സൂറ അൽ-ദാനിയാൽ 7דָּנִיֵּאל (Daniel)
ദാനിയാലിന്റെ റുഅ് യാകള്‍ അർബഉ ബഹീമത്തുകൾ
7 1ബീൽശസ്സർ ബാബിൽ മലിക്കായതിൻറെ അവ്വൽ ഹുകുമു സനത്ത്, ദാനിയാലിന് നൌമിൽ ഒരു ഹുൽമും ചില റുഅ് യാകളും ഉണ്ടായി. അവന്‍ മനാം മക്തൂബാക്കിയിടുകയും അതിന്റെ മങ്കൂസ് അറഫാക്കുകയും ചെയ്തു. 2ദാനിയാല്‍ പറഞ്ഞു: സമാഅ് ലെ അർബഉ രീഹുകളും മുഹീത്വിനെ ഇസ്ആജാക്കി ലൈലത്തിൽ മിഅ്റാജിൽ ഞാന്‍ കണ്ടു. 3കബീറായ അർബഉ ബഹീമത്തുകൾ ബഹറിൽ നിന്നു സ്വാഇദായി വന്നു. അവ മുതനവ്വിഉകളായിരുന്നു. 4അസദിനെപ്പോലെ ആയിരുന്നു അവ്വലത്തേത്. അതിനു നസ്റിന്റെ ജനാഹുകളുണ്ടായിരുന്നു. ഞാന്‍ അതിനെ നള്ർചെയ്തുകൊണ്ടിരിക്കേ, അതിന്റെ ജനാഹുകള്‍ മംസൂഖാക്കപ്പെട്ടു. അതിനെ അർളിൽ നിന്നു റഫ്ആക്കി ബശറിനെപ്പോലെ രണ്ടു രിജ് ലില്‍ ഈഖാഫാക്കി. ഇൻസാന്റെ നഫ്സും (ഖൽബ്) അതിനു അതാആക്കപ്പെട്ടു. 5ഇതാ, രണ്ടാമത്, ദുബ്ബയെപ്പോലെ മറ്റൊരു ഹയവാൻ. അതിന്റെ ഒരു ജാനിബ് മർഫൂആക്കപ്പെട്ടു; അതു സലാസു ളിൽഉകള്‍ അള്ളാക്കിപ്പിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്ടം പോലെ ലഹ്മ് അക്ൽ ചെയ്തു കൊള്ളുക. 6അതിനു ബഅ്ദായായി, ഞാന്‍ നള്റാക്കിയപ്പോള്‍, ഇതാ, ളഹ്റിൽ ത്വയ്റിന്റെ അർബഉ ജനാഹുകളുള്ള, നമിറിനെപ്പോലെ മറ്റൊരു ഹയവാൻ; അതിനു അർബഉ റഅ്സുകളുണ്ടായിരുന്നു; സുൽത്താനിയത്ത് അതിനു അതാആക്കപ്പെട്ടു. 7ഇതിനു ബഅ്ദായായി ലൈലത്തിൽ മിഅ്റാജിൽ, ഇതാ, ശദീദനും മഖീഫനും അശദ്ദനുമായ റാബിഅ് ഹയവാൻ; അതിനു കബീറായ ഹദീദ് സിന്നുകളുണ്ടായിരുന്നു; അതു ഇബ്തിലാആക്കുകകയും കസ്രത്ത് ഖിത്അത്തായി ഹലാക്കാക്കുകയും ബാക്കിയുള്ളതു രിജ് ലു കൊണ്ട് ദസ്സാക്കിയരയ്ക്കുകയും ചെയ്തു. ഖബ് ലേ വന്ന ബഹീമത്തുകളില്‍ നിന്നെല്ലാം മുഖ്തലിഫായിരുന്ന അതിനു അശ്റു ഖർനുകളുണ്ടായിരുന്നു. 8ഞാന്‍ ഖർന്കള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു സഗീറായ ഖർന് അവയുടെ ബൈനയില്‍ മുമ്പത്തായി വരുന്നു; അതിന്റെ മജീഓടെ അവ്വലത്തേതില്‍ സലാസ് അദദ് അസ് ലോടെ ഇസ്തിഅ്സാലാക്കപ്പെട്ടു; ഇതാ, ഈ ഖർനില്‍ ബശറിന്റേതു പോലുള്ള അയ്നുകളും കിബ് രിയാത്ത് പറയുന്ന ഒരു ഫമും.
ഇബ്നുല്‍ ഇന്‍സാന്‍ (ഇബ്നുള്ളാ)
9ഞാന്‍ നള്റാക്കിക്കൊണ്ടിരിക്കേ, അർശുകള്‍ നിരത്തി, ഖദീമായവന്‍ ഇസ്തിവാആയി. അവന്റെ ലിബാസ് നദാ പോലെ അബ് യളായിരുന്നു; ശഅറ്, ലയ്യിനായ ശാത്തിൻ ശഅറ് പോലെ! നാർലഹബുകളായിരുന്നു അവന്റെ അർശ്; അതിന്റെ അജലകള്‍ കത്തിക്കാളുന്ന നാർ. 10അവന്റെ അമാമിൽ നിന്ന് നാർ ജറയാൻ ഖുറൂജായി. അൽഫൽഫു പേര്‍ അവനെ ഖിദ്മത്ത് ചെയ്തു; അശ്റത്തു ആലാഫ് അശ്റത്തു ആലാഫ് പേര്‍ അവന്റെ അമാമിൽ നിന്നു. ജംഇയ്യത്തു ഖുളാത്ത് ഖളാഇന് ജുലൂസായി. കിത്താബുകൾ മഫ്തൂഹാക്കപ്പെട്ടു.
11ഖർനിന്റെ കിബ് രിയാത്ത് സംആക്കി ഞാന്‍ നള്റാക്കി. ഞാന്‍ നള്റാക്കിക്കൊണ്ടിരിക്കേ, ആ ഹയവാൻ മഖ്തൂലായി; അതിന്റെ ജിസ്മ് ഹലാക്കാക്കപ്പെട്ടു; നാറില്‍ ഹർഖാക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു. 12മറ്റു ഹയവാനുകളുടെ സുൽത്താനിയത്ത് ഇസാലാക്കപ്പെട്ടു; എന്നാല്‍, അവയുടെ ഉംറ് ഒരു സമാനിലേക്കും ഒരു സാഅത്തേക്കും മംദൂദായിനിന്നു.
13ലൈലത്തിൽ മിഅ്റാജിൽ ഞാന്‍ കണ്ടു, ഇതാ, സമാഅ്സഹാബുകളോടു കൂടെ ബശർഇബ്നിനെ (ഇബ്നുള്ളാ) പ്പോലെ അഹദ് വരുന്നു. അവനെ ഖദീമായവന്റെ അമാമിൽ ഇഹ്ളാറാക്കി. 14കുല്ലു ഉമ്മത്തുകളും ശഅ്ബുകളും ലുഗത്തുകാരും അവനെ ഖിദ്മത്താക്കേണ്ടതിന് സുൽത്വയും മജ്ദും മുൽകിയ്യത്തും അവനു അതാആക്കി. അവന്റെ സുൽത്താനിയത്ത് അബദിയാണ്; അത് ഒരിക്കലും മഅ്ദൂമാവുകയില്ല. അവന്റെ മുലൂകിയത്ത് ഒരിക്കലും ഹലാക്കാക്കപ്പെടുകയില്ല.
15ദാനിയാല്‍ ആകുന്ന ഞാൻ, ഉത്കണ്ഠാകുലനായി. റുഅ് യാകള്‍ എന്നെ ബേജാറാക്കി. 16ഞാന്‍ ഹുനാക വാഖിഫായിരുന്നവരില്‍ അഹദനെ ഖുർബാക്കി, ഇതിന്റെയെല്ലാം സിർറെന്താണെന്നു സുആലാക്കി. അതിന്റെ തഅ് വീൽ അവന്‍ എനിക്കു പറഞ്ഞു തന്നു. 17ഈ ദുനിയാവിൽ നിന്ന് മർഫൂആയി വരുന്ന അർബഉ മലിക്കുകളാണ് ഈ അർബഉ മഹാ ബഹീമത്തുകൾ. 18എന്നാല്‍, അഅ് ലാന്റെ ഖുദ്ദൂസായവര്‍ക്കു ദൌല ഹാസ്വിലാകുകയും, അവര്‍ ആ ദൌല എന്നേക്കുമായി മിറാസാക്കുകയും ചെയ്തു.
19മറ്റുള്ളവരില്‍ നിന്നു മുഖ്തലിഫനും കൂടുതല്‍ മഖീഫനും ഹദീദ് സിന്നും നുഹാസ് ളുഫ്റും ഉള്ളവനും ഖത്ആക്കി ഇബ്തിലാആക്കുകകയും കസ്രത്ത് കസ്രത്തായി ഹലാക്കാക്കുകയും ബാക്കിയുള്ളവയെ റിജ് ലുകൊണ്ടു ദസ്സാക്കിയരയ്ക്കുകയും ചെയ്തവനുമായ റാബിഅ് ഹയവാനെക്കുറിച്ച് അറഫാവാൻ ഞാന്‍ ഇഹ്ബാബായി. 20അതിന്റെ തലയിലുണ്ടായിരുന്ന അശ്റു ഖർനുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും അയ്നുകളും വന്‍പുപറയുന്ന ഫമും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച ഹഖ് അറഫാകുന്നതിന് ഞാന്‍ ഇഹ്ബാബായി. 21ഖദീമായവന്‍ വന്ന് 22അഅ് ലാന്റെ ഖുദ്ദൂസായവര്‍ക്കു വേണ്ടി ഹുകുമ നടത്തുന്നതുവരെ, ഖുദ്ദൂസായവര്‍ ദൌല ഖബൂലാക്കുന്ന വഖ്ത് മജീആകുന്നതു വരെ, ഈ ഖർന് അവരുമായി ജിഹാദാക്കി ഫലാക്കാക്കുന്നതു ഞാന്‍ കണ്ടു.
23അവന്‍ പറഞ്ഞു: റാബിഅ് ഹയവാൻ ദുനിയാവിലെ റാബിആയ ഒരു മംലകത്താണ്. മറ്റെല്ലാ മംലക്കകളിലും നിന്ന് അത് മുഖ്കലിഫായിരിക്കും; അതു അർള് ജമീഅൻ ഖത്ആക്കി ഇബ്തിലാആക്കുകകയും, മദ്സൂസാക്കുകയും കസ്രത്ത് കസ്രത്തായി ഹലാക്കാക്കുകയും ചെയ്യും. 24ഈ മംലകത്തിലുള്ള മുർതഫിആയിവരുന്ന അശ്റു മലിക്കുകളാണ് അശ്റു ഖർന്കള്‍. അവര്‍ക്കെതിരേ ഗയ്റൊരുവന്‍ അവരുടെ അഖിബേ മജീആകും; തന്റെ സാബിഖുകളില്‍ നിന്ന് അവന്‍ മുഖാലിഫായിരിക്കും. അവന്‍ സലാസു മലിക്കുകളെ താഴെയിറക്കും. 25അവന്‍ അഅ് ലായായവനെതിരേ കലാമാക്കും; അഅ് ലാന്റെ ഖുദ്ദൂസായവരെ അവന്‍ ളുൽമാക്കും. ഹുക്മുകളും ഈദുകളും മാറ്റുന്നതിന് അവന്‍ ഫിക്റാക്കും. വഖ്തിലും സാഅത്തുകളും സാഅത്തിന്റെ നിഫ്സും വരെ അവര്‍ അവന്റെ യദുകളില്‍ തൌക്കീലാക്കപ്പെടും. 26എന്നാല്‍, ജംഇയ്യത്തു ഖുളാത്ത് ഹുകുമ ഇഹ്ളാറാക്കാന്‍ ജുലൂസാവുകയും അവന്റെ സുൽത്താനിയത്ത് ഇസാലാക്കപ്പെടുകയും ചെയ്യും. കാമിലായി ഹർഖാക്കി ഹലാക്കാക്കേണ്ടതിനു തന്നെ. 27സമാഇന്‍ തഹ്ത്തിലുള്ള ജമീഉ മുൽക്കുകളുടെയും മുൽകിയ്യത്തും സുൽത്വയും മജ്ദും അഅ് ലാന്റെ ഖുദ്ദൂസായവര്‍ക്കു അതാആക്കപ്പെടും; അവരുടെ ദൌല അബദിയാണ്. കുല്ലു സുൽത്വകളും അവരെ ഖിദ്മത്തെടുക്കുകയും ഇത്വാഅത്ത് ചെയ്യുകയും ചെയ്യും.
28ഇത്രയുമാണ് ലിഖാഇന്റെ ബയാൻ. ഞാന്‍, ദാനിയാല്‍, എന്റെ ഖാത്തിറുകള്‍ സബബായി ബേജാറായി. എൻറെ വജ്ഹ് ഖൌഫ് കൊണ്ട് തഗയ്യുറായി, കുല്ലും ഞാന്‍ ഖൽബിൽ ഇദ്ദിഖാറാക്കി.