സൂറ അൽ-വജ്ഹ 25

בְּרֵאשִׁית (Bereshit)

ഇബ്രാഹീമിൻറെ നസ് ലുകള്‍

25 1ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) കൌത്തൂറാ എന്നു പേരായ ഒരു മർഅത്തിനെ നിക്കാഹ്ചെയ്തു. 2അവളില്‍ അവനു സാമ്പ്രാൻ, ജാസർ, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു. 3ജാസർന് ഷെബായും ദദാനും ജനിച്ചു. ദദാന്റെ മക്കളാണ് അഷൂറിം, ലത്തുഷിം, ലവുമിം എന്നിവര്‍. 4മിദിയാന്റെ ഔലാദുകള്‍ ഈഫാ, ഏഫെര്‍, ഹനോക്ക്, അബീദാ, എല്‍ദാ എന്നിവരാണ്. 5ഇവര്‍ കൌത്തൂറായുടെ അത് ഫാലുകളാണ്. ഇബ്രാഹീം തനിക്കുണ്ടായിരുന്നതെല്ലാം ഇഷഹാക്കിനു കൊടുത്തു. 6തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും ഇബ്രാഹീം കസീറായി സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം ഇബ്നായ ഇഷഹാക്കിൽ നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് മുർസലാക്കി.

ഇബ്രാഹീമിൻറെ വഫാത്ത്

7ഇബ്രാഹീമിൻറെ ആയുഷ്‌കാലം നൂറ്റെഴുപത്തഞ്ചുവര്‍ഷമായിരുന്നു. 8തന്റെ സിനീൻ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞ വാര്‍ധക്യത്തില്‍ ഇബ്രാഹീം വഫാത്താവുകയും തന്റെ ഖൌമിനോടു ചേരുകയും ചെയ്തു. 9വലദുകളായ ഇഷഹാക്കും ഇസ്മായീലും മാമ്രേയുടെ ഖുബാലത്തിൽ സോഹാര്‍ എന്ന ഹിത്യന്റെ ഇബ്നായ എഫ്രോണിന്റെ വകയായിരുന്ന മക്‌പെലാ കഹ്ഫില്‍ അവനെ ഖബറടക്കി. 10ഹിത്യരില്‍ നിന്ന് ഇബ്രാഹീം വിലയ്ക്കു വാങ്ങിയതായിരുന്നു ആ വയല്‍. അവിടെ ഇബ്രാഹീം ബീവി സാറായോടൊപ്പം ഖബറടക്കപ്പെട്ടു. 11ഇബ്രാഹീമിൻറെ വഫാത്തിനു ബഅ്ദായായി അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന വതഅലാ അവന്റെ ഇബ്ന് ഇഷഹാക്കിനെ അനുഗ്രഹിച്ചു. അവന്‍ ബേര്‍ല്ഹായ്‌റോയില്‍ പാര്‍ത്തു.

ഇസ്മായീലിൻറെ നസ് ലുകള്‍

12സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാജറിൽ ഇബ്രാഹീമിനുണ്ടായ ഇസ്മായീലിൻറെ ഔലാദുകള്‍ ഇവരാണ്. 13ജനനക്രമമനുസരിച്ച് ഇസ്മായീലിൻറെ ഔലാദുകളുടെ പേരു വിവരം: ഇസ്മായീലിൻറെ അബ്കാർ ഇബ്ന് നെബായോത്ത്. തുടര്‍ന്ന് കേദാര്‍, അദ്‌ബേല്‍, മബ്‌സാം[c] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) , 14മിഷ്മാ, ദൂമാ, മസ്‌സാ, 15ഹദാദ്, തേമാ, യത്തൂര്‍, നഫീഷ്, കേദെമാ. 16ഇവരാണ് ഇസ്മായീലിന്റെ ഇബ്നുമാർ. ഗ്രാമങ്ങളും ആസ്ഥാനങ്ങളുമനുസരിച്ച് അവരുടെ വംശത്തിലെ പന്ത്രണ്ടു അമീറുകളുടെ പേരുകളാണിവ. 17ഇസ്മായീലിൻറെ ആയുഷ്‌കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ വഫാത്താവുകയും തന്റെ ബന്ധുക്കളോടു ചേരുകയും ചെയ്തു. 18ഹവിലാ മുതല്‍ ഷൂര്‍വരെയുള്ള അർളിൽ അവര്‍ വാസമുറപ്പിച്ചു. അസ്‌സീറിയായിലേക്കുള്ള സബീലിൽ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണു ജീവിച്ചത്.

യീസേരുവും യാഖൂബും

19ഇബ്രാഹീമിൻറെ ഇബ്നായ ഇഷഹാക്കിൻറെ വംശാവലി: ഇബ്രാഹീമിൻറെ ഇബ്നായ ഇഷഹാക്ക്. 20ഇഷഹാക്കിനു അർബഊന വയസ്‌സുള്ളപ്പോള്‍ അവന്‍ റബേക്കായെ ബീവിയായി ഖുബൂൽ ചെയ്തു. അവള്‍ പാദാന്‍ആരാമിലുള്ള ബത്തുവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു. അവര്‍ അരമായരായിരുന്നു. 21ഇഷഹാക്ക് തന്റെ വന്ധ്യയായ ബീവിയ്ക്കു വേണ്ടി റബ്ബുൽ ആലമീനോടു ദുആ ഇരന്നു. റബ്ബുൽ ആലമീൻ അവന്റെ ദുആ സംആക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയും ചെയ്തു. 22അവളുടെ ഉദരത്തില്‍ക്കിടന്നു കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ അവള്‍ റബ്ബുൽ ആലമീനോടു ചോദിച്ചു: ഇങ്ങനെയെങ്കില്‍ എനിക്കെന്തു സംഭവിക്കും? അവള്‍ റബ്ബുൽ ആലമീൻറെ തിരുമനസ്‌സറിയാന്‍ ദുആ ഇരന്നു. 23റബ്ബുൽ ആലമീൻ അവളോട് അരുളിച്ചെയ്തു: രണ്ടു വംശങ്ങളാണ് നിന്റെ ഉദരത്തിലുള്ളത്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്ന് മറ്റേതിനെക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തി ചെയ്യും.

24അവള്‍ക്കു ശഹ്ർ തികഞ്ഞപ്പോള്‍ അവളുടെ ഉദരത്തില്‍ രണ്ടു ശിശുക്കള്‍. 25മർറത്തൽ പുറത്തുവന്നവന്‍ ചെമന്നിരുന്നു. അവന്റെ ദേഹം മുഴുവന്‍ രോമക്കുപ്പായമിട്ടതു പോലെയായിരുന്നു. അവര്‍ അവന് യീസേരു എന്നു പേരിട്ടു. 26അതിനുശേഷം അവന്റെ അഖുവായ പുറത്തുവന്നു. യീസേരുവിൻറെ കുതികാലില്‍ അവന്‍ പിടിച്ചിരുന്നു. അവനെ യാഖൂബ് എന്നുവിളിച്ചു. ഇഷഹാക്കിന് സിത്തൂന വയസ്‌സായപ്പോഴാണ് അവള്‍ അവരെ പ്രസവിച്ചത്.

കടിഞ്ഞൂലവകാശം

27വലദുകള്‍ വളര്‍ന്നുവന്നു. യീസേരു നായാട്ടില്‍ സമര്‍ഥനും കൃഷിക്കാരനുമായി. യാഖൂബ് ശാന്തനായിരുന്നു. അവന്‍ കൂടാരങ്ങളില്‍ പാര്‍ത്തു. 28വേട്ടയാടി കൊണ്ടുവന്നിരുന്ന ലഹ്മ് തിന്നാന്‍ കിട്ടിയിരുന്നതിനാല്‍ ഇഷഹാക്ക് യീസേരുവിനെ വളരെയധികം മഹബത്ത് വെച്ചിരുന്നു. റബേക്കായ്ക്ക് യാഖൂബിനോടായിരുന്നു കൂടുതല്‍ മുഹബത്ത്.

29ഒരിക്കല്‍ യാഖൂബ് പായസമുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ യീസേരു വിശന്നുതളര്‍ന്നു വയലില്‍നിന്നുവന്നു. 30അവന്‍ യാഖൂബിനോട് പറഞ്ഞു: ആ ചെമന്ന പായസം കുറച്ച് എനിക്കു തരിക; ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. അതിനാല്‍ അവന് ഏദോം എന്നു പേരുണ്ടായി. 31യാഖൂബ് ഇജാബത്ത് പറഞ്ഞു: മർറത്തൽ നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുക. 32യീസേരു പറഞ്ഞു: ഞാന്‍ വിശന്നു ചാകാറായി. കടിഞ്ഞൂലവകാശം കൊണ്ട് എനിക്കിനി എന്തു പ്രയോജനം? 33യാഖൂബ് പറഞ്ഞു: മർറത്തൽ എന്നോടു ഖസം ചെയ്യുക. യീസേരു ഖസം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാഖൂബിനു വിട്ടുകൊടുത്തു. 34യാഖൂബ് അവന് ഖുബ്ബൂസും പയറുപായസവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ യീസേരു തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി.


Footnotes