2 ശമൂവേൽ 18שְׁמוּאֵל ב׳ (Shmuel Bet)
അബ്‌സലൂം മഖ്തൂലാക്കപ്പെടുന്നു
18 1ദാവൂദ് കൂടെയുള്ളവരെ കൂട്ടംതിരിച്ച് അവര്‍ക്ക് റുഅസാഉ ഉലൂഫിനെയും റുഅസാഉ മിആത്തിനെയും നിയമിച്ചു. 2അവരെ മൂന്നായിത്തിരിച്ച് യൂവാബിന്റെയും അവന്റെ അഖും സിറൂയയുടെ ഇബ്നുമായ അബിശായിയുടെയും ഹിത്യനായ ഇത്തായിയുടെയും നേതൃത്വത്തില്‍ അയച്ചു. ഞാനും നിങ്ങളോടുകൂടെ വരും എന്നു മലിക് സഹാബിമാരോട് പറഞ്ഞു. 3അവര്‍ പറഞ്ഞു: അങ്ങ് ഞങ്ങളോടുകൂടെ വരരുത്. ഞങ്ങള്‍ തോറ്റോടിയാല്‍ അദുവ്വുകള്‍ അതു കാര്യമാക്കുകയില്ല. ഞങ്ങളില്‍ നിസ്ഫ് പേര്‍ മൌത്തായാലും അവര്‍ കാര്യമാക്കുകയില്ല, അങ്ങു ഞങ്ങളില്‍ അശ്റത്തു ആലാഫ് പേര്‍ക്ക് സമനാണ്. ആകയാല്‍, അങ്ങു മദീനത്തിലിരുന്നു കൊണ്ടു ഞങ്ങള്‍ക്കു മദദ് എത്തിക്കുന്നതാണു ഖയ്ർ. 4മലിക്ക് പറഞ്ഞു: മുനാസിബെന്നു നിങ്ങള്‍ക്കു തോന്നുന്നതു ഞാന്‍ ചെയ്യാം. മലിക് അബ് വാബിന്റെ ഖവാഇമിൽ നിന്നു; മിഅത്തുകളുടെയും ഉലൂഫുകളുടെയും കൂട്ടമായി ജുന്ദ് കടന്നുപോയി. 5മലിക് യൂവാബിനോടും അബിശായിയോടും ഇത്തായിയോടും കല്‍പിച്ചു; ഫതാ ആയ അബ്‌സലൂമിനോടു എന്നെ പ്രതി മയമായി പെരുമാറുക. ഈ ഹുക്മ് ജുന്ദെല്ലാം കേട്ടു. ജുന്ദ് ഇസ്രായീലിനെതിരേ ഖുറൂജായി.
6ഇഫ്രായിം വഅ്റില്‍വച്ച് അവരുമായി ഏറ്റുമുട്ടി. 7ദാവൂദിന്റെ ജുനൂദുകള്‍ ഇസ്രായീല്‍ക്കാരെ ദയനീയമായി ഗലബാക്കി. ഇശ്റൂന അൽഫ് പേരെ അന്നു ഖത്ൽ ചെയ്തു. ജിഹാദ് ബലദിലെല്ലാം മുൻതശിറായി. 8സയ്ഫിനിരയായിരുന്നവരെക്കാള്‍ കൂടുതല്‍പേരെ അന്നു വഅ്ർ വിഴുങ്ങി.
9അബ്‌സലൂം ദാവൂദിന്റെ ജുന്ദികളുടെ ബസ്വറില്‍പ്പെട്ടു. അവന്‍ ബഅ്ൽപ്പുറത്ത് ഓടിച്ചു പോകുകയായിരുന്നു. അത് ഒരു കബീറായ ബത്മ മരത്തിന്റെ കീഴിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശഅറ് മരക്കൊമ്പില്‍ കുരുങ്ങി, ബഅ്ൽ ഓടിപ്പോയി. സമാഇനും അർളിനും നടുവിൽ അവന്‍ തൂങ്ങിനിന്നു. 10ഒരുവന്‍ അതുകണ്ടു യൂവാബിനോടു പറഞ്ഞു: അബ്‌സലൂം ഒരു ബത്മ മരത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു. 11യൂവാബ് പറഞ്ഞു: എങ്കില്‍, അവിടെവച്ചുതന്നെ അവനെ കൊന്നുകളയാഞ്ഞതെന്ത്? ഞാന്‍ നിനക്കു പത്തു ഫിള്ളത്തുകളും ഒരു മിൻത്വഖത്തും തരുമായിരുന്നല്ലോ. 12അവന്‍ യൂവാബിനോടു പറഞ്ഞു: നീ എനിക്ക് അൽഫ് ഫിള്ളത്തുകള്‍ തന്നാലും ഞാന്‍ അമീറിനെതിരേ യദുയര്‍ത്തുകയില്ല. ഫതാ ആയ അബ്‌സലൂമിനെ എന്നെപ്രതി സംരക്ഷിക്കുക എന്നു മലിക്ക് നിന്നോടും അബിശായിയോടും ഇത്തായിയോടും കല്‍പിക്കുന്നത് ഞങ്ങളെല്ലാം കേട്ടതാണ്. 13മറിച്ച്, അവനെതിരേ ഖിയാനത്ത് കാട്ടിയിരുന്നെങ്കില്‍ മലിക് അതറിയുകയും നീ കൈയൊഴിയുകയും ചെയ്യുമായിരുന്നു. 14നിന്നോടു സംസാരിച്ചു ഞാന്‍ സമയം പാഴാക്കുകയില്ല എന്നു പറഞ്ഞ് യൂവാബ് മൂന്നു സിഹാമെടുത്ത് ബത്മ മരത്തില്‍ ജീവനോടെ തൂങ്ങിക്കിടന്ന അബ്സലൂമിന്റെ ഖൽബില്‍ കുത്തിയിറക്കി. 15യൂവാബിന്റെ സിലാഹ് ഹാമിൽമാരായ പത്തു പേര്‍ അബ്‌സലൂമിനെ വളഞ്ഞ് അവനെ അടിച്ചുകൊന്നു.
16യൂവാബ് ബൂഖ് മുഴക്കി. തിരികെ വിളിക്കപ്പെട്ട ജുന്ദ് ഇസ്രായീല്‍ക്കാരെ ആക്രമിക്കുന്നതു മതിയാക്കി. 17അവര്‍ അബ്‌സലൂമിനെ ജുബ്ബില്‍ ഒരു കബീറായ ഹുഫ്റിൽ[a] 18:17 ഹുഫ്റിൽ - വഅ്റിൽ എറിഞ്ഞുകളഞ്ഞു. അവനുമീതേ വലിയൊരു ഹജർകൂമ്പാരം കൂട്ടി. ഇസ്രായീല്‍ക്കാരെല്ലാം താന്താങ്ങളുടെ ബൈത്തിലേക്ക് ഓടിപ്പോയി. 18എന്റെ ഇസ്മ് നിലനിര്‍ത്താന്‍ എനിക്കൊരു ഇബ്ൻ ഇല്ലെന്നു പറഞ്ഞ് അബ്‌സലൂം തന്റെ ഹയാത്തുകാലത്തു തന്നെ മലിക്കിന്റെ വാദിയിൽ തനിക്കൊരു നസ്വബ് നിര്‍മിച്ചിരുന്നു. അതിനു തന്റെ പേര്‍ തന്നെ നല്‍കി. ഇന്നും അത് അബ്‌സലൂമിന്റെ നസ്വബ് എന്നറിയപ്പെടുന്നു.
19സാദൂക്കിന്റെ ഇബ്ൻ അഹിമാസ് പറഞ്ഞു: റബ്ബൽ ആലമീൻ മലിക്കിനെ അദുവ്വുകളില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്ന ബിശാറത്ത് ഞാന്‍ ഓടിച്ചെന്ന് അവനെ അറിയിക്കട്ടെ? 20യൂവാബ് പറഞ്ഞു: വേണ്ടാ; ഇന്നു ബിശാറത്തുയുമായി നീ പോകേണ്ടാ. മറ്റൊരു ദിവസമാകാം; അമീർ മരിച്ചതിനാല്‍ ഇന്നു വേണ്ടാ. 21പിന്നെ യൂവാബ് കൂശ്യനോടു പറഞ്ഞു: നീ കണ്ടതു ചെന്നു മലിക്കിനോടു പറയുക. അവന്‍ യൂവാബിനെ വണങ്ങി ഓടിപ്പോയി. 22സാദൂക്കിന്റെ ഇബ്ൻ അഹിമാസ് യൂവാബിനെ വീണ്ടും നിര്‍ബന്ധിച്ചു. എന്തും വരട്ടെ, കൂശ്യന്റെ പിന്നാലെ ഓടിപ്പോയി ഈ വാര്‍ത്ത ഞാനും അറിയിക്കട്ടെ. യൂവാബ് പറഞ്ഞു: ഇബ്നേ, നീ എന്തിന് ഇതു ചെയ്യണം? നിനക്ക് ഇതിനു ഉജ്റത്തൊന്നും കിട്ടുകയില്ലല്ലോ. 23അവന്‍ പറഞ്ഞു: എന്തും ആകട്ടെ, ഞാന്‍ പോകും. യൂവാബ് പറഞ്ഞു: അങ്ങനെയെങ്കില്‍, പൊയ്‌ക്കൊള്ളുക. അഹിമാസ് സമതലം വഴി കൂശ്യന്റെ മുന്നിലെത്തി.
24ദാവൂദ് ബാബയ്നിക്കിടയില്‍ ഇരിക്കുകയായിരുന്നു. റഖീബ് സൂറിനു ഫൌഖിൽ സത്ഹുൽബാബിൽ കയറി നോക്കി; ഒരുവന്‍ തനിയേ ഓടിവരുന്നു. റഖീബ് മലിക്കിനോടു നിദാ ചെയ്തു പറഞ്ഞു. മലിക്ക് പറഞ്ഞു: 25അവന്‍ തനിച്ചെങ്കില്‍ ബിശാറത്ത് കൊണ്ടുവരുന്നു. അവന്‍ അടുത്തടുത്ത് വന്നു. 26മറ്റൊരുവന്‍ ഓടിവരുന്നതും റഖീബ് കണ്ടു. അവന്‍ ബവ്വാബിലേക്ക് നിദാ ചെയ്തു പറഞ്ഞു. അതാ മറ്റൊരുവനും തനിയേ ഓടിവരുന്നു. മലിക്ക് പറഞ്ഞു: അവനും ബിശാറത്ത് കൊണ്ടുവരുന്നു. 27റഖീബ് പറഞ്ഞു: മുമ്പേ ഓടിവരുന്നവന്‍ സാദൂക്കിന്റെ ഇബ്ൻ അഹിമാസിനെപ്പോലെയിരിക്കുന്നു. മലിക് ഇജാബ ചെയ്തു: അവന്‍ ത്വയ്യിബാണ്; അവന്‍ ബിശാറത്ത് കൊണ്ടുവരുന്നു.
28അഹിമാസ് മലിക്കിനോടു നിദാ ചെയ്തു പറഞ്ഞു: എല്ലാം സലാം! അവന്‍ മലൂക്കി ഹദ്റത്തില്‍ സുജൂദിൽ വീണിട്ട് പറഞ്ഞു: എന്റെ സയ്യിദായ മലികിനെതിരേ യദുയര്‍ത്തിയവരെ ഏല്‍പിച്ചു തന്ന അങ്ങയുടെ ഇലാഹായ റബ്ബൽ ആലമീൻ മുബാറക്കായവന്‍. 29മലിക്ക് സുആലാക്കി: അബ്‌സലൂം യാഫിഅ് സലാമായിരിക്കുന്നുവോ? അഹിമാസ് പറഞ്ഞു: യൂവാബ് എന്നെ അയയ്ക്കുമ്പോള്‍ ആളീമായ ഒരു ജുംഹൂറിനെ കണ്ടു. എന്നാല്‍ അതെന്തെന്ന് എനിക്കറിയില്ല. 30മലിക്ക് പറഞ്ഞു: നീ അങ്ങോട്ടു മാറിനില്‍ക്കുക.
31അവന്‍ മാറിനിന്നു. പിന്നെ കൂശീ എത്തി. മലിക്കിനോടു പറഞ്ഞു: എന്റെ സയ്യിദായ മലിക്കിനു ബിശാറത്ത്! അങ്ങേക്കെതിരേ ഉയര്‍ന്ന എല്ലാവരുടെയും പിടിയില്‍ നിന്നു റബ്ബൽ ആലമീൻ അങ്ങയെ മോചിപ്പിച്ചിരിക്കുന്നു. 32മലിക്ക് കൂശ്യനോടു സുആലാക്കി: അബ്‌സലൂം യാഫിഅ് സലാമായിരിക്കുന്നുവോ? അവന്‍ പറഞ്ഞു: അവനു സംഭവിച്ചത്, സയ്യിദിന്റെ എല്ലാ അദുവ്വുകള്‍ക്കും അങ്ങേക്കെതിരേ ഉയരുന്ന എല്ലാവര്‍ക്കും വാഖിആകട്ടെ. 33മലിക് മുതമശ്ശിയായി ഇല്ലിയത്തുൽ ബാബിൽ കയറി ബുകാഅ് ചെയ്തു. പോയവഴി അവന്‍ പറഞ്ഞു: എന്റെ ഇബ്നേ, അബ്‌സലൂമേ, എന്റെ ഇബ്നേ, എന്റെ ഇബ്നേ, അബ്‌സലൂമേ, നിനക്കുപകരം ഞാന്‍ മൌത്തായിരുന്നെങ്കില്‍! എന്റെ ഇബ്നേ, അബ്‌സലൂമേ, എന്റെ ഇബ്നേ!