സൂറ അൽ-ദുമ്മാ അർസൽനാ 6

സുപ്രധാനമായ വസ്വിയ്യത്ത്

6 1നിങ്ങള്‍ മിറാസാക്കാന്‍ പോകുന്ന അർളിൽ അമൽ ചെയ്യേണ്ടതിനു നിങ്ങൾക്ക് തഅലീം നൽകാൻ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ എന്നോട് അംറാക്കിയ വസ്വിയ്യത്തുകളും ശറഉകളും ഹുക്മുകളും ഇവയാണ്. 2നിങ്ങളും നിങ്ങളുടെ ഔലാദുകളും ഔലാദുകളുടെ ഔലാദുകളും ഞാനിന്നു നല്‍കുന്ന മഅബൂദായ റബ്ബ്ൽ ആലമീന്റെ ശറഉകളും വസ്വീയ്യത്തുകളും ഇത്വാഅത്ത് ചെയ്ത് ഹയാത്തുള്ളിടത്തോളം അവിടുത്തെ ഖൌഫ് വെക്കുന്നതിനും നിങ്ങള്‍ക്ക് ത്വുലൂൽ ഉംറുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ. 3ആകയാല്‍, യിസ്രായീലേ സംഅ് ചെയ്യുക: നിങ്ങള്‍ക്കു ഖയ്റുണ്ടാകാനും നിങ്ങളുടെ ആബാഉമാരുടെ മഅബൂദായ റബ്ബ്ൽ ആലമീൻ മൌഊദ് ചെയ്തതുപോലെ അസലും ലബനും ഫയ്ളാനാകുന്ന അർളിൽ നിങ്ങള്‍ കസീറായി സായിദാകാനും വേണ്ടി ഇവ അമൽ ചെയ്യാൻ ശ്രദ്ധിക്കുവിന്‍.

4യിസ്രായീലേ, സംഅ് ചെയ്യുക: നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഒരേ ഒരു റബ്ബ്ൽ ആലമീനാണ്. 5നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ കാമിലായ ഖൽബോടും താമ്മായ റൂഹോടും കാമിലായ ഖുവ്വത്തോടും കൂടെ ഹുബ്ബ് വെക്കണം. 6ഞാനിന്നു അംറാക്കുന്ന ഈ ആയത്തുകൾ നിങ്ങളുടെ ഖൽബിലുണ്ടായിരിക്കണം. 7ജാഗരൂകതയോടെ അവ നിങ്ങളുടെ ഔലാദുൾക്ക് തഅലീം നൽകണം; വീട്ടിലായിരിക്കുമ്പോഴും സഫർചെയ്യുമ്പോഴും കിടക്കുമ്പോഴും ഖിയാമിലാകുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം. 8അവ യദില്‍ ഒരായത്തായും ജബ്ഹത്തില്‍ പട്ടമായും അണിയണം. 9അവ നിങ്ങളുടെ ബൈത്തിന്റെ കട്ടിളക്കാലിന്‍ മേലും ഉമ്മറപ്പടിയിൻമേലും മേലും എഴുതണം.

10നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു തരുമെന്ന് നിങ്ങളുടെ ആബാമാരായ ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) , ഇഷഹാക്ക്, യാഅ്ഖൂബ് എന്നിവരോടു ഖസം ചെയ്ത നാട്ടിലേക്കു നിങ്ങളെ കൊണ്ടുവന്ന്, നിങ്ങള്‍ ബിനാഅ് ചെയ്യാത്ത വാസിഉം ജമീലുമായ മദീനത്തുകളും, 11നിങ്ങള്‍ നിറയ്ക്കാതെ ത്വയ്യിബാത്തു കൊണ്ടു മംലൂആരിക്കുന്ന ബൈത്തുകളും, നിങ്ങള്‍ കുഴിക്കാത്ത ബിഅ്റുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത ഇനബുത്തോട്ടങ്ങളും സൈത്തൂൻ ശജറകളും നിങ്ങള്‍ക്കു നല്‍കുകയും നിങ്ങള്‍ ഒചീനിച്ച് റാളിയാവുകയും ചെയ്യുമ്പോള്‍, 12നിങ്ങളെ ഉബൂദിയ്യത്തിന്റെ ബൈത്തില്‍നിന്നു കൊണ്ടുവന്ന റബ്ബ്ൽ ആലമീനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. 13നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ ഭയപ്പെടുകയും അവിടുത്തെ ഇബാദത്ത് ചെയ്യുകയും ചെയ്യണം. അവിടുത്തെ ഇസ്മിൽ മാത്രമേ ഫലഹ്[b] 6.13 ഫലഹ് ഹൽഫ് ചെയ്യാവൂ. 14നിങ്ങളുടെ ചുറ്റുമുള്ള ഖൌമുകള്‍ ഇബാദത്ത് ചെയ്യുന്ന അന്യ ആലിഹത്തുകളെ നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്; 15ഇബാദത്ത് ചെയ്താല്‍, അവിടുത്തെ ഗളബ് നിങ്ങള്‍ക്കെതിരായി ആളികത്തുകയും നിങ്ങളെ വജ്ഹുൽ അർളിൽനിന്നു ഹലാക്കാക്കി കളയുകയും ചെയ്യും. എന്തെന്നാല്‍, നിങ്ങളുടെ മധ്യേ വസിക്കുന്ന നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഹിൽമില്ലാത്ത മഅബൂദാണ്.

16മാസായില്‍വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ പരീക്ഷിക്കരുത്. 17നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നല്‍കിയിട്ടുള്ള 18വസിയ്യത്തുകളും ശറഉകളും ജാഗരൂകതയോടെ ഹിഫാളത്ത് ചെയ്യണം. നിങ്ങള്‍ക്കു ഖയ്റുണ്ടാകാനും 19നിങ്ങളുടെ ആബാഉമാര്‍ക്കു റബ്ബ്ൽ ആലമീൻ മൌഊദ് ചെയ്തിട്ടുള്ള ആ ജയ്യിദായ അർളിൽ ചെന്ന് സകല അദുവ്വുകളെയും നീക്കം ചെയ്ത് അത് മിറാസാക്കാനും വേണ്ടി റബ്ബ്ൽ ആലമീന്റെ ഹള്ദ്രത്തിൽ സഹീഹും ഖൈയ്റും മാത്രം പ്രവര്‍ത്തിക്കണം.

20നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീൻ നിങ്ങളോടു അംറ് ചെയ്തിട്ടുള്ള ശറഉകളുടെയും വസ്വിയ്യത്തുകളുടെയും ഹുക്മുകളുടെയും മഅ്നയെന്താണെന്ന്, 21നിങ്ങളുടെ ഔലാദുകള്‍ മുസ്തഖ്ബലിൽ ചോദിക്കുമ്പോള്‍, നിങ്ങള്‍ പറയണം: മിസ്റില്‍ നമ്മള്‍ ഫിർഔന്റെ അബ്ദുകളായിരുന്നു; തന്റെ ഖവ്വിയായ[c] 6.21 ഖവ്വിയായ ശദീദായ യദാൽ റബ്ബ്ൽ ആലമീൻ നമ്മെ മിസ്റില്‍ നിന്നു മഗ്ഫിറത്തിലാക്കി [d] 6.21 മഗ്ഫിറത്തിലാക്കി സലാമത്താക്കി കൊണ്ടുവന്നു. 22നമ്മുടെ കണ്‍മുന്‍പില്‍ വച്ച് അവിടുന്ന് മിസ്റിനും ഫിർഔനും അവന്റെ കുടുംബം മുഴുവനും എതിരായി അളീമത്തും മുഖീഫുമായ അലാമത്തുകളും അജബുകളും പ്രവര്‍ത്തിച്ചു. 23പിന്നെ, നമ്മുടെ അബുമാര്‍ക്ക് അവിടുന്ന് മൌഊദ് ചെയ്തിരുന്ന ബലദിലേക്കു നമ്മെ നയിക്കാനും അത് നല്‍കാനുമായി നമ്മെ അവിടെനിന്നു കൊണ്ടുപോന്നു. 24നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീനെ ഭയപ്പെടാനും അങ്ങനെ നമുക്കെന്നും ഖയ്റുണ്ടാകാനും ഇന്നത്തെപ്പോലെ നാം ഹയാത്തിലായിരിക്കാനും വേണ്ടി ഇത്വാഅത്ത് ചെയ്യണമെന്ന് റബ്ബ്ൽ ആലമീൻ അംറ് ചെയ്ത ഹുക്മുകളാണ് ഇവ. 25നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീൻ അംറ് ചെയ്തിട്ടുള്ളതു പോലെ അവിടുത്തെ മുന്‍പാകെ ഈ അംറുകളെല്ലാം ശ്രദ്ധാപൂര്‍വം ഹിഫാളത്ത് ചെയ്താല്‍ നാം അദ് ലുള്ളവരായിരിക്കും.


Footnotes