യഹിയ്യ 18:1-  

ഈസാ അൽ മസീഹിനെ ബന്ധിക്കുന്നു

(മത്തായി 26:47-56; മര്‍ക്കോസ് 14:43-50)

18 1ഇതു പറഞ്ഞശേഷം ഈസാ(അ) സ്വഹാബികളോടു കൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. ഈസാ(അ) മും സ്വഹാബികളും അതില്‍ പ്രവേശിച്ചു.


യഹിയ്യ 19:1-16  

19 1പീലാത്തോസ് ഈസാ(അ)നെ ചാട്ടവാറ്കൊണ്ട് അടിപ്പിച്ചു. ജുനൂദുകള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി ഈസാ(അ)ന്‍റെ തലയില്‍ വച്ചു; 2ഒരു ചോന്ന മേല്‍കുപ്പായം അവനെ അണിയിച്ചു. 3അവര്‍ ഈസാ(അ)ന്റെ ഖരീബില്‍ വന്ന് ജൂദരുടെ മലിക്കേ, സലാം! എന്നു പറഞ്ഞ് യദ് കൊണ്ട് അവനെ അടിച്ചു.

4പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു ജറീമത്തും ഞാന്‍ ഇവനില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറഫാവാൻ ഇതാ, അവനെ നിങ്ങളുടെ ഖരീബിലേക്കു കൊണ്ടുവരുന്നു. 5മുള്‍ക്കിരീടവും ചോന്ന മേല്‍ക്കുപ്പായവും ധരിച്ച് ഈസാ(അ) പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, ആ ഇന്‍സാൻ!

6ഈസാ(അ)നെ കണ്ടപ്പോള്‍ ഇമാം മുദീറുമാരും ഖിദ്മത്ത്കാരും വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ ഇവനെ കൊണ്ടു പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു ജറീമത്തും കാണുന്നില്ല.

7ജൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു ശരീഅത്തുണ്ട്. ആ ശരീഅത്തനുസരിച്ച് ഇദ്ദേഹം മൌത്താകണം. കാരണം, ഇദ്ദേഹം നഫ്സിയായി ഇബ്നുള്ളയെന്നു അവകാശപ്പെടുന്നു.

8ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഖോഫായി. 9അവന്‍ വീണ്ടും ഖസറില്‍[a] 19.9 ഖസറില്‍ please do exegest check ദുഖൂൽ ചെയ്ത് ഈസാ(അ)നോടു ചോദിച്ചു: നീ എവിടെ നിന്നാണ്? ഈസാ(അ) മറുപടിയൊന്നും പറഞ്ഞില്ല. 10പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ മുസ്തഖീലാക്കാനും ക്രൂശിക്കാനും എനിക്ക് സുൽത്താനിയത്തുണ്ടെന്ന് അറഫാവില്ലെ?

11ഈസാ(അ) പറഞ്ഞു: അലാഇൽ നിന്നു മശ്കല ഇല്ലായിരുന്നുങ്കില്‍ എന്‍റെ മേല്‍ സുൽത്താനിയത്തും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചു തന്നവന്‍റെ ഖതീഅത് കൂടുതല്‍ ഗൗരവമുള്ളതാണ്.

12അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, ജൂദര്‍ വിളിച്ചു പറഞ്ഞു: ഇവനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്‍റെ സ്വദീഖല്ല. നഫ്സിയായി മലിക്കാക്കുന്ന ഏവനും സീസറിന്‍റെ വിരോധിയാണ്.

13ഈ ഖൌൽ കേട്ടപ്പോള്‍ പീലാത്തോസ് ഈസാ(അ)നെ പുറത്തേക്കു കൊണ്ടു വന്ന്, കല്‍ത്തളം-ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത-എന്നു ഇസ്മ് ഉള്ള മകാനിൽ അദാലത്തില്‍ ഇരുന്നു. 14അന്നു ഫിസ്ഹിയുടെ യൗമുൽ തള്ഹീറായിരുന്നു. അപ്പോള്‍ തഖ് രീബൻ ളുഹ്റിന്റെ സമയമായിരുന്നു. അവന്‍ ജൂദരോടു പറഞ്ഞു:

15ഇതാ, നിങ്ങളുടെ മലിക്! അവര്‍ വിളിച്ചു പറഞ്ഞു: കൊണ്ടുപോകൂ, ഇവനെ കൊണ്ടു പോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ മലിക്കിനെ ഞാന്‍ ക്രൂശിക്കണമെന്നോ? ഇമാം പ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ മലിക്കില്ല.

16അപ്പോള്‍ അവന്‍ ഈസാ(അ)നെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.


Footnotes