സൂറ അൽ-യിശായ്യാ 19יְשַׁעְיָהוּ (Yeshayahu)
മിസ്റിനെതിരേ
19 1മിസ്റിനെക്കുറിച്ചുണ്ടായ വഹ് യ്:
ഇതാ, റബ്ബൽ ആലമീൻ സുർഅത്തേറിയ ഒരു സഹാബില്‍ മിസ്റിലേക്കു വരുന്നു; അവിടുത്തെ ഹുളൂറില്‍ മിസ്റിലെ സ്വനമുകള്‍ ഇർതിആദ്കൊള്ളും. മിസ്റുകാരുടെ ഖൽബ് ദാഇബായിപ്പോകും.
2മിസ്റുകാരെ ഞാന്‍ കലഹിപ്പിക്കും. അഖ് അഖിനെതിരായും ജിറാന്‍ ജിറാനെതിരായും മദീന, മദീനത്തിനെതിരായും മുൽക് മംലകത്തിനെതിരായും ഹർബ് ചെയ്യും.
3മിസ്റുകാരുടെ സജാഅത്ത് ദഹാബാകും. അവരുടെ മശ്രൂഉകള്‍ ഞാന്‍ ഇഫ്നാആക്കും. അപ്പോള്‍ അവര്‍ സ്വനമുകളോടും സാഹിറന്‍മാരോടും അർറാഫന്‍മാരോടും റാഖിയുകളോടും സുആലാക്കും.
4ഞാന്‍ മിസ്റുകാരെ ക്രൂരനായ സയ്യിദിന്റെ യദില്‍ ഏല്‍പ്പിച്ചുകൊടുക്കും. ഉഗ്രനായ ഒരു മലിക് അവരുടെമേല്‍ ഹുക്മ് നടത്തും - ജുൻദുകളുടെ മഅബൂദായ റബ്ബാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
5നീൽനഹ്ർ ജാഫ്ഫായിപ്പോകും. അത് യാബിസായി പോകും.
6അതിന്റെ ജദ് വലുകള്‍ കരീഹ രീഹ് വിടും. നീൽനഹ്റിന്റെ ശുഅ്ബകള്‍ ചെറുതാവുകയും ജാഫ്ഫായിപ്പോവുകയും ചെയ്യും. അവയിലെ അസലും ഖസ്വബും യാബിസായിപ്പോകും.
7നഹ്ൽനഹ്ർ ശാത്വിഅ് ഖറാബായിത്തീരും. അവിടെ സർആക്കിയതെല്ലാം യാബിസായി ഹലാക്കായി പോകും.
8സ്വയ്യാദുമാര്‍, നീൽ നഹ്റില്‍ ഇൽഖാഅ് ചെയ്യുന്നവര്‍, ബുകാഅ് ചെയ്യും. ശബക ബാസിത്വാക്കുന്നവരും കആബത്തിലാകും.
9മുമസ്സത്വായ കത്താൻകൊണ്ടു പണിചെയ്തിരുന്നവരും അൻസിജ ബൈളാഅ് ഹിയാക ചെയ്യുന്നവരും നിരാശരാകും.
10അർളിന്റെ അമൂദുകളായിരുന്നവര്‍ ഹലാക്കായിപോകും. ആമിലുകാര്‍ കആബത്തിലാകും.
11സൂവാനിലെ മലിക്കുകൾ സഫീഹന്‍മാരാണ്. ഫിർഔന്റെ ഹകീമുകളായ വാഇളുകള്‍ ബഹീമത്തായ വഅ്ള് നല്‍കുന്നു. ഞാന്‍ ഒരു ആലിമിന്റെ ഇബ്നാണ്. ഖദീമായ ഒരു മലിക്കിന്റെ ഇബ്നാണ് എന്ന് നിനക്കെങ്ങനെ ഫിർഔനോടു പറയാന്‍ കഴിയും? നിന്റെ ആലിമുകള്‍ എവിടെ?
12ജുൻദുകളുടെ റബ്ബൽ ആലമീൻ മിസ്റിനെതിരായി എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ നിനക്കു പറഞ്ഞുതരട്ടെ!
13സൂവാനിലെ മലിക്കുകൾ സഫീഹന്‍മാരായിത്തീര്‍ന്നിരിക്കുന്നു. മെംഫിസിലെ മലിക്കുകളും ഖിയാനത്താക്കപ്പെട്ടിരിക്കുന്നു. മിസ്റിലെ സിബ്ത്വുകളുടെ വജ്ഹായിരിക്കുന്നവര്‍തന്നെ അവളെ ഇള് ലാലാക്കിയിരിക്കുന്നു.
14റബ്ബൽ ആലമീൻ അവളില്‍ ഗയ്യിന്റെ റൂഹിനെ മസ്ജാക്കിയിരിക്കുകയാണ്. അങ്ങനെ സക്രാൻ ഖയ്ല്‍ തറന്നുഹാക്കുന്നതുപോലെ മിസ്റ് കുല്ലു അംറുകളിലും ഖദമിടറി നടക്കുന്നു.
15ദനബിനോ, റഅ്സിനോ, നഖ് ലക്കൈയ്‌ക്കോ, അസലയ്‌ക്കോ, മിസ്റിനു വേണ്ടി ഒന്നും ചെയ്യാനാവുകയില്ല.
മിസ്റ് ബറക്കത്താക്കപ്പെടും
16അന്ന് അവര്‍ മർഅകള്‍ക്കു സവാആയിരിക്കും. ജുൻദുകളുടെ റബ്ബൽ ആലമീൻ തങ്ങളുടെ നേരേ ഹസ്സത്താക്കുന്ന യദ് കണ്ട് അവര്‍ പേടിച്ചു മുർതഇദാകും. യൂദാ മിസ്റുകാരെ ബേജാറാക്കും. 17അതിന്റെ ഇസ്മ് സംആക്കുന്നവരെല്ലാം ജുൻദുകളുടെ റബ്ബൽ ആലമീൻ തങ്ങള്‍ക്കെതിരേ അയയ്ക്കാനൊരുങ്ങുന്ന ഖളാഅ് ഓര്‍ത്തു ഭയപ്പെടും.
18അന്നു കാനാന്‍ലുഗ കലാമാക്കുന്നതും ജുൻദുകളുടെ റബ്ബുൽ ആലമീനോടു കൂറു ഇഅ് ലാനാക്കുന്നതുമായ അഞ്ചു മദീനകള്‍ മിസ്റിലുണ്ടായിരിക്കും. അതില്‍ ഒന്ന് മദീനത്തുശ്ശംസ് എന്ന് അറിയപ്പെടും.
19അന്ന് മിസ്റിന്റെ വസ്വ്തില്‍ റബ്ബൽ ആലമീന് ഒരു മദ്ബഹും ത്വർഫുകളില്‍ ഒരു അൻസ്വാബും ഉണ്ടായിരിക്കും. 20മിസ്റില്‍ അത് ജുൻദുകളുടെ റബ്ബൽ ആലമീന്റെ ആയത്തും ശഹാദത്തും ആയിരിക്കും. മര്‍ദകര്‍ സബബായി അവര്‍ അള്ളാഹുവിനെ ഇസ്തിഹാഗാസ നടത്തുമ്പോള്‍ അവിടുന്ന് നാജീനെ അയച്ച്, അവര്‍ക്കുവേണ്ടി പൊരുതി, അവരെ മഗ്ഫിറത്തിലാക്കും. 21റബ്ബൽ ആലമീൻ മിസ്റുകാര്‍ക്കു തന്നെത്തന്നെ ളുഹൂറാക്കും. ആ യൌമില്‍ അവര്‍ അള്ളാഹുവിനെ അറിയുകയും തഹിയ്യത്തുകളും മുഹർരിഖ ഖുർബാനികളും തഖ്ദീമാക്കി അവിടുത്തെ ഇബാദത്ത് ചെയ്യുകയും ചെയ്യും. അവര്‍ റബ്ബുൽ ആലമീനു നദ്റുകള്‍ നേരുകയും അവ ഹാസിലാക്കുകയും ചെയ്യും. 22റബ്ബൽ ആലമീൻ മിസ്റിനെ ളർബും; ളർബാക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. അവര്‍ റബ്ബിങ്കലേക്കു റുജൂആയി വരുകയും അവരുടെ ദുആ കേട്ടു റബ്ബൽ ആലമീൻ അവര്‍ക്കു ശിഫ നല്‍കുകയും ചെയ്യും.
23അന്ന് മിസ്റില്‍ നിന്ന് അശൂറായിലേക്ക് ഒരു സിക്കത്തുണ്ടായിരിക്കും: അശൂറാക്കാര്‍ മിസ്റിലേക്കും മിസ്റുകാര്‍ അശൂറായിലേക്കും പോകും. അശൂറാക്കാരോടു ചേര്‍ന്ന് മിസ്റുകാരും അള്ളാഹുവിനെ ഇബാദത്ത് ചെയ്യും.
24ആ സമാനിൽ ഇസ്രായീല്‍, മിസ്റിനോടും അശൂറായോടുംചേര്‍ന്നു അർളിന്റെ വസ്വ്തില്‍ ബർക്കത്താക്കി സാബിത്താകും. 25ജുൻദുകളുടെ റബ്ബൽ ആലമീൻ ഈ സലാസിനെയും ഇങ്ങനെ മുബാറക്കാക്കിയിരിക്കുന്നു. എന്റെ ഖൌമായ മിസ്റും, എന്റെ അമലു അയ്ദീയായ അശൂറായും എന്റെ മിറാസായ ഇസ്രായീലും മുബാറക്കാക്കപ്പെടട്ടെ.