സൂറ അൽ-ദാനിയാൽ 9דָּנִיֵּאל (Daniel)
സനത്തുകളുടെ സബഊൻ ഉസ്ബൂഉകള്‍
9 1അഹസ്വീരൂസിന്റെ ഇബ്നും, വിലാദത്ത് കൊണ്ടു മീദിയക്കാരനും, കല്‍ദായരുടെ ബലദിൽ മലികുമായിരുന്ന ദാരിയൂസിന്റെ അവ്വൽ മുൽക്സനത്ത്. 2അവന്റെ മുൽക്കിന്റെ അവ്വൽ സനത്ത് ദാനിയാലായ ഞാന്‍, അർമിയാ നബി (അ) ന് റബ്ബില്‍[a] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) നിന്നുണ്ടായ വഹിയനുസരിച്ച് ഉർശലീം ഖറാബായിക്കിടക്കേണ്ട സബ്ഊന സനത്തുകളെക്കുറിച്ച്, മുഖദ്ദസ്സായ ഖിതാബുകളില്‍ ഖിറാഅത്ത്ചെയ്യുകയും അതിനെപ്പറ്റി ഫിക്റാക്കുകയും ചെയ്തു.
3അപ്പോള്‍, ഞാന്‍ ചാക്കുടുത്ത്, റമാദ് മസ്ഹാക്കി, സൌമ് നോറ്റ്, അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലയോടു തളർറുആയി ദുആ ഇരന്നു. 4അള്ളാഹു സുബുഹാന തഅലയോടു ഞാന്‍ ദുആ ഇരക്കുകയും ഏറ്റുപറയുകയും ചെയ്തു: റബ്ബുൽ ആലമീൻ, അങ്ങയെ ഹുബ്ബ് വെക്കുകയും അങ്ങയുടെ അംറുകള്‍ ഹിഫാളത്ത് ചെയ്യുകയും ചെയ്യുന്നവരുമായി അഹ്ദ് ഹിഫാളത്ത് ചെയ്യുകയും അവരെ ദാഇമായി ഹുബ്ബ് വെക്കുകയും ചെയ്യുന്ന റഫീഇനും ഖൌഫിനെ ഖൽബിൽ ഇട്ടുതരുന്നവനുമായ റബ്ബേ, 5ഞങ്ങള്‍ അങ്ങയുടെ അംറുകളിലും ശറഉകളിലും നിന്ന് ബഈദായി, ഖതീഅകളും ജരീമകളും ചെയ്യുകയും ശർറിനാൽ മുആശറത്താക്കുകയും അങ്ങയെ മഅ്സിയത്താക്കുകയും ചെയ്തു. 6ഞങ്ങളുടെ മലിക്കന്‍മാരോടും ഖുത്ബന്‍മാരോടും ആബാമാരോടും ദൌലയിലെ ഖൌമിനോടും അങ്ങയുടെ ഇസ്മിൽ കലാമാക്കിയ അങ്ങയുടെ ഇബാദായ മുഹ്ജിസാത്തുകളുടെ കലാം ഞങ്ങള്‍ ഉദ്ൻക്കൊണ്ടില്ല. 7റബ്ബേ, അദ്ൽ അങ്ങയുടേതാണ്. എന്നാല്‍, ഞങ്ങളുടെ വജ്ഹിൽ അങ്ങേക്കെതിരേ ചെയ്ത ഖിയാനത്ത് സബബായി, അങ്ങ് മുഖ്തലിഫായ അർളുകളില്‍ തഫ്രീഖാക്കി കളഞ്ഞ യൂദായിലെയും ഉർശലീമിലെയും സാകിനുകളുടെയും, ഖരീബായവരും ബഈദായവരുമായ ഇസ്രായീല്‍ ഖൌമിന്റെയും വജ്ഹിൽ, ഇന്നു കാണപ്പെടുന്നതു പോലെ, ഹയാആണ് ളില്ലാകുന്നത്. 8റബ്ബുൽ ആലമീൻ, അങ്ങേക്കെതിരേ ഖതീഅ ചെയ്തതിനാല്‍ ഞങ്ങളും ഞങ്ങളുടെ മലിക്കുകളും അമീറുകളും ഉപ്പാപ്പമാരും മുസ്തഹ്യരാണ്. 9ഞങ്ങളുടെ അള്ളാഹു സുബുഹാനഹു വതഅലാ[c] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) , റഹ്മത്തും ജരീമത്തും അങ്ങയുടേതാണ്; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു തനാഫുസാക്കി. 10ഞങ്ങളുടെ റബ്ബുൽ ആലമീന്റെ സൌത്ത് ഞങ്ങള്‍ ഉദ്ൻക്കൊണ്ടില്ല. അവിടുന്ന് തന്റെ ഇബാദായ മുഹ്ജിസാത്തുകൾ വഴി ഞങ്ങള്‍ക്കു അതാആക്കിയ ശരീഅത്ത് ഞങ്ങള്‍ ഇത്വാഅത്ത് ചെയ്തില്ല. 11ഇസ്രായീല്‍ ഖൌമ് ജമീഅൻ അങ്ങയുടെ ശരീഅത്ത് മാറായി, അങ്ങയുടെ സൌത്ത് സംആക്കാതെ സബീൽതെറ്റിപ്പോയി. ഞങ്ങള്‍ അവിടുത്തേക്കെതിരായി ഖതീഅ ചെയ്തതിനാല്‍, റബ്ബുൽ ആലമീന്റെ അബ്ദായ മൂസാ[d] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) നബി (അ) ശരീഅത്തില്‍ മക്തൂബാക്കപ്പെട്ടിരിക്കുന്ന ലഅ്നത്തും അദാബും ഞങ്ങളുടെ മേല്‍ സ്വബ്ബാക്കപ്പെട്ടിരിക്കുന്നു. 12ഞങ്ങള്‍ക്കും ഞങ്ങളുടെ അമീറുകള്‍ക്കും ഖിലാഫായി അവിടുന്ന് കലാമാക്കിയ ലഫ്ള് ഞങ്ങളുടെമേല്‍ ഹലാക്ക് വരുത്തിക്കൊണ്ട് അങ്ങ് തക്മീലാക്കിയിരിക്കുന്നു. ഊർശലീമിനു വാഖിആയതു പോലുള്ള ഹലാക്ക് സമാഇനു തഹ്ത്തിൽ മറ്റൊരിടത്തും വാഖിആയിട്ടില്ല. 13മൂസാ നബി (അ) യുടെ ശരീഅത്തില്‍ മക്തൂബാക്കപ്പെട്ടിരിക്കുന്നതു പോലെ ഈ ഹലാക്ക് ഞങ്ങളുടെ മേല്‍ സാഖിത്തായി. എന്നിട്ടും അങ്ങയുടെ ഹഖ് സംആക്കി, ഖത്തീഅകളില്‍ നിന്നു മുദ്ബിറായി, അങ്ങയുടെ റഹ്മത്തിനു വേണ്ടി ഞങ്ങള്‍ തസവ്വുലാക്കിയില്ല. 14അതുകൊണ്ട്, റബ്ബ് മുനാസിബായ വഖ്തിൽ ഞങ്ങളുടെ മേല്‍, ഹലാക്ക് വരുത്തി. എന്തെന്നാല്‍, ഞങ്ങളുടെ അള്ളാഹു സുബ്ഹാനഹു വതഅലാ താന്‍ ചെയ്യുന്ന കുല്ലു കാര്യങ്ങളിലും ആദിലാണ്; ഞങ്ങളോ അവിടുത്തെ സൌത്ത് ഇത്വാഅത്ത് ചെയ്തില്ല. 15ഞങ്ങളുടെ റബ്ബുൽ ആലമീൻ, അങ്ങ് ഖവ്വിയായ യദാൽ ഞങ്ങളെ മിസ്റില്‍ നിന്നു നജാത്താക്കി, അങ്ങയുടെ ഇസ്മിനെ മജ്ദ് താമ്മാക്കി. അങ്ങയുടെ ഖുവ്വത്ത് ഇന്നും ദിക്റാക്കപ്പെടുന്നു. എന്നാല്‍, ഞങ്ങള്‍ ഖതീഅ ചെയ്യുകയും ശർറ് അമലാക്കുകയും ചെയ്തു.
16റബ്ബുൽ ആലമീൻ, അങ്ങയുടെ അദ് ലോടു കൂടിയ കുല്ലു അമലുകള്‍ക്കും തക്കവിധം അങ്ങയുടെ ഗളബും സഖത്തും അങ്ങയുടെ മുഖദ്ദസ്സായ ജബലായ ഉർശലീം മദീനയിൽ നിന്ന് ബഈദായി പോകട്ടെ! ഞങ്ങളുടെ ഖത്തീഅകളും ആബാഉമാരുടെ ഖതീഅകളും സബബായി ഉർശലീമും അങ്ങയുടെ ഖൌമും ഹൌലിലുള്ളവര്‍ക്കു ഇഹാനാ മൌളൂആയി. 17ആകയാല്‍, ഞങ്ങളുടെ റബ്ബുൽ ആലമീൻ, അങ്ങയുടെ അബ്ദിന്റെ ദുആയും തസവ്വുലുകളും ഉദ്നുക്കൊണ്ട് മഅ്ദൂമായിക്കിടക്കുന്ന അങ്ങയുടെ ബൈത്തുൽ മുഖദ്ദസ്സിനെ അങ്ങയുടെ ഇസ്മിനെച്ചൊല്ലി റഹ്മത്തോടെ നള്റാക്കേണമേ! 18എന്റെ റബ്ബേ, അങ്ങ് ഉദ്ന് മായിലാക്കി സംആക്കണമേ! അങ്ങയുടെ അയ്നുകള്‍ മഫ്തൂഹായി ഞങ്ങളുടെ ഹലാക്കുകളെയും അങ്ങയുടെ ഇസ്മ് ഹംലാക്കുന്ന മദീനത്തിനെയും റഹ്മത്തോടെ നള്റാക്കേണമേ! ഞങ്ങളുടെ തസവ്വുലുകള്‍ അങ്ങയുടെ അമാമിൽ തഖ്ദീമാക്കുന്നതു ഞങ്ങളുടെ അദ് ലിലല്ല, അങ്ങയുടെ അളീമായ റഹ്മത്തിൽ മാത്രം തവക്കുലാക്കിക്കൊണ്ടാണ്. 19റബ്ബേ, സംആക്കണമേ! റബ്ബുൽ ആലമീൻ, സ്വബ്റാക്കണമേ! റബ്ബുൽ ആലമീൻ ഉദ്ൻക്കൊള്ളുകയും അമലാക്കുകയും ചെയ്യണമേ! എന്റെ അള്ളാഹു വതഅലാ, അങ്ങയുടെ ഇസ്മിനെ ചൊല്ലി വൈകരുതേ; എന്തെന്നാല്‍, അങ്ങയുടെ മദീനയും ഖൌമും അങ്ങയുടെ ഇസ്മാണല്ലോ ഹംലാക്കുന്നത്.
20എന്റെ അള്ളാഹു സുബുഹാനഹു തഅലായുടെ ഹള്റത്തിൽ എന്റെ റബ്ബിന്റെ ഖുദ്ദൂസ് ജബലിനു വേണ്ടി എന്റെയും എന്റെ ഖൌമായ ഇസ്രായീലിന്റെയും ഖതീഅകള്‍ ഏറ്റുപറഞ്ഞ് ഞാന്‍ ദുആ ഇരക്കുകയും തസവ്വുൽ തഖ്ദീമാക്കുകയും ചെയ്തു. 21അപ്പോള്‍, മർറത്തൽ മിഅ്റാജിൽ ഞാന്‍ കണ്ട ജിബ്രീൽ മസാ ഖുർബാനിയുടെ വഖ്തിൽ എന്റെ ഖരീബിലേക്കു പറന്നുവന്നു. 22അവന്‍ എന്നോടു പറഞ്ഞു: ദാനിയാലേ, നിനക്കു ഇൽമും ഹിക്മും നല്‍കാന്‍ ഞാന്‍ വന്നിരിക്കുന്നു. 23നിന്റെ തസവ്വുലുകളുടെ ബദ്ഇല്‍ത്തന്നെ ഒരു ആയത്ത് ഉണ്ടായി. അതു നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. അവിടുന്ന് നിന്നെ ശദീദായ നിലയിൽ ഹുബ്ബ് വെക്കുന്നു. ആ കലിമത്ത് കേട്ട് മിഅ്റാജ് ഫഹ്മാക്കിക്കൊള്ളുക.
24ളുൽമത്ത് ഈഖാഫാക്കി വയ്ക്കുന്നതിനും ജരീമത്തിന് ഇന്തിഹാ വരുത്തുന്നതിനും ജരീമകള്‍ക്കു കഫ്ഫാറത്ത് ചെയ്യുന്നതിനും അബദിയായ അദ്ൽ തൻഫീദാക്കുന്നതിനും റുഅ് യായ്ക്കും മുഹ്ജിസാത്തിനും ഖിതാംവയ്ക്കുന്നതിനും അഖ്ദസ് ഖുദ്ദൂസ് മകാനിനെ തഖ്ദീസ് ചെയ്യുന്നതിനും വേണ്ടി, നിന്റെ ഖൌമിനും മുഖദ്ദസ്സായ മദീനത്തിനും സനത്തുകളുടെ സബഊൻ ഉസ്ബൂഉകള്‍ ഖദ്റാക്കപ്പെട്ടിരിക്കുന്നു. 25അതുകൊണ്ട്, നീ ഫഹ്മാക്കുക. ഊർശലീമിന്റെ തദ്ദീദുൽബിനാഇന് ഹുക്മ് ഖാരിജായതു മുതല്‍ മംസൂഹായ ഒരു മലിക്ക് മജീആകുന്നതു വരെ ഏഴ് ഉസ്ബൂഉകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് മശഖ്ഖത്ത് മംലൂ ആയ ഇസ്നാനിവസിത്തൂൻ ഉസ്ബൂഉകള്‍. ആ സമാനിൽ സബീലുകളും ഖന്ദഖുകളും ബിനാആക്കും. 26ഇസ്നാനിവസിത്തൂൻ ഉസ്ബൂഉകള്‍ക്കു ബഅ്ദായായി മുദഹ്ഹനായവൻ ബിലാസബബായി ഖത്ആക്കപ്പെടും. ഖലീഫയായ മലിക്കിന്റെ ഖൌമ് മദീനത്തിനെയും ബൈത്തുൽ മുഖദ്ദസ്സിനെയും ഹലാക്കാക്കും. അതിന്റെ ഖാതിമത്തിലായി തൂഫാനായിരിക്കും. ഖാതിമത്ത് വരെ ജിഹാദുണ്ടായിരിക്കും. 27ഹലാക്ക് ഖളാആക്കപ്പെട്ടിരിക്കുന്നു. ഒരു ഉസ്ബൂഇലേക്ക് അവന്‍ പലരുമായി ഖവ്വിയായ അഹ്ദ് ഉണ്ടാക്കും. നിസ്വ്ഫ് ഉസ്ബൂഇലേക്ക് ഖുർബാനിയും തഹിയ്യത്തുകളും അവന്‍ നഹ് യാക്കും. ബൈത്തുൽ മുഖദ്ദസ്സിന്റെ ജിനാഹിന്‍ മേല്‍ മുഹ് ലികായ നജാസത്ത് മജീആകും. അള്ളാഹു സുബുഹാന വതഅല മുഹയ്യആക്കിയ ഹുകുമ മുഹ് ലികിന്റെ മേല്‍ സാഖിത്താകുന്നതു വരെ അത് ഹുനാക വാഖിഫാകും.