2 ശമൂവേൽ 7

שְׁמוּאֵל ב׳ (Shmuel Bet)

നാസാന്റെ കിതാബുന്നുബുവത്ത്

7 1മലിക് ഖസ്റില്‍ പാർക്കുകയും ഹൌലിലുള്ള അദുവ്വുളില്‍നിന്ന് റബ്ബുൽ ആലമീൻ അവനു റാഹത്ത് നല്‍കുകയും ചെയ്തു. 2അപ്പോള്‍ അവന്‍ നാസാന്‍ നബിയോടു പറഞ്ഞു: നോക്കൂ, അർസു കൊണ്ടുള്ള ഖസ്റില്‍ ഞാന്‍ പാർക്കുന്നു. മഅ്ബൂദിന്റെ താബൂത്തോ മളാല്ലിലിരിക്കുന്നു. 3നാസാന്‍ ഇജാബ ചെയ്തു: ഖൽബിലുള്ളതുപോലെ ചെയ്തുകൊള്ളുക, റബ്ബുൽ ആലമീൻ നിന്നോടു കൂടെയുണ്ട്.

4എന്നാല്‍, ആ ലയ്ൽ റബ്ബുൽ ആലമീൻ നാസാനോട് അരുളിച്ചെയ്തു: 5എന്റെ അബ്ദായ ദാവൂദിനോടു പറയുക: റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു, എനിക്കു പാർക്കാന്‍ നീ ബൈത്ത് പണിയുമോ? 6ഇസ്രായീല്‍ ഉമ്മത്തിനെ മിസ്റിൽ നിന്നു കൊണ്ടു വന്നതു മുതല്‍ ഇന്നുവരെ ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല; മളാലില്‍ വസിച്ചുകൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു. 7ഇസ്രായീല്‍ക്കാരോടുകൂടെ സഞ്ചരിക്കുന്നതിനിടയ്ക്ക് എവിടെവച്ചെങ്കിലും എന്റെ ഖൌമായ ഇസ്രായീലിനെ നയിക്കാന്‍ ഞാന്‍ നിയമിച്ച ഖാസിമാരില്‍ ആരോടെങ്കിലും നിങ്ങള്‍ എനിക്ക് അർസുകൊണ്ട് ഒരു ബൈത്ത് പണിയാത്തതെന്ത് എന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ? 8അതുകൊണ്ട് നീ ഇപ്പോള്‍ എന്റെ അബ്ദായ ദാവൂദിനോടു പറയണം: ജുൻദുകളുടെ റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു, റാഇയായിരുന്ന നിന്നെ മർബളിൽ നിന്ന് എടുത്ത് എന്റെ ഖൌമായ ഇസ്രായീലിന് റഈസായി ഞാന്‍ നിയമിച്ചു. 9നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടു കൂടെയുണ്ടായിരുന്നു. നിന്റെ അമാമിൽ നിന്റെ അദുവ്വുകളെയെല്ലാം ഞാന്‍ ഹലാക്കാക്കി; 10ദുനിയാവിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും. 11എന്റെ ഖൌമായ ഇസ്രായീലിനു ഞാന്‍ ഒരു മകാൻ കല്‍പിച്ചു കൊടുക്കും. അവര്‍ ഇനിയും ആമിനത്തോടെ സ്വന്തം സ്ഥലത്തു പാര്‍ക്കേണ്ടതിന് ഞാന്‍ അവരെ നട്ടുപിടിപ്പിക്കും. എന്റെ ഖൌമായ ഇസ്രായീലിനു ഞാന്‍ ഖാസിമാരെ നിയമിച്ചാക്കുന്നതിനു മുന്‍പുള്ള കാലത്തെപ്പോലെ ശിറാറുന്നാസ് അവരെ ഇനി പീഡിപ്പിക്കുകയില്ല. അദുവ്വുളില്‍നിന്ന് നിനക്കു ഞാന്‍ സകീനത്ത് നല്‍കും. നിന്നെ ഒരു വംശമായി വളര്‍ത്തുമെന്നും റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു. 12യൌമുകള്‍ തികഞ്ഞു നീ സലഫുകളോടു ചേരുമ്പോള്‍ നിന്നിൽ നിന്നു വന്ന ഇബ്നിനെ ഞാന്‍ ഉയര്‍ത്തി അവന്റെ മുൽക് സുബൂത്താക്കും. 13അവന്‍ എനിക്ക് മസ്ജിദ് പണിയും; അവന്റെ അർശ് ഞാന്‍ അബദിയായി സുബൂത്താക്കും. 14ഞാന്‍ അവനു അബും അവന്‍ എനിക്കു ഇബ്നും ആയിരിക്കും. അവന്‍ ശർറ് ചെയ്യുമ്പോള്‍ ബശരിയ്യായ മിൻസഅത്തും സൌത്വുമുപയോഗിച്ച് ഞാന്‍ അവനെ ശിക്ഷിക്കും. 15എങ്കിലും നിന്റെ മുന്‍പില്‍നിന്ന് ഞാന്‍ തള്ളിക്കളഞ്ഞ ശാവുലില്‍ നിന്നെന്നപോലെ അവനില്‍നിന്ന് എന്റെ ദാഇമായ ഹുബ്ബ് ഞാന്‍ പിന്‍വലിക്കുകയില്ല. 16നിന്റെ ഉസ്രത്തും മുൽകിയ്യത്തും എന്റെ അമാമിൽ സാബിത്തായിരിക്കും. നിന്റെ അർശ് അബദിയായി നിലനില്‍ക്കും. 17ഈ വാക്കുകളും ദര്‍ശനവും നാസാന്‍ ദാവൂദിനെ അറഫാക്കി.

ദാവൂദിന്റെ ശ്ക്ർ

18അപ്പോള്‍ ദാവൂദ്‌ മലിക് ഖയ്മ[a] 7:18 ഖയ്മ - മളാൽ, കൂടാരം കൾക്കകത്തു ചെന്നു റബ്ബുൽ ആലമീന്റെ ഹദ്റത്തിലിരുന്നു ദുആ ഇരന്നു. 19മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങ് എന്നെ ഇത്രത്തോളം ഉയര്‍ത്താന്‍ ഞാനും എന്റെ ഉസ്രത്തും എന്താകുന്നു? മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, ഇത് അങ്ങേക്ക് എത്ര നിസ്‌സാരം! വരുവാനുള്ള ത്വൂലുസമാനിലേക്ക് അങ്ങയുടെ അബ്ദിന്റെ ഉസ്രത്തിന്റെ ബഈദായ മുസ്തഖ്ബലിനെക്കുറിച്ചും വരും ജീലുകളെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 20ഇതിലധികമായി അബ്ദിന് അങ്ങയോട് എന്തു പറയാനാവും? മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഖാദിമിനെ അങ്ങ് അറിയുന്നുവല്ലോ. 21അങ്ങയുടെ വഅ്ദയും[b] 7:21 വഅ്ദയും - മഅ്ഊദും , മശീഅത്തുമനുസരിച്ച് അങ്ങയുടെ ഖാദിമിനെ അറിയിക്കേണ്ടതിന് ഈ വന്‍ അംറുകളെല്ലാം അങ്ങ് നിറവേറ്റിയിരിക്കുന്നുവല്ലോ. 22മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങ് അഅ് ലയത്രേ! അങ്ങ് അതുല്യനാണ്. ഞങ്ങള്‍ ഉദ്ൻകൊണ്ടു സംആക്കിയതനുസരിച്ച്, അവിടുന്നല്ലാതെ വേറെ ഇലാഹില്ല. 23അങ്ങയുടെ സ്വന്തം ഉമ്മത്തായിരിക്കേണ്ടതിന് ഉബൂദിയത്തില്‍ നിന്ന് അങ്ങു ഫിദാ ചെയ്ത ഇസ്രായീലിനെപ്പോലെ മറ്റൊരു ഖൌമില്ല. അവര്‍ക്കുവേണ്ടി അങ്ങു നിര്‍വഹിച്ച അലാമത്തായതും അളീമായ അംറുകള്‍ അങ്ങയുടെ ശുഹ്റത്ത് ദുനിയാവിലെങ്ങും പരത്തിയിരിക്കുന്നു. അങ്ങയുടെ സ്വന്തം ഉമ്മത്തായിരിക്കേണ്ടതിന് മിസ്റില്‍ നിന്ന് അങ്ങു സ്വതന്ത്രരാക്കിയ അവര്‍ മുന്നേറിയപ്പോള്‍ മറ്റു ഖൌമുകളെയും അവരുടെ ഇലാഹുമാരെയും അങ്ങ് ഓടിച്ചു കളഞ്ഞല്ലോ. 24ഇസ്രായീല്‍ അബദിയായി അങ്ങയുടെ ഉമ്മത്തായിരിക്കേണ്ടതിന് അവരെ അങ്ങു സാബിത്താക്കി. യാ റബ്ബുൽ ആലമീൻ, അങ്ങ് അവര്‍ക്ക്‌ ഇലാഹായിത്തീര്‍ന്നു. 25മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അബ്ദിനോടും ഉസ്രത്തിനോടും അരുളിച്ചെയ്തിരിക്കുന്ന ആയത്ത് അബദിയായി സാബിത്താക്കി അങ്ങയുടെ കലാം നിവര്‍ത്തിക്കണമേ! 26അങ്ങയുടെ ഇസ്മ് അബദിയായി മഹത്വപ്പെടട്ടെ! ശദീദായ ഖുവ്വത്തുള്ള റബ്ബുൽ ആലമീനാണ് ഇസ്രായീലിന്റെ മഅബൂദെന്നു ഇഅ് ലാൻ ചെയ്യപ്പെടട്ടെ! അങ്ങയുടെ അബ്ദായ ദാവൂദിന്റെ ബൈത്ത് അങ്ങയുടെ അമാമിൽ സാബിത്താകട്ടെ! 27ശദീദായ ഖുവ്വത്തുള്ള യാ റബ്ബുൽ ആലമീൻ, ഇസ്രായീലിന്റെ ഇലാഹേ, ഞാന്‍ നിന്റെ വംശം ഉറപ്പിക്കും എന്നു പറഞ്ഞ് അങ്ങയുടെ അബ്ദിന് ഇതു ളാഹിറാക്കിയിരിക്കുന്നുവല്ലോ. അതുകൊണ്ട്, അങ്ങയോട് ഇങ്ങനെ ദുആ ഇരക്കാന്‍ ഈ ഖാദിം ധൈര്യപ്പെട്ടിരിക്കുന്നു. 28മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങുതന്നെ ഇലാഹ്; അങ്ങയുടെ ആയത്ത് ഹഖ്; ഈ നല്ലകാര്യം അടിയനോട് അങ്ങു വഅ്ദാ ചെയ്തിരിക്കുന്നുവല്ലോ. 29അടിയന്റെ ബൈത്ത് അങ്ങയുടെ മുന്‍പില്‍നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ കനിവുണ്ടാകണമേ! മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങു വഅ്ദാ ചെയ്തിരിക്കുന്നു; അവിടുത്തെ ബറഖത്താല്‍ അടിയന്റെ ബൈത്ത് അബദിയായി മുബാറക്കാകും.


Footnotes