സൂറ അൽ-വജ്ഹ 36
യീസേരു ഏദോമ്യരുടെ അബ്ബ
36 1ഏദോം എന്നുകൂടി ഇസ്മുള്ള യീസേരുവിൻറെ സന്താനപരമ്പര ഇതാണ്. 2കാനാന്യ സ്ത്രീകളായിരുന്നു യീസേരുവിൻറെ ബീവിമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ ബിൻത്തായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ. 3ഇസ്മായീലിൻറെ ബിൻതും നെബായോത്തിന്റെ സാഹോദരിയുമാണ് ബസ്മത്ത്. 4യീസേരുവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു. 5ഒഹോലിബാമായില്‍ നിന്ന് അവന് യവുഷുവും യാലാമും കോറഹും ജനിച്ചു. കാനാന്‍ ദേശത്തുവച്ച് യീസേരുവിനുണ്ടായ മക്കളാണ് ഇവര്‍.
6യീസേരു, ബീവിമാരും ഇബ്നുമാരും ബിൻതുകളും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ ബലദിൽ താന്‍ നേടിയ സ്വത്തുമായി അഖുവായ യാഖൂബിനെ വിട്ട് അകലെയുള്ള ഒരു ബലദിലേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍ വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ സമ്പത്തുണ്ടായിരുന്നു. 7അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ശാത്തും അൻആമും. 8അതുകൊണ്ട് യീസേരു സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. യീസേരുവും ഏദോമും ഒരാള്‍തന്നെ.
9സെയിര്‍ ജബലിലെ ഏദോമ്യരുടെ അബ്ബയായ യീസേരുവിൻറെ സന്തതിപരമ്പര: 10യീസേരുവിൻറെ പുത്രന്‍മാരുടെ പേരുകള്‍: യീസേരുവിന് ബീവിയായ ആദായിലുണ്ടായ ഴബ്നായ എലിഫാസ്. ബീവിയായ ബസ്മത്തിലുണ്ടായ ഴബ്നായ റവുവേല്‍. 11എലിഫാസിന്റെ ഇബ്നുമാർ തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്. 12യീസേരുവിൻറെ ഴബ്നായ എലിഫാസിനു തിമ്‌നാ എന്നൊരു ഉപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമാലീക്ക് എന്നൊരു പുത്രന്‍ ജനിച്ചു. യീസേരുവിന് ബീവിയായ ആദായിലുണ്ടായ അത് ഫാലുകളാണ് ഇവര്‍. 13റവുവേലിന്റെ പുത്രന്‍മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം[a] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) എന്നിവര്‍. യീസേരുവിനു ബീവി ബസ്മത്തിലുണ്ടായ അത് ഫാലുകളാണ് ഇവര്‍. 14സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ യീസേരുവിനുണ്ടായ പുത്രന്‍മാരാണ് യവൂഷും, യാലാമും, കോറഹും.
15യീസേരുവിൻറെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: യീസേരുവിൻറെ കടിഞ്ഞൂല്‍ പുത്രനായ എലിഫാസിന്റെ ഔലാദുകള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്, 16കോറഹ്, ഗത്താം, അമാലീക്ക് എന്നിവര്‍ ഏദോം ബലദിൽ എലിഫാസില്‍നിന്നുണ്ടായ നായകന്‍മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്‍മാരാണ്. 17യീസേരുവിൻറെ മകനായ റവുവേലിന്റെ ഇബ്നുമാർ: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്‌സാ. ഏദോം ബലദിൽ റവുവേലില്‍ നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ യീസേരുവിൻറെ ബീവി ബസ്മത്തിന്റെ അത് ഫാലുകളാണ്. 18യീസേരുവിൻറെ ബീവി ഒഹോലിബാമായുടെ ഇബ്നുമാർ: പ്രമുഖരായ യവൂഷ്, യലാം, കോറഹ്. ഇവര്‍ യീസേരുവിൻറെ ബീവിയും ആനായുടെ മകളുമായ ഒഹോലിബാമായില്‍ നിന്നുള്ള നായകന്‍മാരാണ്. 19ഇവര്‍ യീസേരുവിൻറെ നസ് ലുകളും ഏദോമിലെ പ്രമുഖന്‍മാരുമാണ്.
20അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്‍മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ, 21ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോം നാട്ടിലെ സെയിറിന്റെ ഇബ്നുമാരും ഹോര്യയിലെ പ്രമാണികളുമാണ്. 22ലോത്താന്റെ ഇബ്നുമാർ ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്‌നാ. 23ഷോബാലിന്റെ ഇബ്നുമാർ അല്‍വാന്‍, മനഹത്ത്, ഈബാല്‍, ഷെഫോ, ഓനാം. 24സിബയോന്റെ ഇബ്നുമാർ: ആയ്യാ, ആനാ. തന്റെ അബ്ബയായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ സഹ്റായില്‍ ചൂടുറവകള്‍ കണ്ടെണ്ടത്തിയ ആനാ ഇവന്‍തന്നെയാണ്. 25ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു. 26ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ ഇബ്നുമാർ. 27ഏസെറിന്റെ പുത്രന്‍മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും. 28ദീഷാന്റെ പുത്രന്‍മാരായിരുന്നു ഊസും അരാനും. 29ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍. 30ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു.
31ഇസ്രായിലാഹ്യരുടെയിടയിൽ രാജഭരണം ആരംഭിക്കുന്നതിനുമുന്‍പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു; 32ബേയോറിന്റെ മകനായ ബേല അദൂമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ ഇസ്മ് ദിന്‍ഹാബാ എന്നായിരുന്നു. 33ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് മലിക്കായി. 34യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം മലിക്കായി. 35ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് മലിക്കായി. അവന്‍ മുവാബു ദേശത്തുവച്ച് മിദിയാനെ തോല്‍പിച്ചു. അവന്റെ പട്ടണത്തിന്റെ ഇസ്മ് അവിത് എന്നായിരുന്നു. 36ഹദാദ് മരിച്ചപ്പോള്‍ മസ്‌റേക്കായിലെ സമ്‌ലാ മലിക്കായി. 37സമ്‌ലാ മരിച്ചപ്പോള്‍ നഹ്റിന്റെ തീരത്തുള്ള റഹോബോത്തിലെ സാവൂള്‍ മലിക്കായി. 38സാവൂള്‍ മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ മലിക്കായി. 39അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ മരിച്ചപ്പോള്‍ ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ ഇസ്മ് പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ബീവി.
40അഹ് ല്ബൈത്തും വാസസ്ഥലവും പേരുമനുസരിച്ച്, യീസേരുവില്‍ നിന്നുദ്ഭവിച്ച മുദീറുമാർ തിമ്‌ന, അല്‍വാ, യത്തത്ത്, 41ഒഹോലിബാമാ, ഏലാ, പിനോന്‍, 42കെനസ്, തേമാന്‍, മിബ്‌സാര്‍, 43മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. യീസേരുവാണ് ഏദോംകാരുടെ അബ്ബ.