ്ങള്‍ മിസ്ർലെ നിധികളെക്കാള്‍ വിലയേറിയ സമ്പത്തായി അവന്‍ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവന്‍ നള്റിനെ പതിച്ചത്. 27രാജകോപം ഭയപ്പെടാതെ, ഈമാനാല്‍ അവന്‍ മിസ്റ് വിട്ടു. അദൃശ്യനായവനെ ദര്‍ശിച്ചാലെന്ന പോലെ അവന്‍ സഹിച്ചുനിന്നു. 28ആദ്യജാതന്‍മാരെ കൊല്ലുന്നവന്‍ അവരെ സ്പര്‍ശിക്കാതിരുന്നതിനു ഈമാനില്‍ അവന്‍ പെസഹ ആദത്താക്കുകയും ദമ് തളിക്കുകയും ചെയ്തു.
29ഈമാനാല്‍ അവര്‍ ജാഫായ ഭൂമിയിലൂടെ എന്നവിധം ചെങ്കടല്‍ ദുഖൂലായി. എന്നാല്‍, മിസ്രുകാര്‍ ഹാക്കദാ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബഹർ അവരെ ഇബ്തിലാആക്കിക്കളഞ്ഞു. 30ഈമാനോടെ ബനൂ ഇസ്റായേൽ ഖൌമ് അരീഹായുടെ കോട്ടകള്‍ക്ക് സബ്ഉ യൌമിൽ യമീൻ വച്ചപ്പോള്‍ അവ ഇടിഞ്ഞു വീണു. 31വേശ്യയായ റാഹാബ് ഈമാൻ സബബായി ഉയൂനിനെ സലാമത്തില്‍ സ്വീകരിച്ചതുകൊണ്ട് അവള്‍ ഖാഫിറുകളോടൊപ്പം നശിച്ചില്ല.
32കൂടുതലായി എന്താണു ഞാന്‍ പറയേണ്ടത്? ഗിദയോന്‍, ബാറക്, സാംസണ്‍, ജഫ്താ, ദാവൂദ്, ശംവീൽ ഇവരെക്കുറിച്ചും അംബിയാ നബിമാരെക്കുറിച്ചും പ്രതിപാദിക്കാന്‍ വഖ്ത് പോരാ. 33അവര്‍ ഈമാനിലൂടെ മുൽക്കുകള്‍ പിടിച്ചടക്കി; അദ്ൽ നടപ്പാക്കി; മൌഊദുകൾ ഖുബൂൽ ചെയ്തു; അസദുകളുടെ വായകള്‍ പൂട്ടി; 34നാറിന്റെ ഖുവ്വത്ത് കെടുത്തി; വാളിന്റെ വായ്ത്തലയില്‍ നിന്നു നാജിയായി; ബലഹീനതയില്‍ നിന്നു ശക്തിയാര്‍ജിച്ചു;ജിഹാദില്‍ ശക്തന്‍മാരായി; വിദേശ ജുൻദുകളെ കീഴ്‌പ്പെടുത്തി. 35മർഅകള്‍ക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലര്‍ മൌത്ത് വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട അസ്തിആദത്ത് പ്രാപിക്കാന്‍ വേണ്ടി പീഡയില്‍ നിന്നു അഹ്റാബാവാന്‍ അവര്‍ കൂട്ടാക്കിയില്ല. 36ചിലര്‍ സുഖ്രിയത്തും ചമ്മട്ടിയടിയും ബന്ധനവും സിജ്നിലെ വാസവും സഹിച്ചു. 37ചിലരെ ഹജറെറിഞ്ഞു; ചിലരെ മുഹാകിം ചെയ്തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ സയ്ഫുകൊണ്ട് ഖത് ലാക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും തയ്സുകളുടെയും തോലു ധരിച്ചു നിസ്‌സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞു നടന്നു. 38അവരെ സ്വന്തമാക്കാനുള്ള അഹ് ലിയ ലോകത്തിനില്ലായിരുന്നു. ഗാബത്തിലും ജബലുകളിലും ഗാറുകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞു തിരിഞ്ഞു.
39ഈമാൻ മൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും മൌഊദ് ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. 40സബബ്, നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണരാക്കപ്പെടരുത് എന്നു കണ്ട് അള്ളാഹു സുബുഹാന വതഅലാ നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു.