അൽ അഫ് രാൽ 4  

യഹിയ്യായും സാഫ്ആനും മജ് ലിസിനു മുമ്പില്‍

4 1അവര്‍ ഖൌമിനോടു വയള് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഇമാംമാരും ബൈത്തുള്ളയിലെ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു. 2അവര്‍ ഉമ്മത്തിനെ തഅ് ലീമാത്ത് ചെയ്യുകയും മൌത്തായവരുടെ ഖിയാമത്തിനെക്കുറിച്ചു കലിമത്തുള്ളാഹി ഈസായെ ആധാരമാക്കി നസ്വീഹത്ത് നൽകുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍ വളരെ ബേജാറിലായിരുന്നു. 3അവര്‍ അവരെ പിടികൂടി, മഅ്റിബിന്റെ വഖ്തായതുകൊണ്ട്, അടുത്ത ദിവസംവരെ സജനില്‍ സൂക്ഷിച്ചു. 4അവരുടെ രിസാലത്ത് കേട്ടവരില്‍ അനേകര്‍ ഈമാൻ വെച്ചു. അവരുടെ അദദ് അയ്യായിരത്തോളമായി.

5പിറ്റേ യൌമിൽ സുൽത്താനുകളും സഫറയൂങ്ങളും[a] 4.5 സഫറയൂങ്ങൾ - എഴുത്തുകാർ, ഉസ്താദുമാർ ഉലമാക്കളും ജറുസലെമില്‍ ഇസ്തിമാഇലിരുന്നു. 6പ്രധാന ഇമാം അന്നാസും കയ്യാഫാസും യഹിയ്യായും ഇസ്കന്ദറും പ്രധാന ഇമാമിന്റെ അശീറയില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു. 7റസൂലുമാരെ അവര്‍ തങ്ങളുടെ വസ്വ്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: ഏത് ഖുവ്വത്തിലാണ്, അഥവാ ആരുടെ ഇസ്മിലാണ് നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്? 8അപ്പോള്‍ റൂഹുല്‍ ഖുദ്ധൂസിൽ നിറഞ്ഞ് സഫ് വാൻ അവരോടു പറഞ്ഞു: 9സുൽത്താനുകളും ശൈഖുമാരും ഉലമാക്കളുമായുള്ളോരെ, ഒരു മരീളിനു ഞങ്ങള്‍ ചെയ്ത ഒരു സ്വാലിഹായ അമലിനെക്കുറിച്ചാണ് ഞങ്ങള്‍ ഇന്നു മുഹാകിം ചെയ്യപ്പെടുന്നതെങ്കില്‍, എന്തു മാര്‍ഗങ്ങളുപയോഗിച്ചാണ് ഞങ്ങള്‍ ആ ഇൻസാനെ ശിഫയാക്കിയത്, 10നിങ്ങളും ബനൂ ഇസ്രാഈൽ മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു ഖത്ൽ ചെയ്യുകയും മൌത്തായവരില്‍ നിന്നു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഉയിര്‍പ്പിക്കുകയും ചെയ്ത കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ ഇസ്മിലാണ് ഈ ഇൻസാൻ ശിഫയായി നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. 11വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്. മറ്റാരിലും ഇഖ് ലാസ് ഇല്ല. 12സമായിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ ഇഖ് ലാസിന് വേണ്ടി മറ്റൊരു ഇസ്മും നല്‍കപ്പെട്ടിട്ടില്ല.

13സഫ് വാന്റെയും യഹിയ്യായുടെയും ഖുവ്വത്ത് കാണുകയും അവര്‍ മുതഅല്ലിമീനുകൾ അല്ലാത്ത സാധാരണ ഇൻസാനുകളാണെന്നു അറഫാവുകയും ചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ ഈസാ അൽ മസീഹിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയും ചെയ്തു. 14എന്നാല്‍, ശിഫയായ ഇൻസാൻ അവരുടെ ഖരീബിൽ നില്‍ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 15അതുകൊണ്ട്, മജ് ലിസിൽ നിന്നു പുറത്തു പോകാന്‍ അവരോട് കല്‍പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു. 16ഈ മനുഷ്യരോടു നാം എന്താണു ചെയ്യുക? ഇവര്‍ വഴി അളീമായ മുഅ്ജിസാത്തുകൾ സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം മുഖീമീനായവർക്കെല്ലാം സറാഹത്തായി അറഫാവും. അതു നിഷേധിക്കാന്‍ നമുക്കു സാധ്യമല്ല. 17എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ അഖ്ബാറാവാതിരിക്കാന്‍ ഈ ഇസ്മിൽ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം. 18അവര്‍ അവരെ വിളിച്ച് ഈസാ അൽ മസീഹിന്റെ ഇസ്മിൽ യാതൊന്നും സംസാരിക്കുകയോ തഅലീം നൽകുകയോ അരുതെന്നു അംറാക്കി. 19സഫ് വാനും യഹിയ്യായും അവരോടു ഇജാപത്ത് പറഞ്ഞു: റബ്ബുൽ ആലമീനേക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു അള്ളാഹുവിൻറെ ഹള്റത്തിൽ ന്യായമാണോ? നിങ്ങള്‍ തന്നെ ഹിസാബാക്കുവിന്‍. 20എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും സംആക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല. 21അവര്‍ അവരെ കൂടുതല്‍ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. കാരണം, ഉമ്മത്തിനെ അവര്‍ ഭയപ്പെട്ടു. എന്തെന്നാല്‍, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും അള്ളാഹുവിനെ ഹംദ് ചെയ്ത്കൊണ്ടിരുന്നു. 22അലാമത്തായ ശിഫ ലഭിച്ച മനുഷ്യനു നാല്‍പതിലേറെ വയസ്‌സുണ്ടായിരുന്നു.

ഈസാ അൽ മസീഹിൻറെ അൽ മുഅമിനൂൻറെ ദുആ

23മോചിതരായ അവര്‍ സ്വസമൂഹത്തിലെത്തി ഇമാം മുദീറുമാരും ഉലമാക്കളും പറഞ്ഞകാര്യങ്ങള്‍ അവരെ അറഫാക്കി. 24അതുകേട്ടപ്പോള്‍ അവര്‍ ഖൽബ് വാഹിദായി ഉച്ചത്തില്‍ അള്ളാഹുവിനോടു ദുആ ഇരന്നു: യാ റബ്ബുൽ ആലമീൻ, സമാഇന്റെയും അർളിന്റെയും ബഹറിന്റെയും അവയിലുള്ള സകലത്തിന്റെയും ഖാലിഖായുള്ളോനേ, 25ഞങ്ങളുടെ അബ്ബയും അവിടുത്തെ ഖാദിമുമായ ദാവൂദിന്റെ അധരത്തിലൂടെ റൂഹുൽ ഖുദ്ദൂസിനാൽ അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: കാഫിറുകൾ രോഷാകുലരായതെന്തിന്? അന്നാസ് ബാത്വിലായ കാര്യങ്ങള്‍ വിഭാവനം ചെയ്തതുമെന്തിന്? 26അൽ മാലിക്കള്ളാഹുവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ദുനിയാവിലെ മലിക്കുകൾ അണിനിരക്കുകയും സുൽത്താനിയത്തുകള്‍ ഒരുമിച്ചുകൂടുകയും ചെയ്തു. 27അവിടുന്ന് അഭിഷേകം ചെയ്ത അവിടുത്തെ ഖുദ്ധൂസ് അൽ ഇലാഹുൽ മസിഹായ്ക്കെതിരേ[d] 4.27 ഖുദ്ധൂസ് അൽ ഇലാഹുൽ മസിഹായ്ക്കെതിരേ - ഖുദ്ദൂസി ഹബീബുല്ലാഹിയുടെ -exeget check ഹേറോദേസും പന്തിയോസ് പീലാത്തോസും കാഫിറുകളോടും ഇസ്രായിലാഹിനോടുമൊപ്പം ഹഖായും ഈ മദീനയിൽ ഒരുമിച്ചുകൂടി. 28അവിടുത്തെ ഖുവ്വത്തും മുറാദും ഇത്വാഅത്ത് ചെയ്ത് നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ കാമിലാകുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തത്. 29അതിനാല്‍, റബ്ബേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ. 30അവിടുത്തെ ഖുദ്ധൂസ് അൽ ഇലാഹുൽ മസിഹായുടെ ഇസ്മിൽ ശിഫയും അലാമത്തുകളും ഖുദ്റത്തുകളും സംഭവിക്കുന്നതിനായി അവിടുത്തെ യദുകൾ നീട്ടണമേ. അവിടുത്തെ കലിമ കാമിലായ ശജാ അത്തോടെ വയള് പറയാൻ ഈ ഖാദിമുകൾക്ക് നിഅ്മത്ത് നൽകേണമേ. 31ദുആ കഴിഞ്ഞപ്പോള്‍ അവര്‍ ഇസ്തിമാഇലിരുന്ന മകാൻ കുലുങ്ങി. അവരെല്ലാവരും റൂഹുൽ ഖുദ്ദൂസിനാല്‍ പൂരിതരായി അള്ളാഹുവിൻറെ കലിമ ശജാഅത്തോടെ വയള് പറഞ്ഞു.

ജമാഅത്തുൽ മുഅ്മിനീൻ

32ജമാ അത്തുൽ മുഅ്മിനീങ്ങളായവർ ഖൽബ് വാഹിദായവരും നഫ്സ് വാഹിദായവരും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം മു ശ്തറക്കായിരുന്നു. 33റസൂലുമാര്‍, സയ്യിദിനാ ഈസാ അൽ മസീഹിൻറെ അസ്തിആദത്തിന് കബീറായ ശക്തിയോടെ ശഹാദത്ത് നല്‍കി. അവരെല്ലാവരുടെയും മേല്‍ ഫദുലുൽ ഇലാഹി കസീറായി ഉണ്ടായിരുന്നു. 34അവരുടെയിടയില്‍ മിസ്കീനുകളായി ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും ബൈത്തും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക റസൂലുമാരുടെ കാല്‍ക്കലര്‍പ്പിച്ചു. 35അത് ഓരോരുത്തര്‍ക്കും ഹാജത്തനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. 36ബാര്‍ണബാസ് എന്ന അപരനാമത്താല്‍ റസൂലുകൾ വിളിച്ചിരുന്നവനും - ഈ വാക്കിന്റെ മഅന ഇബ്നുൽറാഹത്ത് എന്നാണ് - സൈപ്രസ് സ്വദേശിയും ലേവായനുമായ യൂസുഫ് 37തന്റെ വയല്‍ വിറ്റുകിട്ടിയ നഖ്ദ് റസൂലുമാരുടെ കാല്‍ക്കലര്‍പ്പിച്ചു.


Footnotes