അൽ-ആവിയാനി (ലേവ്യാ) 26
ബർക്കത്തുകൾ
26 1നിങ്ങള്‍ ഇബാദത്തിനായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്. നിങ്ങളുടെ ബലദിൽ സ്തംഭങ്ങളുയര്‍ത്തുകയോ കൊത്തിയ അഹ്ജാർ നാട്ടുകയോ അരുത്. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ 2നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായിക്കരുതുകയും ചെയ്യുവിന്‍. ഞാനാണ് റബ്ബ്ൽ ആലമീൻ.
3നിങ്ങള്‍ എന്റെ ശരീഅത്തുകൾ ഇത്വാഅത്ത് ചെയ്യുകയും അംറുകള്‍ ഹിഫാളത്ത് ചെയ്യുകയും ചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മത്വർ തരും; 4അർള് മഹ്സൂലുകള്‍ വര്‍ദ്ധിപ്പിക്കുകയും ശജറത്തുകൾ സമറത്ത് നല്‍കുകയും ചെയ്യും. 5നിങ്ങളുടെ കറ്റമെതിക്കല്‍ മുന്തിരിപ്പഴം പറിക്കുന്ന കാലം വരെയും മുന്തിരിപ്പഴം പറിക്കുന്ന കാലം വിതയ്ക്കുന്ന കാലം വരെയും നീണ്ടുനില്‍ക്കും. നിങ്ങള്‍ തൃപ്തിയാവോളം ഒജീനിച്ച് നിങ്ങളുടെ ബലദിൽ ആമിനത്തോടെ പാർക്കും. 6ഞാന്‍ നിങ്ങളുടെ ബലദിൽ സലാമത്ത് വള്അ് ചെയ്യും. നിങ്ങള്‍ സ്വൈരമായി പാർക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാന്‍ നാട്ടില്‍നിന്നു ദുഷ്ടമൃഗങ്ങളെ ഓടിച്ചുകളയും. നിങ്ങളുടെ ദേശത്തുകൂടെ സയ്ഫ് കടന്നു പോകയില്ല. 7അഅ്ദാഇനെ നിങ്ങള്‍ തുരത്തും. അവര്‍ നിങ്ങളുടെ മുന്‍പില്‍ വാളിനിരയാകും. 8നിങ്ങള്‍ അഞ്ചുപേര്‍ നൂറു പേരെയും നൂറുപേര്‍ പതിനായിരം പേരെയും ഓടിക്കും. അഅ്ദാഇനുകൾ നിങ്ങളുടെ മുന്‍പില്‍ വാളിനിരയാകും. 9ഞാന്‍ നിങ്ങളെ കടാക്ഷിക്കുകയും സന്താനപുഷ്ടി നല്‍കി നിങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുമായി ഞാന്‍ എന്റെ അഹ്ദ് ഉറപ്പിക്കും. 10നിങ്ങള്‍ പഴയ ശേഖരങ്ങളില്‍ നിന്നു ധാന്യങ്ങള്‍ ഒചീനിക്കുകയും പുതിയതിനു വേണ്ടി പഴയതിനെ മാറ്റിക്കളയുകയും ചെയ്യും. 11ഞാന്‍ എന്റെ ഖൈമ നിങ്ങളുടെയിടയില്‍ വള്അ് ചെയ്യും. ഞാന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല. 12ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിക്കും; ഞാന്‍ നിങ്ങളുടെ മഅബൂദും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. 13നിങ്ങള്‍ മിസ്ർകാരുടെ അടിമകളായിത്തുടരാതിരിക്കാന്‍ അവരുടെ ബലദിൽനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനാണു ഞാന്‍. നിങ്ങള്‍ നിവര്‍ന്നു നടക്കേണ്ടതിന് നിങ്ങളുടെ നുകത്തിന്റെ കെട്ടുകള്‍ ഞാന്‍ പൊട്ടിച്ചു.
ശിക്ഷകള്‍
14നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെയും ഈ അംറുകളെല്ലാം അനുസരിക്കാതെയും നടന്നാല്‍, 15എന്റെ ഹുകുമുകൾ ധിക്കരിക്കുകയും വസ്വീയത്തുകൾ വെറുത്ത് എന്റെ അംറുകള്‍ അനുഷ്ഠിക്കാതിരിക്കുകയും അഹ്ദ് ഖിലാഫായി പ്രവർത്തിക്കുകയും ചെയ്താല്‍, 16ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും. പെട്ടെന്നുള്ള ഖൌഫും ക്ഷയവും കണ്ണുകള്‍ക്കു ഹാനിയും ജീവനുതന്നെ നാശവും വരുത്തുന്ന പനിയും നിങ്ങളുടെമേല്‍ ഞാന്‍ വരുത്തും. നിങ്ങള്‍ വിതയ്ക്കുന്നതു വൃഥാവിലാകും; നിങ്ങളുടെ അഅ്ദാഇനുകൾ അതു ഒചീനിക്കും. 17ഞാന്‍ നിങ്ങള്‍ക്കെതിരേ വജ്ഹ് തിരിക്കും. അഅ്ദാഇനുകളുടെ മുന്‍പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ മുൽക് നടത്തും. പിന്‍തുടരാന്‍ ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും. 18ഇതെല്ലാമായിട്ടും എന്റെ ലഫ്ള് കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഖത്തീഅകൾക്കു ഞാന്‍ നിങ്ങളെ ഏഴിരട്ടി ശിക്ഷിക്കും. 19ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ ഹലാക്കാക്കും, സമാഅ് നിങ്ങള്‍ക്ക് ഇരുമ്പുപോലെയും അർള് പിത്തളപോലെയും ആക്കും. 20നിങ്ങളുടെ സീനത്ത് ഞാന്‍ നിഷ്ഫലമാക്കും. നിങ്ങളുടെ ദൌല വിളവുതരുകയോ ശജറത്തുകൾ സമറത്ത് പുറപ്പെടുവിക്കുകയോ ഇല്ല.
21നിങ്ങള്‍ എനിക്കു ദിഫാ ആയി വ്യാപരിക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ഖത്തീഅകൾക്കു ശിക്ഷയായി ഏഴിരട്ടി അനര്‍ഥങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വരുത്തും. 22ഞാന്‍ നിങ്ങളുടെയിടയിലേക്കു വന്യമൃഗങ്ങളെ കടത്തിവിടും. അവനിങ്ങളുടെ ഔലാദുകളെ അപഹരിക്കുകയും കന്നുകാലികളെ ഹലാക്കാക്കുകയും അങ്ങനെ നിങ്ങളെ അദദിൽ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികള്‍ വിജനമാകും.
23ഈ ശിക്ഷകള്‍കൊണ്ടൊന്നും നിങ്ങള്‍ എന്നിലേക്കു തിരിയാതെ എനിക്ക് ദിഫയായി വ്യാപരിക്കുന്നെങ്കില്‍, ഞാനും നിങ്ങള്‍ക്കെതിരേ വ്യാപരിക്കും. 24നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും. 25എന്റെ അഹ്ദിന്റെ പേരില്‍ നിഖ്മത്ത് ചെയ്യാന്‍ ഞാന്‍ നിങ്ങളുടെമേല്‍ സയ്ഫ് വീശും. നിങ്ങള്‍ മദീനത്തുകളില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെമേല്‍ പകര്‍ച്ച വ്യാധികള്‍ വരുത്തും. നിങ്ങള്‍ അഅ്ദാഇനുകളുടെ യദുകളില്‍ അകപ്പെടുകയും ചെയ്യും. 26ഞാന്‍ നിങ്ങളുടെ അപ്പത്തിന്റെ അളവു കുറയ്ക്കും. പത്തു സ്ത്രീകള്‍ ഒരടുപ്പില്‍ ഖുബ്ബൂസ് പാകംചെയ്യും. അവര്‍ നിങ്ങള്‍ക്ക് ഖുബ്ബൂസ് തൂക്കി അളന്നേതരൂ. നിങ്ങള്‍ ഒചീനിക്കും, എന്നാല്‍ തൃപ്തരാവുകയില്ല.
27ഇതെല്ലാമായിട്ടും നിങ്ങള്‍ എന്നെ ഇത്വാഅത്ത് ചെയ്യാതെ എനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെങ്കില്‍, 28ഞാനും നിങ്ങള്‍ക്കെതിരേ അളബിൽ പ്രവര്‍ത്തിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും. 29നിങ്ങള്‍ നിങ്ങളുടെ പുത്രന്മാരുടെയും പുത്രിമാരുടെയും ലഹ്മ് ഒചീനിക്കും. 30ഞാന്‍ നിങ്ങളുടെ പൂജാഗിരികള്‍ ഹലാക്കാക്കുകയും തിംസാലുകൾ വെട്ടിവീഴ്ത്തുകയും നിങ്ങളുടെ ശവശരീരങ്ങള്‍ ജഡവിഗ്രഹങ്ങളുടെമേല്‍ വലിച്ചെറിയുകയും ചെയ്യും. ഖൽബ് കൊണ്ടു ഞാന്‍ നിങ്ങളെ വെറുക്കും. 31ഞാന്‍ നിങ്ങളുടെ മദീനകള്‍ വിജനമാക്കും; വിശുദ്ധസ്ഥലങ്ങള്‍ ശൂന്യമാക്കുകയും ചെയ്യും. നിങ്ങളുടെ സുരഭിലകാഴ്ചകള്‍ ഞാന്‍ ഖുബൂലാക്കുകയില്ല. നിങ്ങളുടെ ദൌല ഞാന്‍ ശൂന്യമാക്കും. 32അവിടെ പാർക്കുന്ന നിങ്ങളുടെ അഅ്ദാഇനുകൾ അതിനെപ്പറ്റി ആശ്ചര്യപ്പെടും. 33ഖൌമുകളുടെയിടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഊരിയ വാളോടെ നിങ്ങളെ പിന്തുടരും. നിങ്ങളുടെദേശം ശൂന്യവും പട്ടണം വിജനവുമാക്കും.
34നിങ്ങള്‍ അഅ്ദാഇനുകളുടെ ദേശങ്ങളിലായിരിക്കുമ്പോള്‍ ശൂന്യമായ നിങ്ങളുടെ നാട് അതിന്റെ സാബത്തില്‍ സുറൂറിലാകും; അതു വിശ്രമിക്കുകയും സാബത്ത് ആചരിക്കുകയും ചെയ്യും. 35ശൂന്യമായി കിടക്കുന്നിടത്തോളം കാലം അതു വിശ്രമിക്കും, നിങ്ങള്‍ അവിടെ വസിച്ചിരുന്നപ്പോള്‍ സാബത്തുകളില്‍ അതിനു ഇസ്തിറാഹ ലഭിച്ചില്ലല്ലോ. 36ശത്രുദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. പിറകില്‍ ഇല അനങ്ങുന്നതു കേള്‍ക്കുമ്പോള്‍ വാളില്‍നിന്ന് ഓടി രക്ഷപെടുന്നവനെപ്പോലെ അവര്‍ ഓടും. ആരും പിന്‍തുടരുന്നില്ലെങ്കിലും അവര്‍ നിലം വാഖിആആകും. 37ആരും പിന്‍തുടരുന്നില്ലെങ്കില്‍ത്തന്നെ വാളില്‍ നിന്ന് ഓടി രക്ഷപെടുമ്പോഴെന്നപോലെ ഒരുവന്‍ മറ്റൊരുവന്റെ മേല്‍ വീഴും. അഅ്ദാഇനുകളുടെ മുന്‍പില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്കു ഖുവ്വത്ത് ഉണ്ടായിരിക്കുകയില്ല. 38ഖൌമുകളുടെ ഇടയില്‍ നിന്നു നിങ്ങള്‍ അറ്റുപോകും. അഅ്ദാഇനുകളുടെ ദൌല നിങ്ങളെ വിഴുങ്ങിക്കളയും. 39ശേഷിക്കുന്നവര്‍ അവരുടെ സൂഉ അമലുകൾ നിമിത്തം ശത്രുരാജ്യത്തുവച്ചു ഹലാക്കായി പോകും. അവരുടെ ആബാഉമാരുടെ ദുഷ്‌കര്‍മങ്ങള്‍ നിമിത്തവും അവര്‍ അവരെപ്പോലെ ഹലാക്കായി പോകും.
40അവര്‍ എന്നോടു കാണിച്ച അവിശ്വസ്തതയും 41എനിക്ക് ദിഫയായി പ്രവര്‍ത്തിച്ച തിന്‍മകളും ഏറ്റുപറയട്ടെ. എനിക്ക് ദിഫയായി ചരിച്ചതിനാല്‍ ഞാനും അവര്‍ക്കെതിരായി ചരിക്കുകയും അവരെ അഅ്ദാഇനുകളുടെ ബലദിലേക്കു കൊണ്ടു പോകുകയും ചെയ്തു. തങ്ങളുടെ അപരിച്‌ഛേദിതമായ ഖൽബ് വിനീതമാക്കി പ്രായശ്ചിത്തമനുഷ്ഠിച്ചാല്‍ 42ഞാന്‍ യാഖൂബിനോടും യിഷഹാക്കിനോടും ഇബ്രാഹീമിനോടും ചെയ്ത അഹ്ദ് ഓര്‍ക്കുകയും ദേശത്തെ അനുസ്മരിക്കുകയും ചെയ്യും. 43അവര്‍ ഒഴിഞ്ഞുപോകുക നിമിത്തം പാഴായിക്കിടക്കുമ്പോള്‍ നാട് അതിന്റെ സാബത്തില്‍ സുറൂറിലാകും. അവര്‍ തങ്ങളുടെ അകൃത്യങ്ങള്‍ക്കു പരിഹാരം ചെയ്യണം. എന്തെന്നാല്‍ അവര്‍ എന്റെ ശരീഅത്തുകൾ മത്രൂക്കത്താക്കി. അവരുടെ ഖൽബ് എന്റെ കല്‍പനകളെ നിരസിച്ചു. 44ഇതെല്ലാമാണെങ്കിലും ശത്രുദേശത്തായിരിക്കുമ്പോള്‍ ഞാന്‍ അവരെ പരിപൂര്‍ണമായി തള്ളിക്കളയുകയോ അവരോടുള്ള അഹ്ദ് ലംഘിക്കുന്നവിധത്തില്‍ അവരെ വെറുക്കുകയോ ഹലാക്കാക്കുകയോ ചെയ്യുകയില്ല. എന്തെന്നാല്‍, ഞാന്‍ അവരുടെ മഅബൂദായ റബ്ബ്ൽ ആലമീനാണ്. 45ഞാന്‍ ഉമ്മത്തുകള്‍ കാണ്‍കേ ഈജ്പിതു ബലദിൽ നിന്നു കൊണ്ടുവന്ന അവരുടെ ഉപ്പാപ്പമാരോടു ചെയ്ത അഹ്ദ് അവരെ പ്രതി അനുസ്മരിക്കും. അങ്ങനെ ഞാന്‍ അവരുടെ മഅബൂദായിരിക്കും. ഞാനാണ് റബ്ബ്ൽ ആലമീൻ.
46അൽ-തൂർ മലമുകളില്‍വച്ചു റബ്ബ്ൽ ആലമീൻ യിസ്രായീൽ ജനവുമായി മൂസാവഴി ഉറപ്പിച്ച അഹ്ദിന്റെ ഹുക്മുകളും ശറഉകളും പ്രമാണങ്ങളുമാണിവയെല്ലാം.