2 ശമൂവേൽ 17

שְׁמוּאֵל ב׳ (Shmuel Bet)

ഹൂശായി അബ്‌സലൂമിനെ ചതിക്കുന്നു

17 1അഹിസൂഫല്‍ അബ്‌സലൂമിനോടു സുആലാക്കി: ഇസ്നാ അശ്റ അൽഫ് പേരെയുംകൂട്ടി ഇന്നു ലയ് ലിൽ ഞാന്‍ ദാവൂദിനെ പിന്തുടരട്ടെ. 2അവന്‍ തഅ്ബാനായി സജാഅത്ത് കെട്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്ന് ആക്രമിക്കും. കൂടെയുള്ളവര്‍ ഓടിപ്പോകും. മലിക്കിനെ മാത്രം ഞാന്‍ ഖത് ലാക്കി കളയും. 3അറൂസ അറൂസിന്റെ അടുത്തേക്കു വരുന്നതുപോലെ അവന്റെ സഹാബിമാരെ നിന്റെ ഹദ്റത്തിലേക്ക് ഞാന്‍ തിരികെ കൊണ്ടുവരും. ഒരാളെ മാത്രമേ നീ കത്ൽ ചെയ്യാൻ നോക്കുന്നുള്ളു. മറ്റെല്ലാവരും സലീമായിരിക്കും. 4അബ്‌സലൂമിനും ഇസ്രായീല്‍ ശ്രേഷ്ഠന്‍മാര്‍ക്കും ഈ നസ്വീഹത്ത് ഇഷ്ടപ്പെട്ടു.

5അബ്‌സലൂം പറഞ്ഞു: അര്‍ഖ്യനായ ഹൂശായിയെ വിളിക്കുക. അവന്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാം. 6അവന്‍ എത്തിയപ്പോള്‍ അബ്‌സലൂം പറഞ്ഞു: അഹിസൂഫലിന്റെ നസ്വീഹത്ത് ഇതാണ്. 7ഇതു നാം ഖബൂലാക്കണമോ? അല്ലെങ്കില്‍, എന്തു ചെയ്യണമെന്നു നീ പറയുക. 8ഹൂശായി പറഞ്ഞു: ഇക്കുറി അഹിസൂഫലിന്റെ നസ്വീഹത്ത് പറ്റിയില്ല. അവന്‍ തുടര്‍ന്നു: നിന്റെ അബും അത്ബാഉം ശുജാഇമാരാണ്. ത്വിഫ് ലുകള്‍ സറഖത്താക്കപ്പെട്ട ദുബ്ബയെപ്പോലെ അവര്‍ മുർറുൽ ഖൽബായിരിക്കുകയാണെന്നു നിനക്കറിയാം. കൂടാതെ, നിന്റെ അബ് ജിഹാദിൽ മാഹിറായവനാണ്. അവന്‍ സഹാബിമാരോടുകൂടെ ലയ് ലിൽ പാര്‍ക്കുകയില്ല. 9ഇപ്പോള്‍ത്തന്നെ വല്ല ഗുഹയിലോ മറ്റെവിടെയെങ്കിലുമോ അവന്‍ ഒളിച്ചിരിക്കുകയായിരിക്കും. ദാവൂദിന്റെ ആക്രമണത്തില്‍ നിന്റെ അത്ബാഅ് ആരെങ്കിലും മരിച്ചെന്നുകേട്ടാല്‍ നിന്റെ ഖൌമ് കൂട്ടഖ്ഖത് ലിന് ഫരീസായെന്നു വാര്‍ത്ത പരക്കും. 10അപ്പോള്‍, നിന്റെ ജുന്ദികളില്‍ അസദിനെപ്പോലെ അദീമുൽ ഖൌഫായവര്‍ക്കുപോലും ചാഞ്ചല്യമുണ്ടാകും. നിന്റെ അബ് ജബ്ബാറും കൂടെയുള്ളവര്‍ ബഅ്സുള്ളവരുമാണെന്ന് ഇസ്രായീലില്‍ ആര്‍ക്കുമറിയാം. എന്റെ നസ്വീഹത്ത് ഇതാണ്. 11ദാന്‍മുതല്‍ ബീര്‍ശബാവരെ, സാഹിലുൽ ബഹ്റിലെ റംലുപോലെ അദദ് ഇഹ്സ്വാഅ് ചെയ്യാനാകാത്ത ഇസ്രായീല്യരെ ഒരുമിച്ചുകൂട്ടി നീ തന്നെ അവരെ ഹർബിൽ നയിക്കണം. 12ദാവൂദ് എവിടെയായിരുന്നാലും നമുക്ക് അവനെ കണ്ടുപിടിക്കാം. നിലത്തു മഞ്ഞുതുള്ളി വീഴുന്നതുപോലെ നാം അവന്റെ മേല്‍ ചാടിവീഴും. അവനോ കൂടെയുള്ളവരോ ജീവനോടെ ബാക്കിയാവുകയില്ല. 13അവന്‍ ഏതെങ്കിലും മദീനത്തിലേക്കു റുജൂആയാല്‍ എല്ലാ ഇസ്രായീല്‍ക്കാരും കൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി വാദിയിലേക്കു വലിച്ചിടും. ഒരൊറ്റ ഖിത്വ്അത്തു ഹജർ പോലും അവിടെ ബാക്കിയാവുകയില്ല. 14അര്‍ഖ്യനായ ഹൂശായിയുടെ മശൂറ[a] 17:14 മശൂറ - മുആമറ അഹിസൂഫലിന്റേതിനെക്കാള്‍ മെച്ചംതന്നെ, അബ്‌സലൂമും എല്ലാ ഇസ്രായീല്യരും പറഞ്ഞു. അബ്‌സലൂമിന് അനര്‍ഥം വരേണ്ടതിന് അഹിസൂഫലിന്റെ നല്ല മശൂറ ഖബൂലാക്കപ്പെടാതിരിക്കാന്‍ റബ്ബ് നിശ്ചയിച്ചിരുന്നു.

15പിന്നെ അഹിസൂഫല്‍ അബ്‌സലൂമിനും ഇസ്രായീല്‍ ഖാസിമാര്‍ക്കും നല്‍കിയ നസ്വീഹത്തിനെക്കുറിച്ചും താന്‍ നല്‍കിയ നസ്വീഹത്തിനെക്കുറിച്ചും ഹൂശായി കാഹിന്‍മാരായ സാദൂക്കിനോടും അബിയാസറിനോടും പറഞ്ഞു. 16മലിക്കും അന്നാസും കൊല്ലപ്പെടാതിരിക്കാന്‍, സഹ്റായിലെ സുഹൂലില്‍ ലയ്ൽ കഴിച്ചുകൂട്ടാതെ പെട്ടെന്ന് നഹ്ർകടന്നു പോകാന്‍ ദാവൂദിനെ ഉടന്‍തന്നെ അറിയിക്കുക, ഹൂശായി ആവശ്യപ്പെട്ടു. 17മദീനത്തില്‍ വച്ച് തങ്ങളെ ആരും കാണാതെ യൂനാസാനും അഹിമാസും ഇന്ദൂജലില്‍ ഇൻതിളാർ ചെയ്ത് നില്‍ക്കുന്നുണ്ടായിരുന്നു; ഒരു ഖാദിമ ചെന്ന് സംഭവിക്കുന്നതെല്ലാം അവരെ അറിയിക്കും, അവര്‍ ചെന്ന് ദാവൂദ് മലിക്കിനോടു പറയും. 18എന്നാല്‍, ഇപ്രാവശ്യം ഒരു വലദ് അവരെ കണ്ടു. അവന്‍ അബ്‌സലൂമിനോടു പറഞ്ഞു. അതുകൊണ്ട് അവരിരുവരും വേഗം പോയി ബഹൂറിമില്‍ ഒരു ബൈത്തില്‍ച്ചെന്നു. അവിടെ സാഹത്തിൽ ഒരു ബിഅ്ര്‍ ഉണ്ടായിരുന്നു. അവര്‍ അതില്‍ ഒളിച്ചിരുന്നു. 19ബൈത്തുകാരി ബിഅ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ഹുബൂബ് നിരത്തി. അങ്ങനെ സംഗതി ആരും അറിയാനിടയായില്ല. 20അബ്‌സലൂമിന്റെ ഖാദിമുകൾ ആ ബൈത്തില്‍ വന്നു മർഅയോടു സുആലാക്കി: അഹിമാസും യൂനാസാനും എവിടെ? അവള്‍ പറഞ്ഞു: അവര്‍ നഹ്ർകടന്നുപോയി. അവര്‍ അവരെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ ഉർശലീമിലേക്കു മടങ്ങി.

21അവര്‍ പോയപ്പോള്‍ യൂനാസാനും അഹിമാസും ബിഅ്റില്‍ നിന്നു കയറിച്ചെന്ന് ദാവൂദ് മലിക്കിനോടു പറഞ്ഞു. എഴുന്നേറ്റ് സുർഅത്തിൽ അക്കരെ കടക്കുക. അഹിസൂഫല്‍ നിനക്കെതിരായി മുആമറ നടത്തിയിരിക്കുന്നു. 22അപ്പോള്‍ ദാവൂദും കൂടെയുള്ളവരും ഉർദൂന്‍ കടന്നു. നേരം വെളുക്കാറായപ്പോഴേക്കും എല്ലാവരും ഉർദൂന്‍ കടന്നു.

23തന്റെ നസ്വീഹത്ത് ഖബൂലാക്കിയില്ലെന്നു കണ്ടപ്പോള്‍ അഹിസൂഫല്‍ ഹിമാറിനു ജീനിയിട്ടു തന്റെ മദീനത്തിലേക്കു പോയി. വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയതിനു ശേഷം അവന്‍ തൂങ്ങി മരിച്ചു.

24അവനെ കുടുംബത്തിന്റ ഖബർസ്ഥാനിൽ ഖബറടക്കി. ദാവൂദ് മഹനയീമിലെത്തി. അബ്‌സലൂം എല്ലാ ഇസ്രായീല്യരോടുമൊപ്പം ഉർദൂന്‍ കടന്നു. 25യൂവാബിനു പകരം അമാസയെ അബ്‌സലൂം റഈസുൽ ജുന്ദാക്കിയിരുന്നു. അമാസ ഇസ്മായീല്യനായ ഇത്രായുടെ ഔലാദായിരുന്നു. നാഹാശിന്റെ ബിൻതും യൂവാബിന്റെ ഉമ്മ സിറൂയയുടെ ഇഖ്ത്തുമായ അബീജല്‍ ആയിരുന്നു അവന്റെ സൌജത്ത്. 26ഇസ്രായീല്യരും അബ്‌സലൂമും ജിൽആദു ബലദിൽ താവളമടിച്ചു.

27ദാവൂദ് മഹനയീമിലെത്തിയപ്പോള്‍ അമ്മൂന്യ മദീനത്തായ റബ്ബായില്‍ നിന്നുള്ള നാഹാശിന്റെ ഇബ്ൻ ശൂബിയും ലൂദീബാറില്‍ നിന്നുള്ള അമ്മീയേലിന്റെ ഇബ്ൻ മാക്കീറും റൂജലിമില്‍ നിന്നുള്ള ജിൽആദുകാരന്‍ ബര്‍സില്ലായിയും, 28ഫറശ്, ത്വുസ്വൂസ്വ്, ആനിയത്തു ഖസഫ് ഇവയും ദാവൂദിനും കൂടെയുള്ളവര്‍ക്കും ഒജീനിക്കാന്‍ ഹിൻത്വ, ശഈർ, ദഖീഖ്, ഫരീക്, ഫൂൽ, അദസ്, 29അസൽ, സുബദ്, ളഅ്ൻ, ജുബ്ൻ മുതലായവയും കൊണ്ടുവന്നു. സഹ്റായില്‍ ദാവൂദിനും കൂടെയുള്ളവര്‍ക്കും ജൂഉം അത്വ് ശും തഅബുമുണ്ടായിരിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.


Footnotes