സൂറ അൽ-ദുമ്മാ അർസൽനാ 14

വിലാപരീതി

14 1നിങ്ങളുടെ റബ്ബൂൽ ആലമീൻറെ ഔലാദാണു നിങ്ങള്‍. മൌത്തായവരെ പ്രതി നിങ്ങളുടെ ജിസ്മ് മുറിപ്പെടുത്തുകയോ റഅ്സിന്റെ മുന്‍ഭാഗം ഹൽഖ് ചെയ്യുകയോ അരുത്. 2എന്തെന്നാല്‍, നിങ്ങളുടെ റബ്ബുൽ ആലമീന് മുഖദ്ദസായൊരു ഖൌമാണു നിങ്ങള്‍. തന്റെ സ്വന്തം ഖൌമായിരിക്കാന്‍ വേണ്ടിയാണ് അവിടുന്നു ദുനിയാവിലുള്ള[a] 14.2 ദുനിയാവിലുള്ള വജ്ഹുൽ അർളിലുള്ള മറ്റെല്ലാ ഖൌമുകളിലും നിന്നു നിങ്ങളെ പ്രത്യേകം മുഖ്താറാക്കിയത്.

ഹലാലായും ഹറാമായുമുള്ള ബഹീമത്തുകൾ

3രിജ്സായതൊന്നും[b] 14.3 ഹറാമായതൊന്നും നജസായതൊന്നും, ഇജ്തിറാഅ് = മൃഗങ്ങളുടെ അയവിറക്കൽ ബഹീമത്ത് = മൃഗം നജസ്, രിജ്സ്= അശുദ്ധം, മ്ലേച്ഛം അക്ൽ ചെയ്യരുത്. 4നിങ്ങള്‍ക്കു അക്ൽ ചെയ്യാവുന്ന ബഹീമത്തുകൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, 5പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്; 6ഇരട്ടക്കുളമ്പുള്ളവയും ഇജ്തിറാഅ് ചെയ്യുന്നവയുമായ എല്ലാ ബഹീമത്തുകളെയും അക്ൽ ചെയ്യാം. 7എന്നാല്‍ ഇജ്തിറാഅ് ചെയ്യുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ ബഹീമത്തുളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ അക്ൽ ചെയ്യരുത്. അവ ഇജ്തിറാഅ് ചെയ്യുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതു കൊണ്ട് നജസാണ്. 8ഖിൻസീർ ഇരട്ടക്കുളമ്പുള്ളതാണെങ്കിലും ഇജ്തിറാഅ് ചെയ്യാത്തതാകയാല്‍ രിജ്സാണ്. അതിന്റെ ലഹ്മ് ഒചീനിക്കുകയോ അതിന്റെ മയ്യത്ത് സ്പര്‍ശിക്കുകയോ അരുത്.

9ജല ജീവികളില്‍ ജനാഹും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു അക്ൽ ചെയ്യാം. 10എന്നാല്‍, ജനാഹും ചെതുമ്പലും ഇല്ലാത്തവയെ അക്ൽ ചെയ്യരുത്. അവ നജസാണ്.

11ത്വുഹ്റുള്ള എല്ലാ ത്വയ്റുകളെയും അക്ൽ ചെയ്തുകൊള്ളുവിന്‍. 12നിങ്ങള്‍ അക്ൽ ചെയ്യരുതാത്ത ത്വയ്റുകള്‍ ഇവയാണ്: 13എല്ലാ തരത്തിലും പെട്ട കഴുകന്‍, ചെമ്പരുന്ത്, 14കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക, 15ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്, 16മൂങ്ങ, കൂമന്‍, അരയന്നം, 17ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക, 18കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍. 19ജനാഹുള്ള ഹശ്റത്തുകളെല്ലാം നജസാണ്. അവ അക്ൽ ചെയ്യരുത്. 20ത്വാഹിറായ ത്വയ്റിനെയെല്ലാം നിങ്ങള്‍ക്കു അക്ൽ ചെയ്യാം.

21തനിയെ ചത്ത ഒന്നിനെയും അക്ൽ ചെയ്യരുത്. അതു നിങ്ങളുടെ മദീനയിൽ പാർക്കാന്‍ വരുന്ന അന്യനു ഒചീനിക്കാന്‍ കൊടുക്കുകയോ ഏതെങ്കിലും ഗരീബിനു ബയ്അ് ചെയ്യുകയോ ചെയ്യുക. എന്തെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ മുഖദ്ദിസ്സായ ഖൌമത്രേ. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ ലബനിൽ പാകംചെയ്യരുത്.

സക്കാത്ത് - ഉശ്റ്

22സനത്ത്തോറും നിന്റെ ഹഖ്ലിലെ സകല ഫാകിഹത്തുകളുടെയും പത്തിൽ ഒന്ന്[c] 14.22 പത്തിൽ ഒന്ന് ഉശ്റ് മാറ്റി വയ്ക്കണം. 23നിന്റെ റബ്ബുൽ ആലമീന് തന്റെ ഇസ്മ് വള്അ് ചെയ്യുന്നതിനു മുഖ്താറാക്കുന്ന മകാനിൽ അവിടുത്തെ മുന്നില്‍വച്ചു നിന്റെ ഹബ്ബുകളുടെയും നബീദിന്റെയും സൈത്തെണ്ണയുടെയും ഉശ്റും ബഖറിന്റെയും ഗനമിന്റെയും ബിക്റും നീ അക്ൽ ചെയ്യണം. നീ അവിടുത്തെ ദായിമായി ഭയപ്പെടാന്‍ വേണ്ടിയുള്ള തഅലിമാത്താണിത്. 24നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീന് തന്റെ ഇസ്മ് വള്അ് ചെയ്യാന്‍ മുഖ്താറാക്കിയ[d] 14.24 മുഖ്താറാക്കിയ ഇഖ്തിയാർ ചെയ്ത മകാൻ നിനക്കു ഉശ്റ് കൊണ്ടുപോകാന്‍ സാധിക്കാത്തത്ര ദൂരെയാണെങ്കില്‍, നീ കസീറായി ബർഖത്തിനുടയവനാകുമ്പോള്‍, 25ആ ഫാകിഹത്തുകള്‍ വിറ്റു പണമാക്കി അവിടുന്ന് മുഖ്താറാക്കയിരിക്കുന്ന മകാനിലേക്കു പോകണം. 26അവിടെവച്ച് ആ നഖ്ദ് കൊണ്ടു നിനക്ക് ഇഷ്ടമുള്ള സൌറോ ശാത്തുകളോ നബീദോ ശക്തിയുള്ള സുക്രുള്ള ശറാബോ മറ്റെന്തെങ്കിലുമോ വാങ്ങാം. നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍വച്ചു ഒചീനിച്ച് നീയും നിന്റെ അഹ് ല്ബൈത്തും[e] 14.26 അഹ് ല്ബൈത്തും ഉസ്രത്തംഗങ്ങളും ഫറഹിലാകുവിന്‍. 27നിന്റെ മദീനത്തിൽ പാർക്കുന്ന ലീവ്യരെ ഇഅ്റാളു ചെയ്യരുത്. എന്തെന്നാല്‍, നിനക്കുള്ളതു പോലെ ഖിസ്മത്തോ മിറാസോ അവര്‍ക്കില്ല.

28ഓരോ മൂന്നാം സനത്തിന്റെയും ഖാതിമത്തിലാറയി ആ കൊല്ലം നിനക്കു ലഭിച്ച ഫാകിഹത്തുകളുടെയെല്ലാം ഉശ്റ് കൊണ്ടുവന്നു നിന്റെ മദീനത്തിൽ സൂക്ഷിക്കണം. 29നിന്റെ മദീനത്തിൽ പാർക്കുന്ന, നിനക്കുള്ളതു പോലെ ഖിസ്മത്തും മിറാസുമില്ലാത്ത, ലീവ്യരും ഗരീബുകളും അയ്താമും അറാമിലുകളും വന്ന് അവ ഒചീനിച്ച് റാളിയാകട്ടെ. അപ്പോള്‍ നിന്റെ റബ്ബുൽ ആലമീന് എല്ലാ അമലുകളിലും നിനക്ക് ബറകത്ത് നൽകും.


Footnotes