മത്തി 2 Κατὰ Ματθαῖον (Kata Maththaion)
ആലിമുകളുടെ സിയാറത്ത്
2 1ഹേറോദേസ് മലിക്കിന്റെ കാലത്ത് യൂദയായിലെ ബൈത്‌ലെഹെമില്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ജനിച്ചപ്പോള്‍ പൗരസ്ത്യ ബലദിൽ നിന്നു ആലിമുകള്‍ ഉർശലീമിലെത്തി. 2അവര്‍ ത്വലബാക്കി: എവിടെയാണ് യൂദന്‍മാരുടെ മലിക്കായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവന് ഇബാദത്ത് ചെയ്യാൻ വന്നിരിക്കുകയാണ്. 3ഇതുകേട്ട് ഹേറോദേസ് മലിക് ഫസആയി; അവനോടൊപ്പം ഉർശലീം മുഴുവനും. 4അവന്‍ മുഹിമ്മായ ഇമാംമാരെയും ഖൌമിന്റെ ഇടയിലെ ഉലമാക്കളെയും നിദാ ചെയ്തു കൂട്ടി, അൽ മസീഹ് എവിടെയാണ് ജനിക്കുന്നതെന്നു സുആലാക്കി. 5അവര്‍ പറഞ്ഞു:യൂദയായിലെ ബൈത്‌ലെഹെമില്‍ എന്ന് മുഹ്ജിസാത്തുകൾ മക്തൂബാക്കിയിരിക്കുന്നു:
6യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖ മദീനത്തുകളില്‍ ഒട്ടും താഴെയല്ല; എന്റെ ഖൌമായ ഇസ്രായീലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉത്ഭവിക്കുക.
7അപ്പോള്‍ ഹേറോദേസ് ആ ആലിമുകളെ സിർറായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു ദഖീഖായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. 8അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി ദഖീഖായി തലബാക്കുക; അവനെ കണ്ടു കഴിയുമ്പോള്‍ ഞാനും ചെന്ന് ഇബാദത്ത് ചെയ്യേണ്ടതിന് എന്നെയും അറിയിക്കുക. 9മലിക്ക് പറഞ്ഞതു കേട്ടിട്ട് അവര്‍ ഖുറൂജായി. ശർഖു കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ത്വിഫ്ൽ കിടക്കുന്ന സ്ഥലത്തിനു അഅ് ലയിൽ വന്നു നിന്നു. 10നക്ഷത്രം കണ്ടപ്പോള്‍ അവര്‍ ശദീദായ നിലയിൽ സആദത്തിലായി. 11അവര്‍ ബൈത്തില്‍ ദുഖൂൽ ചെയ്ത് സ്വബിയ്യിനെ ഉമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ട് ഇബാദത്ത് ചെയ്തു. നിക്‌ഷേപ ഇനാഉകള്‍ മഫ്തൂഹായി ഫിള്ളത്തും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. 12ഹേറോദേസിന്റെ ഖരീബിലേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ ഇൻദാർ ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
മിസ്രിലേക്കുള്ള ഹിജ്റ
13അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ റബ്ബിന്റെ മലക്ക് സ്വപ്നത്തില്‍ ളുഹൂറാക്കപ്പെട്ടു യൂസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും ഉമ്മയെയും കൂട്ടി മിസ്ർലേക്കു ഹിജ്റ ചെയ്യുക. ഞാന്‍ പറയുന്നതു വരെ അവിടെ താമസിക്കുക. ഹേറോദേസ് സ്വബിയ്യിനെ ഖതിൽ വേണ്ടി സുർഅത്തൻ അന്വേഷണം തുടങ്ങും. 14അവന്‍ ഉണര്‍ന്ന്, ശിശുവിനെയും ഉമ്മയെയും കൂട്ടി, ആ രാത്രിതന്നെ മിസ്ർലേക്കു പോയി; 15ഹേറോദേസിന്റെ മൌത്ത് വരെ അവിടെ സാകിനായി. മിസ്ർല്‍ നിന്നു ഞാന്‍ എന്റെ ഇബ്നിനെ നിദാ ചെയ്തു എന്നു പ്രവാചകനിലൂടെ റബ്ബ് അരുളിച്ചെയ്തതു കാമിലാകാനാണ് ഇതു വാഖിആയത്.
16ആലിമുകള്‍ തന്നെ കബളിപ്പിച്ചെന്നു അറഫാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍ നിന്നു അറഫാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള കുല്ലു ആണ്‍കുട്ടികളെയും ആളയച്ചു ഖത്ൽ ചെയ്തു. 17ഇങ്ങനെ, ജറെമിയാ നബി വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി:
18റാമായില്‍ ഒരുസ്വരം, കബീറായ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു ബുകാആകുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു അത് ഫാലുകള്‍ മഫ്ഖൂദായിരിക്കുന്നു.
റുജൂഅ്
19ഹേറോദേസിന്റെ മൌത്തിനു ബഅ്ദായായി മിസ്ർല്‍ വച്ചു റബ്ബിന്റെ മലക്ക് യൂസഫിനു സ്വപ്നത്തില്‍ ളുഹൂറാക്കപ്പെട്ടു പറഞ്ഞു: 20എഴുന്നേറ്റ് ശിശുവിനെയും ഉമ്മയെയും കൂട്ടി, ഇസ്രായീല്‍ ബലദിലേക്കു മടങ്ങുക; സ്വബിയ്യിനെ ഖതിൽ ശ്രമിച്ചവര്‍ വഫാത്തായി കഴിഞ്ഞു. 21അവന്‍ എഴുന്നേറ്റ്, ശിശുവിനെയും ഉമ്മയെയും കൂട്ടി, ഇസ്രായീല്‍ ബലദിലേക്കു ഖുറൂജായി. 22ഇബ്നായ അര്‍ക്കലാവോസാണ് അബ്ബയായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കു പോകാന്‍ യൂസഫിനു ഖൌഫായി. സ്വപ്നത്തില്‍ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്കു പോയി. 23അവന്‍ നസറായന്‍ എന്നു മദ്ഉവ്വാക്കപ്പെടും എന്നു മുഹ്ജിസാത്തുക്കൾ വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന മദീനയിൽ അവന്‍ ചെന്നു സാകിനായി.