സൂറ അൽ-യിശായ്യാ 43

יְשַׁעְיָהוּ (Yeshayahu)

ഇസ്രായീലിന്റെ തിരിച്ചുവരവ്

43 1യാഖൂബേ, നിന്നെ ഖൽഖാക്കുകയും ഇസ്രായീലേ, നിന്നെ തസ് വീറാക്കുകയും ചെയ്ത റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു; ഖൌഫ് വേണ്ടാ, ഞാന്‍ നിന്നെ നജാത്താക്കിയിരിക്കുന്നു; നിന്നെ ഇസ്മ്ചൊല്ലി ദഅ് വത്താക്കിയിരിക്കുന്നു. നീ എന്റേതാണ്.

2ബഹ്റിലൂടെ ദുഖൂലായിപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നഹ്റുകളിൽ നീ ദഖിലാവുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. നാറിലൂടെ മശ് യാക്കിയാലും നിനക്കു ഹർഖേൽക്കുകയില്ല; ലഹബ് നിന്നെ ആകിലാക്കുകയുമില്ല.

3ഞാന്‍ നിന്റെ മഅബൂദായ റബ്ബുൽ ആലമീനും മുൻജിയും ഇസ്രായീലിന്റെ ഖുദ്ദൂസായവനുമാണ്. നിന്റെ ഫിദായുമായി മിസ്റും നിനക്കു ബദലായി ഹബ്ശയും സീബായും ഞാന്‍ അത്വാആക്കി.

4നീ എനിക്കു അസീസും മുശർറഫും ഹബീബായവനും ആയതുകൊണ്ട് നിനക്കു ബദലായി ഇൻസാൻമാരെയും നിന്റെ നഫ്സിനു ബദലായി ഖൌമുകളെയും ഞാന്‍ നല്‍കുന്നു.

5ഖൌഫ് വേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. ശർഖുനിന്നു നിന്റെ വലദിനെ ഞാന്‍ കൊണ്ടുവരും; മഗ്രിബുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.

6ശമാലിനോടു വിട്ടുകൊടുക്കുക എന്നും ജനൂബിനോടു തടയരുത് എന്നും ഞാന്‍ അംറാക്കും. ബുഅ്ദു നിന്ന് എന്റെ ഇബ്ന്‍മാരെയും അർളിന്റെ ത്വർഫുകളില്‍നിന്നു ഇബ്നമാരെയും കൊണ്ടുവരുവിന്‍.

7എന്റെ മജ്ദിനായി ഞാന്‍ ഖൽഖാക്കി സ്വൂറത്ത്കൊടുത്തവരും എന്റെ ഇസ്മിൽ മദ്ഉവ്വായവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.

8അയ്നുണ്ടായിട്ടും കാണാതിരിക്കുകയും ഉദ്നുണ്ടായിട്ടും സംആക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍.

9കുല്ലു മുൽക്കുകളും ഒരുമിച്ചുകൂടട്ടെ; കുല്ലു ഖൌമുകളും സ്വഫ്ഫായി നിൽക്കട്ടെ. അവരില്‍ ആര്‍ക്ക് ഇത് ഇഅ് ലാനാക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെ ഹുജ്ജത്തീകരിക്കാന്‍ അവര്‍ ശാഹിദുകളെ കൊണ്ടുവരട്ടെ! അവര്‍ ഇതു സംആക്കുകയും ഹഖാണെന്നു പറയുകയും ചെയ്യട്ടെ!

10റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങള്‍ എന്റെ ശാഹിദുകളാണ്. എന്നെ ഫഹ്മാക്കി ഈമാൻ വെക്കാനും ഞാനാണു മഅബൂദെന്ന് ഫഹ്മാക്കാനും ഞാന്‍ മുഖ്താറാക്കിയ അബ്ദ്. എനിക്കുമുന്‍പ് മറ്റൊരു മഅബൂദ് ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു മഅബൂദ് ഉണ്ടാവുകയുമില്ല.

11ഞാന്‍, അതേ, ഞാന്‍ തന്നെയാണു റബ്ബുൽ ആലമീൻ. ഞാനല്ലാതെ മറ്റൊരു നാജിയില്ല.

12അജ്നബി ഇലാഹുമാരല്ല, ഞാന്‍ തന്നെയാണു തസ്രീഹാക്കുകയും പ്രഘോഷിക്കുകയും സലാമത്താക്കുകയും ചെയ്തത്. റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങള്‍ എന്റെ ശാഹിദുകളാണ്.

13ഞാനാണു മഅബൂദ്, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടുത്തത്തില്‍ നിന്ന് ആരെയെങ്കിലും ത്വുലബാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ അമലിനെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?

14നിങ്ങളുടെ മുൻജിയും ഇസ്രായീലിന്റെ ഖുദ്ദൂസായവനുമായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബീലിലേക്ക് ആളയക്കുകയും, കുല്ലു തടസ്സങ്ങളും ഹലാക്കാക്കുകയും ചെയ്യും. കല്‍ദായരുടെ ഫലാഹ് സിറാഖ് ബുകാആയിത്തീരും.

15ഇസ്രായീലിന്റെ ഖാലിഖും നിങ്ങളുടെ മലിക്കും ഖുദ്ദൂസായവനുമായ റബ്ബുൽ ആലമീനാണു ഞാന്‍.

16ബഹ്റില്‍ സബീലുണ്ടാക്കുന്നവനും, മിയാഹ് കസീറത്തില്‍ ത്വരീഖയൊരുക്കുന്നവനും,

17മർകബ്, ഖയ് ലു, ജുന്ദ്, ജുനൂദുകള്‍ എന്നിവ കൊണ്ടുവരുന്നവനുമായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു. അവര്‍ പടുഫതീലപോലെ അണഞ്ഞുപോകും.

18കഴിഞ്ഞ അംറുകള്‍ നിങ്ങള്‍ ദിക്റാക്കുകയോ ഇഅ്ത്തിബാറാക്കുകയോ വേണ്ടാ.

19ഇതാ, ഞാന്‍ ജദീദായ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ ഖറാബായ അർളിൽ ഒരു ത്വരീഖും സഹ്റായില്‍ നഹ്റുകളും ഉണ്ടാക്കും.

20ഗാബഹയവാനുകളും ദിഅ്ബുകളും

21ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും; എന്നെ ഹംദ് ചെയ്തു തസ്ബീഹാക്കാന്‍ ഞാന്‍ ഖൽഖാക്കി മുഖ്താറാക്കിയ ഖൌമിന് മാഉല്ലിൽ അത്ശ് നല്‍കാന്‍ സഹ്റായില്‍ മാഉം ഖറാബായ അർളിൽ നഹ്റുകളും ഞാന്‍ സായിലാക്കി.

നന്ദികെട്ട ഖൌമ്

22എന്നിട്ടും യാഅ്ഖൂബേ, നീ എന്നെ വിളിച്ച് ഇസ്തിഗാസ നടത്തിയില്ല. ഇസ്രായീലേ, നീ എന്റെ നേരേ മലൽ കാണിച്ചു.

23നിങ്ങള്‍ ശാത്തുകളെ മുഹർരിഖഖുർബാനിക്കായി എന്റെ ഹദ്റത്തിൽ കൊണ്ടുവരുകയോ ഖുർബാനികളാല്‍ എന്നെ തശ്രീഫാക്കുകയോ ചെയ്തില്ല. തഹിയ്യകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളെ ഭാരപ്പെടുത്തുകയോ ധൂഖാൻ ത്വാഅത്തിനു വേണ്ടി ബദ്ധപ്പെടുത്തുകയോ ചെയ്തില്ല.

24നീ നഖ്ദ് മുടക്കി എനിക്കായി കരിമ്പു വാങ്ങിയില്ല; ഖുർബാനിഹയവാനുകളുടെ സിമാൻ ലഹംകൊണ്ട് എന്നെ റാളിയാക്കിയില്ല. മറിച്ച്, മഅ്സിയകളാല്‍ നിങ്ങള്‍ എന്നെ ഭാരപ്പെടുത്തുകയും ദംബുകളാല്‍ എന്നെ മുമല്ലാക്കുകയും ചെയ്തു.

25എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന മഅബൂദ് ഞാന്‍ തന്നെ; നിന്റെ ഖതീഅകള്‍ ഞാന്‍ ദിക്റാക്കുകയില്ല.

26നീ എന്നെ ദിക്റാക്കിപ്പിക്കുക; നമുക്കുഹുജ്ജത്ത് പരിശോധിക്കാം. നിന്നെ സ്വാലിഹാക്കുന്ന നിന്റെ ഹുജ്ജത്തുകള്‍ റഫ്ആക്കുക.

27നിന്റെ അബ് അവ്വൽ ഖത്തീഅത്ത് ചെയ്തു; നിന്റെ വക്താക്കള്‍ എനിക്കെതിരേ അമൽ ചെയ്തു.

28നിന്റെ അമീറുകൾ എന്റെ മുഖദ്ദസായ ബൈത്ത് നജീസാക്കി. അതുകൊണ്ടു യഅ്ഖൂബിനെ താമ്മായ ഹലാക്കിനും ഇസ്രായീലിനെ ഖിസ് യിനും ഞാന്‍ വിട്ടുകൊടുത്തു.