സൂറ അൽ-വജ്ഹ 49בְּרֵאשִׁית (Bereshit)
യാഖൂബിന്‍റെ ബറഖത്ത്
49 1യാഖൂബ് തന്‍റെ ഔലാദുകളെ നിദാ ചെയ്തു പറഞ്ഞു: ജമീഅരും ഒന്നിച്ചു കൂടുവിന്‍. മുസ്തഖ്ബലിൽ നിങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:
2യാഖൂബിന്‍റെ ഇബ്ന്‍മാരേ, ഒന്നിച്ചു കൂടി സംആക്കുവിന്‍. നിങ്ങളുടെ അബ്ബയായ യിസ്രായിലാഹിന്‍റെ ഖൌൽ സംആക്കുവിന്‍.
3റൂബന്‍, നീ എന്‍റെ കടിഞ്ഞൂല്‍ ഇബ്നാണ്; എന്‍റെ ഖുവ്വത്തും എന്‍റെ പൗരുഷത്തിന്‍റെ അവ്വൽഫലവും.
4അഹങ്കാരത്തിലും ശക്തിയിലും നീ മുന്‍പന്‍ തന്നെ. മാഅ് പോലെ അസ്ഥിരനായ നീ മുന്‍പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്‍റെ സരീറില്‍ കയറി അത് നജീസാക്കി. എന്‍റെ ശയ്യയില്‍ കയറി, നീ എന്നെ ദ്രോഹിച്ചുവല്ലോ!
5ശിമയോനും ലേവിയും കൂടെപ്പിറപ്പുകളാണ്. അവരുടെ വാളുകള്‍ അക്രമത്തിന്‍റെ ആയുധങ്ങളാണ്.
6അവരുടെ ഗൂഢാലോചനകളില്‍ എന്‍റെ നഫ്സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തില്‍ എന്‍റെ റൂഹ് പങ്കുചേരാതിരിക്കട്ടെ! എന്തെന്നാല്‍, തങ്ങളുടെ ഗളബിൽ അവര്‍ ബശറിനെ ഖത് ലാക്കി. ളുൽമില്‍ അവര്‍ സൌറുകളുടെ കുതിഞരമ്പു ഖത്ആക്കി.
7അവരുടെ ശദീദായ ഗളബും ശിദ്ദത്തിന്റെ സഖത്തും ശപിക്കപ്പെടട്ടെ! ഞാന്‍ അവരെ യാഖൂബില്‍ വിഭജിക്കും; യിസ്രായിലാഹിൽ തഫ്രീഗാക്കുകയും ചെയ്യും.
8യൂദാ, നിന്‍റെ അഖുമാര്‍ നിന്നെ ഹംദ് ചെയ്യും, നിന്‍റെ യദ് അഅ്ദാഇനുകളുടെ ഉനുഖിൽ വാഖിആകും. നിന്‍റെ പിതാവിന്‍റെ ഇബ്നുമാർ നിന്‍റെ അമാമിൽ കുമ്പിടും.
9യൂദാ ഒരു അസദിന്റെ കുട്ടിയാണ്. എന്‍റെ ഇബ്നേ, നീ ഇരയില്‍ നിന്നു മടങ്ങിയിരിക്കുന്നു. അവന്‍ ഒരു അസദിനെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
10ചെങ്കോല്‍ ജൂദായെ വിട്ടു പോകയില്ല; അതിന്റെ അവകാശി വന്നു ചേരുംവരെ അധികാര അസ്വാ അവന്‍റെ നസ് ലുകളില്‍ നിന്നു നീങ്ങിപ്പോകയില്ല. ഉമ്മത്തുകള്‍ അവനെ ഇത്വാഅത്ത് ചെയ്യും.
11അവന്‍ തന്‍റെ ഹിമാറിനെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ ജയ്യിദായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്‍റെ ഉടുപ്പു ഖംറിലും അബായ മുന്തിരിച്ചാറിലും കഴുകും.
12അവന്‍റെ അയ്നുകള്‍ വീഞ്ഞിനെക്കാള്‍ ചെമന്നും പല്ലുകള്‍ പാലിനെക്കാള്‍ വെളുത്തുമിരിക്കും.
13സെബുലൂണാകട്ടെ ബഹർ ശാത്വിഇൽ സകനാക്കും. അവന്‍ സഫീനകള്‍ക്ക് അഭയ കേന്ദ്രമായിരിക്കും. സീദോനായിരിക്കും അവന്‍റെ സുൽത്വത്ത്.
14ഇസ്‌സാക്കര്‍ ഒരു ശദീദായ കഴുതയാണ്. അവന്‍ ചുമടുകള്‍ക്കിടയില്‍ കിടക്കുന്നു.
15ഇസ്തിറാഹത്തിനുള്ള മകാൻ നല്ലതെന്നും ദൌല മനോഹരമെന്നും അവന്‍ കണ്ടു. അതുകൊണ്ട് അവന്‍ ചുമടു കയറ്റാന്‍ ചുമല്‍ കുനിച്ചു അത്വാആക്കി; കൂലിവേലചെയ്യുന്ന ഒരു ദാസനായിത്തീര്‍ന്നു.
16യിസ്രായിലാഹിലെ മറ്റു ഖബീലകളെപ്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ഹഖ് നടത്തിക്കൊടുക്കും.
17ദാന്‍ വഴിവക്കിലെ സുഅ്ബാനും പാതയിലെ അണലിയുമായിരിക്കും. അവന്‍ കുതിരയുടെ കുതികാലില്‍ കടിക്കും. കുതിരക്കാരന്‍ മലര്‍ന്നു സാഖിതാവുകയും ചെയ്യും.
18യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയുടെ ഇഖ് ലാസ് മുൻതളിറാരായിരിക്കുന്നു.
19ഗാദിനെ കവര്‍ച്ചക്കാര്‍ ഹമലയാക്കും. എന്നാല്‍, അവന്‍ അവരെ തോല്‍പിച്ചോടിക്കും.
20ആഷേറിന്‍റെ ത്വആം സമ്പന്നമായിരിക്കും. അവന്‍ മലികിയ്യായ മതാഉകള്‍ സ്വദഖ ചെയ്യും.
21സ്വച്ഛന്ദം ചരിക്കുന്ന ഒരു പേടമാനാണു നഫ്താലി. അവന്‍ മൃദുല ഖൌൽ പൊഴിക്കുന്നു.
22നീരുറവയ്ക്കരികേ നില്‍ക്കുന്ന സിമാർ മംലൂആയ വൃക്ഷമാണു യൂസുഫ്. അതിന്റെ ശുഅ്ബകള്‍ മതിലിനു ഫൌഖിൽ പടര്‍ന്നു വാഖിഫാകുന്നു.
23റാമികള്‍ അവനെ ശദീദായി വേദനിപ്പിച്ചു. അവര്‍ അവനു നേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്തു.
24എന്നാല്‍, അവന്‍റെ ഖൌസ് ഉറച്ചുനിന്നു. യാഖൂബിന്‍റെ മഅ്ബൂദ് അള്ളാ- യിസ്രായിലാഹിന്‍റെ പാറയായ ഇടയന്‍ - തന്‍റെ യദുകൾ കൊണ്ട് അവന്‍റെ യദുകളെ ശദീദാക്കി.
25നിന്‍റെ പിതാവിന്‍റെ റബ്ബ് നിനക്കു തുണയായിരിക്കും. ശദീദായ ഖുവ്വത്തുള്ള അള്ളാ നിന്നെ അനുഗ്രഹിക്കും. ഫൌഖിലുള്ള ആകാശത്തിന്‍റെയും തഹ്ത്തിലുള്ള ആഴത്തിന്‍റെയും ഉദരത്തിന്‍റെയും മാറിടത്തിന്‍റെയും ബർഖത്തുകൾ നിനക്കുണ്ടാവട്ടെ!
26നിന്‍റെ പിതാവിന്‍റെ ബർഖത്തുകൾ നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും അബദിയായ ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്. അവ യൂസുഫിന്‍റെ റഅ്സില്‍, തന്‍റെ ഇഖ്-വാനീങ്ങളിൽ നിന്നു വേര്‍പെട്ടിരുന്നവന്‍റെ മൂര്‍ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.
27ആര്‍ത്തിയുള്ള ഒരു ചെന്നായാണു ബിൻയാമിന്‍. അവന്‍ സുബ്ഹിക്ക് ഇരവിഴുങ്ങുകയും മസാഅ്ന് നഹബ് മുതല്‍ പങ്കിടുകയും ചെയ്യും.
28ഇവരാണ് യിസ്രായിലാഹിലെ പന്ത്രണ്ടു ഖബീലകൾ. അവരുടെ അബ്ബ അവരോടു പറഞ്ഞതാണിത്. അവന്‍ എല്ലാവരെയും മുബാറക്കാക്കി. ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലാണ് അവരെ അനുഗ്രഹിച്ചത്.
യാഖൂബിന്‍റെ വഫാത്ത്
29യാഖൂബ് അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്‍റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്‍റെ വയലിലുള്ള കഹ്ഫില്‍ എന്‍റെ പിതാക്കന്‍മാരുടെയടുത്ത് എന്നെയും അടക്കുക. 30മാമ്രേക്കു കിഴക്ക് കാനാന്‍ ബലദിലുള്ള മക്‌പെലായിലെ വയലിലാണ് ആ ഗുഹ. ഖബർസ്ഥാനു വേണ്ടി ഹിത്യനായ എഫ്രോണില്‍ നിന്ന് ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) മീറാസായി വാങ്ങിയതാണ് ആ ഹഖ് ലും ഗുഹയും. 31ഇബ്രാഹീമിനെയും ബീവി സാറായെയും അവിടെയാണ് അവര്‍ ഖബറടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ബീവി റബേക്കയെയും ഖബറടക്കിയത്. ഞാന്‍ ലെയായെ ഖബറടക്കിയതും അവിടെത്തന്നെ. 32ഹഖ് ലും അതിലുള്ള ഗുഹയും ഹിത്യരുടെ യദില്‍ നിന്നാണു വാങ്ങിയത്. 33തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാഖൂബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് വഫാത്തായി തന്‍റെ ഖൌമിനോടു ചേര്‍ന്നു.