സൂറ അൽ-ഹശ്ർ 1
മിസ്ർലെ സബ്-യ്
1 1യാഖൂബ് നബി (അ) നോടുകൂടെ കുടുംബ സമേതം മിസ്ർല്‍ വന്നുചേര്‍ന്ന ബനീഇസ്രായേല്‍ ഇവരാണ്: 2റൂബന്‍, ശിമയൂന്‍, ലീവി, യൂദാ, 3ഇസാഖാര്‍, സിബുലൂൻ, ബിൻയാമിന്‍, 4ദാന്‍, നഫ്താലി, ഗാദ്, ആശീര്‍. 5യാഖൂബ് നബി (അ) ന്റെ അത് ഫാലുകള്‍ ആകെ എഴുപതു പേരായിരുന്നു. യൂസഫ് നബി (അ) നേരത്തെ തന്നെ മിസ്ർല്‍ എത്തിയിരുന്നു. 6യൂസഫ് നബി (അ) അഖുമാരും ആ ജീൽ മുഴുവനും മയ്യത്തായി. 7എന്നാല്‍ ഇസ്രായീലിന്റെ സന്താനപരമ്പര വര്‍ധിച്ചു വളരെയധികം ഖുവ്വത്ത് പ്രാപിക്കുകയും ചെയ്യുകയും ദൌല മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.
8അങ്ങനെയിരിക്കേ, ഒരു ജദീദായ ബാദ്ഷാ മിസ്ർല്‍ ഭരണാധികാരിയായി. അവനു യൂസഫ് നബി (അ) നെപ്പറ്റി അറിവില്ലായിരുന്നു. 9അവന്‍ തന്റെ ഖൌമിനോടു പറഞ്ഞു: നോക്കുവിന്‍! ഇസ്രായീല്‍ ഖൌമിന്റെ എണ്ണവും ഖുവ്വത്തും നമ്മുടേതിനെക്കാള്‍ അധികമായി വരുന്നു. 10ഒരു യുദ്ധമുണ്ടായാല്‍ ഇവര്‍ ശത്രുപക്ഷം ചേര്‍ന്നു നമുക്കെതിരായി പൊരുതുകയും അങ്ങനെ ദൌല വിട്ടുപോവുകയും ചെയ്‌തേക്കാം. അതിനാല്‍, അവര്‍ സംഖ്യയില്‍ വര്‍ധിക്കാതിരിക്കാന്‍ നമുക്ക് അവരോടു തന്ത്രപൂര്‍വം പെരുമാറാം. 11ബഅ്ദായായി അവരെ കഠിനാധ്വാനം കൊണ്ടു ഞെരുക്കാന്‍ ക്രൂരന്‍മാരായ മേല്‍നോട്ടക്കാരെ നിയമിച്ചു. അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഫറവോയ്ക്കു വേണ്ടി പിത്തോം, റമ്‌സേസ് എന്നീ സംഭരണ നഗരങ്ങള്‍ നിര്‍മിച്ചു. 12എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ സായിദാവുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. മിസ്രുകാര്‍ ഇസ്രായീല്‍ ഔലാദുകളെ ഭയപ്പെട്ടു തുടങ്ങി. 13അവരെക്കൊണ്ടു ഒട്ടും റഅ്ഫത്ത് കാണിക്കാതെ ഖാസിയായ ഉബൂദിയ്യത്ത് ചെയ്യിച്ചു. 14കുമ്മായവും ഇഷ്ടികയും കൊണ്ടുള്ള പണികളും ഹഖ്ലിലെ വേലകളും കഠിനാധ്വാനവും കൊണ്ട് അവരുടെ ജീവിതം ക്ലേശപൂര്‍ണമാക്കി. മര്‍ദനത്തിന്‍ കീഴില്‍ ഖാസിയായ ഉബൂദിയ്യത്ത് ചെയ്യാന്‍ ഇസ്രായീൽ നിര്‍ബന്ധിതരായി.
15മിസ്ർലെ ബാദ്ഷാ, ഷിഫ്‌റാ, പൂവാ എന്നു ഇസ് മുള്ള രണ്ടു ഇബ്രാനി വയറ്റാട്ടികളോടു പറഞ്ഞു: 16നിങ്ങള്‍ ഇബ്രാനി സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ ഖത്ൽ ചെയ്യണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. 17എന്നാല്‍ ആ വയറ്റാട്ടികള്‍ അള്ളാഹുവിനെ ഭയമുള്ളവരായിരുന്നതിനാല്‍ ബാദ്ഷാ പറഞ്ഞതുപോലെ ചെയ്തില്ല. 18അവര്‍ ആണ്‍കുട്ടികളെ ജീവിക്കാനനുവദിച്ചു. ആകയാല്‍, ബാദ്ഷാ വയറ്റാട്ടികളെ വിളിച്ചു ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? ആണ്‍കുട്ടികളെ കൊല്ലാതെ വിട്ടതെന്തുകൊണ്ട്? 19വയറ്റാട്ടികള്‍ ഫറവോയോടു പറഞ്ഞു: ഇബ്രാനി സ്ത്രീകള്‍ ഈജിപ്തുകാരികളെപ്പോലെയല്ല; അവര്‍ പ്രസരിപ്പുള്ളവരാകയാല്‍, സൂതികര്‍മിണി ചെന്നെത്തും മുന്‍പേ പ്രസവിച്ചുകഴിയും. 20അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) വയറ്റാട്ടികളോടു റഹം കാണിച്ചു. ഖൌമ് വര്‍ധിച്ചു പ്രബലരായിത്തീര്‍ന്നു. 21വയറ്റാട്ടികള്‍ അള്ളാഹുവിനെ ഭയമുള്ളവരായിരുന്നതു കൊണ്ട് അവിടുന്ന് അവര്‍ക്കു സന്താനപരമ്പരകളെ പ്രദാനംചെയ്തു. 22അപ്പോള്‍ ഫറവോ പ്രജകളോടു അംറാക്കി: ഹെബ്രായര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞുകളയുവിന്‍. പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ.