സൂറ അൽ-യിശായ്യാ 35יְשַׁעְיָהוּ (Yeshayahu)
ബറക്കത്ത് മംലൂഅത്തായ മുസ്തഖ്ബൽ
35 1ഖരീബത്തായ അർളും യാബിസത്തായ ദൌലയും സുറൂറിലാകും. സഹ്റാ ഫറഹാക്കുകയും തസഹ്ഹുറാവുകയും ചെയ്യും.
2കുങ്കുമച്ചെടിപോലെ, കസീറായി സഹ്റിട്ട് അതു പാടി നുസ്ഹത്താക്കും. ലബനൂന്റെ മജ്ദും കാര്‍മെലിന്റെയും ശാരൂന്റെയും ഇസ്സത്തും അതിനു ഹാസ്വിലാകും. അവ റബ്ബുൽ ആലമീന്റെ മജ്ദ്, നമ്മുടെ മഅബൂദിന്റെ ബഹാത്ത്, ലിഖാആക്കും.
3ളുഅ്ഫുള്ള യദുകളെ ഖവിയ്യത്താക്കുകയും ളഈഫായ റകബത്തുകളെ തഅ്സീസാക്കുകയും ചെയ്യുവിന്‍.
4ഖാഇഫായിരിക്കുന്നവരോടു പറയുവിന്‍; ഖൌഫ് വേണ്ടാ, ശജാഅ മുസ്തനദാക്കുവിന്‍. ഇതാ, നിങ്ങളുടെ മഅബൂദ് സഅ്ർ ചെയ്യാന്‍ വരുന്നു; മഅബൂദിന്റെ ഉജ്റയുമായി വന്ന് അവിടുന്ന് നിങ്ങളെ നജാത്താക്കും.
5അപ്പോള്‍, അഅ്മയുടെ അയ്നുകള്‍ മഫ്തൂഹാക്കപ്പെടും. അസ്വമ്മരുടെ ഉദ്ൻ ഇനി അടഞ്ഞിരിക്കുകയില്ല.
6അപ്പോള്‍ അർജന്‍ മാനിനെപ്പോലെ കുതിച്ചുചാടും. അബ്കമലിന്റെ ലിസാൻ സുറൂറിന്റെ നശീദ ഉതിര്‍ക്കും. ജഫായ അർളിൽ യമ്പൂഉകള്‍ പൊട്ടിപ്പുറപ്പെടും. സഹ്റായിലൂടെ നഹ്റുകള്‍ ഫാഇളാകും.
7തപിച്ച സറാബ് അജമാമായി മാറും. ആത്വിശായിരുന്ന അർള് ജദ് വലുകളായി മാറും. ദിഅ്ബുകളുടെ മൻസിൽ മർബളാകും; ഗുശ്ബും അസലും ഖസ്വബും ആയി പരിണമിക്കും.
8അവിടെ ഒരു സിക്കത്ത് ഉണ്ടായിരിക്കും; അത്ത്വരീഖുൽ മുഖദ്ദസ എന്ന് അതു മദ്ഉവ്വാക്കപ്പെടും. നജസായവര്‍ അതിലൂടെ ദാഖിലാവുകയില്ല. സഫീഹുകൾക്കുപോലും അവിടെ ത്വരീഖ് തെറ്റുകയില്ല. അവിടെ അസദ് ഉണ്ടായിരിക്കുകയില്ല.
9ഒരു സിബ്ഉം അവിടെ ദാഖിലാകുകയില്ല. അവയെ അവിടെ കാണുകയില്ല. നജാത്താക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും.
10റബ്ബുൽ ആലമീന്റെ ഫിദാആക്കപ്പെട്ടവര്‍ റുജൂആയിവരുകയും നശീദ പാടലോടെ സീയൂനില്‍ ദാഖിലാവുകയും ചെയ്യും. ദാഇമായ സുറൂറില്‍ അവര്‍ മുഴുകും. അവര്‍ സുറൂറായി തനസ്സുഹാകും. കആബയും തനഹ്ഹുദും ഹാരിബാകും.